Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സപ്താഹയജ്ഞവും അഷ്ടമിരോഹിണിയും

Janmabhumi Online by Janmabhumi Online
Aug 23, 2013, 07:56 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

പറവൂര്‍: പൂതക്കുളം ഇടയാടി വേക്കുളം മാടന്‍നട ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോഹണി ഉത്സവവും 26ന്‌ തുടങ്ങി സപ്തംബര്‍ ഒന്നിന്‌ സമാപിക്കും. 25ന്‌ വൈകിട്ടാണ്‌ ആചാര്യവരണച്ചടങ്ങ്‌. തുടര്‍ന്ന്‌ അഞ്ചിന്‌ യജ്ഞമണ്ഡപത്തില്‍ തന്ത്രി പൂതക്കുളം നിലമന ഇല്ലത്ത്‌ കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ദീപപ്രതിഷ്ഠ നടത്തും. ഇതിനുശേഷം യജ്ഞാചാര്യന്‍ കലഞ്ഞൂര്‍ ബാബുരാജ്‌ ഭാഗവതമാഹാത്മ്യപ്രഭാഷണം നടത്തും. 26ന്‌ രാവിലെ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും ഗ്രന്ഥനമസ്കാരവും കഴിഞ്ഞ്‌ ഏഴുമണിമുതല്‍ ഭാഗവതപാരായണയജ്ഞത്തിന്‌ തുടക്കമാകും. 28ന്‌ ക്ഷേത്രത്തില്‍ യജ്ഞത്തിനൊപ്പം ശ്രീകൃഷ്ണജയന്തി ആഘോഷവുമുണ്ടാകും. വൈകിട്ട്‌ അഞ്ചിന്‌ ജന്മാഷ്ടമി പ്രമാണിച്ച്‌ ചെണ്ടമേളവും താലപ്പൊലിയും കുട്ടികളുടെ ശോഭായാത്രയും കൂട്ട ഉറിയടിയും. 6.30ന്‌ ഭഗവതിസേവയും വിളക്കും അഖണ്ഡനാമജപയജ്ഞവും. രാത്രി 12.05 മുതല്‍ അവതാരപൂജകളും നടക്കും. 29ന്‌ യജ്ഞമണ്ഡപത്തില്‍ 11ന്‌ ഗോവിന്ദപട്ടാഭിഷേക പ്രത്യേക പൂജകളും വൈകിട്ട്‌ 5.30ന്‌ വിദ്യാഗോപാലമന്ത്രാര്‍ച്ചനയും.

30ന്‌ രാവിലെ 11ന്‌ രുക്മിണീസ്വയംവരഘോഷയാത്രയും സ്വയംവരാര്‍ച്ചനയും പുടവ പൂജയും മാലസമര്‍പ്പണച്ചടങ്ങും വൈകിട്ട്‌ 5.30ന്‌ സര്‍വൈശ്വര്യപൂജയും 31ന്‌ രാവിലെ 11ന്‌ കുചേലാഗമനവും അവല്‍പ്പറ അവല്‍ക്കിഴി എന്നിവയുടെ സമര്‍പ്പണവും വൈകിട്ട്‌ അഞ്ചിന്‌ കുട്ടികളുടെ ഭക്തിഗാനമത്സരവും 5.30ന്‌ നീരാജനയജ്ഞവും നടക്കും.

സപ്തംബര്‍ ഒന്നിന്‌ രാവിലെ ഗണപതിഹോമശേഷം 6.30ന്‌ പൊങ്കാല എട്ടിന്‌ കല്‍ക്കി അവതാരഭാഗവും ഒമ്പതിന്‌ പരീക്ഷത്തിന്റെ മോക്ഷപ്രാപ്തിഭാഗവും പാരായണംചെയ്യും. രണ്ടിന്‌ ഫലശ്രുതി പാരായണം തുടര്‍ന്ന്‌ അവഭൃഥസ്നാനഘോഷയാത്രയും യജ്ഞസമാപനച്ചടങ്ങുകളും നടക്കും. സപ്താഹത്തോടനുബന്ധിച്ച്‌ അന്നദാനമുണ്ടാകും. ഭക്തിഗാനമത്സരത്തിനുള്ള കുട്ടികള്‍ മുന്‍കൂട്ടി പേര്‌ നല്‍കണമെന്ന്‌ പ്രസിഡന്റ്‌ ഹരിദാസന്‍ പിള്ളയും സെക്രട്ടറി ആര്‍.സുഭാഷും ജനറല്‍ കണ്‍വീനര്‍ സുജിത്കുമാറും അറിയിച്ചു. യജ്ഞാചാര്യനൊപ്പം പെരുമണ്‍ ബാബുരാജ്‌, കായംകുളം ഗോപന്‍, മണ്ണടി അശോകന്‍ എന്നിവരും യജ്ഞപൗരാണികരാകും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

Kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

Kerala

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

Kerala

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)
World

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies