Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നല്ല വേഷങ്ങള്‍ കിട്ടിയാല്‍ സിനിമയിലേക്ക്‌ മടങ്ങി വരും

Janmabhumi Online by Janmabhumi Online
Sep 1, 2014, 09:22 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: മലയാളസിനിമയില്‍ തിരിച്ചു വരില്ലെന്ന്‌ പറഞ്ഞിട്ടില്ലെന്ന്‌ നടി ജയഭാരതി. എന്നാല്‍ ഇപ്പോള്‍ നൃത്തത്തിലാണ്‌ മുഴുകിയിരിക്കുന്നത്‌. നല്ലവേഷങ്ങള്‍കിട്ടിയാല്‍ സിനിമയിലേക്ക്‌ തിരിച്ചുവരും. നേരത്തെ ഒരുപാട്‌ വേഷങ്ങള്‍ വന്നിരുന്നു. എന്നാല്‍ മകനോടൊപ്പമുള്ള ജീവിതത്തിരക്ക്‌ മൂലം അതൊന്നും സ്വീകരിക്കായില്ല.വീട്ടില്‍ ഒതുങ്ങിക്കൂടുകയാണെന്ന്‌ പറഞ്ഞ്‌ ഷീലാമ്മ എപ്പോഴും വഴക്ക്‌ പറയാറുണ്ട്‌. ഇപ്പോഴും ധാരാളം ഓഫര്‍ വരുന്നുണ്ട്‌. സിനിമയാണ്‌ ജീവിതം അതുകൊണ്ട്‌ ഉചിതസമയത്ത്‌ തീരുമാനമെടുക്കുമെന്നും ജയഭാരതി പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബിന്റെ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തമിഴ്‌നാടിനെ അപേക്ഷിച്ച്‌ കേരളത്തില്‍ നൃത്തത്തിന്‌ സ്വീകാര്യത കുറവാണ്‌. തമിഴ്‌നാട്ടില്‍ നര്‍ത്തകിമാര്‍ക്ക്‌ വലിയ ആദരവും അംഗീകാരവുമാണ്‌ ലഭിക്കുന്നത്‌. ചെറുപ്പംമുതല്‍ ഭരതനാട്യം അഭ്യസിക്കുന്നതുകൊണ്ടാണ്‌ തനിക്ക്‌ ഇന്നും ഇതുപോലെ നില്‍ക്കുവാന്‍ സാധിക്കുന്നതെന്ന്‌ ജയഭാരതി പറഞ്ഞു. തന്റെ ഏറ്റവും വലിയ ഗുരു അമ്മ തന്നെയാണ്‌, വള യും മാലയും ഊരിക്കൊടുത്ത്‌ അഞ്ച്‌ വയസ്മുതല്‍ നൃത്തംപഠിപ്പിച്ചത്‌ അമ്മയാണ്‌. വീട്ടില്‍ വന്നാണ്‌ എല്ലാവരും പഠിപ്പിച്ചത്‌. പുറത്തുപോയി പഠിച്ചിട്ടില്ല. നൃത്തംഎപ്പോഴും എന്റെ കൂടെയുണ്ട്‌. എല്ലാം ചെന്നൈയിലായിരുന്നു. ഒന്നേപഠിക്കാവു,ഭരതനാട്യം മാത്രം. ഭരതനാട്യത്തില്‍ തന്നെ എല്ലാം പഠിക്കണം. ക്ഷേമാവതി ടീച്ചര്‍ ഒന്നാന്തരം കലാകാരിയാണ്‌. അവര്‍ക്ക്‌ കേരളത്തിലേക്കാള്‍ വലിയബഹുമാനമാണ്‌ തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്‌. കൃഷ്ണഗാനസഭ അവരെ ആദരിച്ചിരുന്നു. വടക്കുംനാഥക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുവാനായതില്‍ വളരെ സന്തോഷമുണ്ട്‌.

സിനിമ കൂലിപ്പണിപോലെയാണ്‌ ചെയ്തത്‌. എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുപോലെ ബഹുമാനത്തോടെയാണ്‌ കഴിഞ്ഞിരുന്നത്‌. സിനിമയായിരുന്നുജീവിതം. സിനിമഎല്ലാം തന്നു.ഒന്നും എടുത്തിട്ടില്ല. കലയെ എന്റെ ജീവിതത്തിനായി എടുക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. അഭിനയഘട്ടത്തില്‍ ഒരിക്കലും നിരാശ തോന്നിയിട്ടില്ല.

റിയാലിറ്റിഷോകളില്‍ പങ്കെടുക്കുവാന്‍ ക്ഷണമുണ്ടാവാറുണ്ടെങ്കിലും താല്‍പര്യമില്ല. എന്റെ കാലഘട്ടത്തെ സുവര്‍ണ്ണകാലഘട്ടമെന്നാണ്‌ വിശേഷിപ്പിക്കാറ്‌. സിനിമകള്‍ കാണാറില്ല. അതുകൊണ്ട്‌ ഇപ്പോഴത്തെ സിനിമകളെക്കുറിച്ചറിയില്ല. പണ്ടും സിനിമ കാണാത്ത നടിയെന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ചെറുപ്പത്തില്‍ നാല്‌ സിനിമകളെ കണ്ടിട്ടുള്ളു. ഈയടുത്തകാലത്ത്‌ മകന്‍ അമേരിക്കയില്‍നിന്നും വന്നപ്പോള്‍ കുറച്ച്‌ സിനിമകള്‍ കണ്ടു.

സിനിമയില്‍നിന്നും കിട്ടുന്ന പ്രശസ്തി കയ്യില്‍ വെള്ളം കൊണ്ട്‌ പോകുന്നപോലെ തുളുമ്പി പോകാതെ കൊണ്ട്‌ പോകണം. എന്നാലെ അവസാനകാലഘട്ടത്തില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കാനാവുകയുള്ളു. ഹേമമാലിനിക്കൊപ്പം കൃഷ്ണനായി വേഷം കെട്ടിയിട്ടുണ്ട്‌ എന്ന്‌ വച്ച്‌ അവരെ പോലെ ജീവിക്കണമെന്നാഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല. രാഷ്‌ട്രീയം അറിയില്ല, രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങുവാനും ഉദ്ദേശമില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

Kerala

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

India

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

Kerala

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

Kerala

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

സ്കൂൾവാൻ ട്രെയിനിലിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം; ഗേറ്റ് കീപ്പറെ സസ്പെൻഡ് ചെയ്ത് റെയിൽവേ, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം

ഇടുക്കി മെഡി. കോളജിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച; പുതിയ കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ല

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

കേരളത്തില്‍ നടക്കുന്നത് തൊഴിലാളിവിരുദ്ധ നിലപാടുകള്‍; സമരം കേന്ദ്രത്തിനെതിരെ

അയാള്‍ ആസ്വദിക്കട്ടെ, പക്ഷേ അത് പരിഹാസ്യമാണ് : മസ്‌കിന്‌റെ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies