Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനിമയുടെ ചരിത്രത്താളുകളിലേക്ക്‌ പി.കെ.മേദിനി

Janmabhumi Online by Janmabhumi Online
Jun 28, 2013, 08:34 pm IST
in Lifestyle
FacebookTwitterWhatsAppTelegramLinkedinEmail

കത്തുന്ന വേനലിലൂടെ

കനിവിനായ്‌ കരഞ്ഞുകൊണ്ട്‌

കനല്‍വഴികള്‍ താണ്ടിനടന്ന്‌

പോയൊരുകാലം; ചുടുകണ്ണീര്‍ക്കാലം. . . . .

ഈ ഗാനം പാടിയതിലൂടെ വിപ്ലവഗായിക പി.കെ.മേദിനി ചരിത്രത്തില്‍ ഇടംനേടുകയായിരുന്നു. 80-ാ‍ം വയസ്സില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീനിലകളില്‍ പ്രവര്‍ത്തിച്ച്‌ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രലോകത്തില്‍ ഒരുപക്ഷേ ലോകചരിത്രത്തില്‍ തന്നെ ആദ്യ വനിതയായി മാറി. വീശാരദ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍.വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന “വസന്തത്തിന്റെ കനല്‍വഴികളില്‍” എന്ന ചിത്രമാണ്‌ പി.കെ.മേദിനിക്ക്‌ ഈ ചരിത്രനേട്ടം നേടിക്കൊടുത്തത്‌.

പത്തുവയസ്സുമുതല്‍ തന്നെ സതീര്‍ത്ഥ്യരായ സി. കാളിക്കുടി, കെ.മീനാക്ഷി, അനസൂയ, സഹോദരനും തിരക്കഥാകൃത്തുമായ കെ.ശാരംഗപാണി, കെ.ബാവ തുടങ്ങിയവരുമായി ചേര്‍ന്ന്‌ പാടിത്തുടങ്ങി. അന്നത്തെ രാഷ്‌ട്രീയസാഹചര്യമനുസരിച്ച്‌ പാര്‍ട്ടിക്കുവേണ്ടി പാടി. അങ്ങനെ പാര്‍ട്ടി ചടങ്ങുകള്‍ക്കും പാടി. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറിയില്‍ ജോലിയിലിരിക്കെ രാജവാഴ്ചയ്‌ക്കെതിരായ പാട്ടുകള്‍ നിരോധിക്കുകയുണ്ടായി. ഈ പ്രശ്നത്തില്‍ 17-ാ‍ം വയസ്സില്‍ ഒരുദിവസത്തെ ജയില്‍വാസവും അനുഭവിച്ചു. മുറച്ചെറുക്കനായിരുന്ന ശങ്കുണ്ണിയുടെ ജീവിതസഖിയാകുമ്പോള്‍ രണ്ടുപേരും രാഷ്‌ട്രീയമായി വ്യത്യസ്ത ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്നവരായിരുന്നു. അത്‌ അറിഞ്ഞുകൊണ്ടു ജീവിതം തുടങ്ങിയതിനാല്‍ കുടുംബ ബന്ധത്തിന്‌ രാഷ്‌ട്രീയം തടസ്സമായിരുന്നില്ല. രണ്ടുപെണ്‍മക്കളും ചെറുമക്കളും കൊച്ചുമക്കളുള്‍പ്പെടെ അഞ്ചുതലമുറയുടെ മുത്തശ്ശിയായി കഴിയുമ്പോള്‍ കിട്ടിയ അപൂര്‍വഭാഗ്യമാണ്‌ ഇപ്പോള്‍ കൈവന്നതെന്ന്‌ പി.കെ.മേദിനി പറയുന്നു. ഈ നേട്ടം കൈവരിക്കാന്‍ അവസരമൊരുക്കിയ സംവിധായകന്‍ അനിലിനോട്‌ കടപ്പാടും നന്ദിയുമുണ്ട്‌.

പാര്‍ട്ടിയുടെ വിപ്ലവഗായിക, നാട്ടുകാരുടെ പടപ്പാട്ടുകാരി, പുതിയ തലമുറക്കാരുടെ മേദിനി മുത്തശ്ശി അതാണ്‌ നാട്ടുകാര്‍ നല്‍കിയ വിശേഷണങ്ങള്‍. ഇതുപറയുമ്പോള്‍ ആത്മസംതൃപ്തിയുടെ പ്രസന്നത ആ മുഖത്ത്‌ കാണാം.

ഏഴ്‌ പ്രഗത്ഭ സംഗീത സംവിധായകരും ഇരുപതോളം പ്രശസ്തഗായകരും ചേര്‍ന്നൊരുക്കിയ എട്ടുഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്രലോകത്തെ റെക്കാര്‍ഡ്‌ സൃഷ്ടിക്കുന്ന ഈ സിനിമയുടെ ചരിത്രമായതിലും ജീവിതം ധന്യമായി എന്ന്‌ പറയുകയാണ്‌ ഈ പടപ്പാട്ടുകാരി. പി. കൃഷ്ണപിള്ളയെ നേരിട്ടുകണ്ടിട്ടുള്ള തനിക്ക്‌ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത്‌ ജന്മാന്തരസുകൃതം എന്നാണ്‌ മേദിനി പറഞ്ഞത്‌. 1948 കാലഘട്ടത്തില്‍ നേരിട്ടനുഭവിച്ച സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികയായ ചിരുതയുടെ വാര്‍ദ്ധക്യകാലമാണ്‌ അഭിനയിച്ചത്‌. നീലാമ്പരിരാഗത്തില്‍ ഈണം നല്‍കി സ്വന്തമായി പാടുക കൂടി ചെയ്തതോടെ സംഗീത സംവിധായികയുടെ മേലങ്കി അണിയാനുമായി. ഈ ചിത്രത്തില്‍ രണ്ടു വനിതകളാണ്‌ സംഗീത സംവിധാനം നിര്‍വഹിച്ചത്‌. അതിലൊന്ന്‌ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ സഹോദരി റെഹാനയാണ്‌ എന്നത്‌ മേദിനിക്ക്‌ ഏറെ സന്തോഷം പകരുന്നു.

ഷീനാ സതീഷ്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

India

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

Kerala

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര ഇറാനിയൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു , ആണവ പദ്ധതിയെ എത്രത്തോളം ബാധിച്ചുവെന്ന് പരിശോധിക്കാം 

മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴ; പ്രതിഷേധവുമായി നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

അഗ്‌നിവീര്‍ : തിരുവനന്തപുരം മുതല്‍ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഇടുക്കിയില്‍

‘എന്റെ തോളിൽ എന്റെ ത്രിവർണ്ണ പതാക, ജയ് ഹിന്ദ്, ജയ് ഭാരത്’ ; ശുഭാൻഷു ശുക്ലയുടെ ആദ്യ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies