രാജ്യത്ത് ഇന്നോളം അധികാരത്തിലിരുന്ന സകല കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെയും പേര്‍സണല്‍ സ്റ്റാഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്ക്ക് ഇതുപോലെയുള്ള രഹസ്യക്കച്ചവടങ്ങള് ഉണ്ടായിരുന്നെന്നാണ് നാട്ടുവാര്‍ത്ത. അവരെയെക്കെ നിയമിച്ചത് വത്തിക്കാനും സി ഐ എ യും കൂടിയായിരുന്നു. പണത്തിന് ആര്ത്തിയുണ്ടായിരുന്നവര് ഒരേസമയം രണ്ടു വള്ളത്തില്‍ കാലുവെച്ചു കാണും.
പ്രസാദ് നാരായണന്
ഇപ്പോഴും സായിപ്പു പറഞ്ഞാ കവാത്തു മറക്കുന്നവര്‍ ഉണ്ടെന്നു മനസിലായി .തലക്കെട്ട് മൊത്തം മലയാളികളെയും അപമാനിക്കുന്ന പോലെയായി. ‘അന്നത്തെ ഇന്ത്യയുടെ സുഹൃത്ത് രാജ്യം ആയിരുന്നു ഇന്നത്തെ റഷ്യ ‘ അപ്പൊ ശത്രു രാജ്യത്തിന് അവരുടെ കൂടെ നില്ക്കുന്നവര് ഒക്കെ ചാരന്മാര് തന്നെ ആണ്.
ബൈജു യശോധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: