Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാത്തിരിപ്പ്‌ സഫലമായി: ദിനേശ്‌ കാര്‍ത്തിക്‌

Janmabhumi Online by Janmabhumi Online
May 4, 2013, 10:28 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കഠിനാധ്വാനവും ആത്മവിശ്വാസവും അവസാനം ദിനേശ്‌ കാര്‍ത്തിക്കിന്‌ തുണയായി. നീണ്ട മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ദിനേശ്‌ ദേശീയമത്സരത്തിലേക്ക്‌ തിരിച്ചെത്തി. 27 കാരനായ വിക്കറ്റ്കീപ്പര്‍ കൂടിയായ ഈ ബാറ്റ്സ്മാന്റെ ഏറെ നാളത്തെ ദുഃഖത്തിനാണ്‌ അടുത്തമാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പങ്കെടുക്കാനുള്ള 15 അംഗ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അറുതിയാകുന്നത്‌.

ഈ നിമിഷം ഏറെ സന്തോഷപ്രദമാണ്‌. ഈ ദിവസത്തിന്‌ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതെനിക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌, മുംബൈയില്‍ നിന്നും ഫോണിലൂടെ കാര്‍ത്തിക്‌ പറഞ്ഞു.

ആകെയുള്ള 52 കളികളില്‍ കാര്‍ത്തിക്‌ അവസാനം കളിച്ചത്‌ 2010 ആഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ്‌. അന്ന്‌ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി മിന്നുന്ന പ്രകടനമാണ്‌ കാര്‍ത്തിക്‌ കാഴ്ചവച്ചത്‌. അദ്ദേഹം പത്തു മത്സരങ്ങളില്‍ നിന്നായി രണ്ട്‌ അര്‍ധസെഞ്ച്വറികളടക്കം 331 റണ്‍സ്‌ നേടി. 86 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം മാത്രമല്ല കാര്‍ത്തിക്കിന്‌ തുണയേകിയത്‌. ഫസ്റ്റ്‌ ക്ലാസ്‌ സീസണിലും കാര്‍ത്തിക്‌ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. എട്ട്‌ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി കാര്‍ത്തിക്‌ 577 റണ്‍സ്‌ സ്കോര്‍ ചെയ്തു. ശരാശരി 64 എന്ന അടിസ്ഥാനത്തിലായിരുന്നു ഇത്‌. 187 ആണ്‌ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

മറ്റ്‌ പ്രാദേശിക മത്സരങ്ങളിലെ പ്രകടനവും തന്നെ തുണച്ചെന്ന്‌ കാര്‍ത്തിക്‌ പറഞ്ഞു. അതേ മികവ്‌ ഐപിഎല്ലിലും നിലനിര്‍ത്താന്‍ കഴിഞ്ഞു. ടീമിലെ രണ്ട്‌ കീപ്പര്‍മാരിലൊരാളായ കാര്‍ത്തിക്‌ മഹേന്ദ്രസിംഗ്‌ ധോണിക്കൊപ്പം മികവ്‌ പുലര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്‌. തനിക്ക്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ എവിടെ സ്ഥാനം നല്‍കിയാലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറ്റിംഗ്‌ പ്രകടനത്തില്‍ തനിക്ക്‌ എല്ലായ്‌പ്പോഴും ആത്മവിശ്വാസമുണ്ട്‌. ഇതിനെല്ലാം പുറമെ താന്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ്‌. അതിനാല്‍ തന്നെ ഏത്‌ മേഖലയിലും കളിക്കാന്‍ തനിക്ക്‌ കഴിയും. ധോണിയെപ്പോലൊരാളിന്‌ പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്നും കാര്‍ത്തിക്‌ ചൂണ്ടിക്കാട്ടി. അതേക്കുറിച്ചൊന്നും അധികം ആലോചിക്കാറില്ല. ടീമില്‍ തിരിച്ചെത്തണമെന്നു മാത്രമായിരുന്നു ചിന്ത. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി നന്നായി കളിക്കുകയെന്നതു മാത്രമാണ്‌ ചിന്ത. അവര്‍ക്ക്‌ ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുകയെന്നതും, കാര്‍ത്തിക്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപരാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശനത്തിന് നിയന്ത്രണം

Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം : ഒടുവില്‍ മൗനം ഭഞ്ജിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍, ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നല്‍കും

India

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

Thiruvananthapuram

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു; തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു

Kerala

ഭാരതാംബ എങ്ങനെ മതചിഹ്നമാകും; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ചികിത്സയ്‌ക്കായി മുഖ്യമന്ത്രി വീണ്ടും വിദേശത്തേയ്‌ക്ക്; ഇന്ന് അർദ്ധരാത്രിയോടെ ദുബായ് വഴി അമേരിക്കയിലേക്ക്

നിപ: കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും

ബംഗ്ലാദേശിൽ ഹിന്ദു ബാലനെ കുത്തിക്കൊന്നു; ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ധാക്ക ക്ഷേത്രം തകർക്കുന്നതിനെക്കുറിച്ച്

‘പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ച്, ദിവസവും മേക്കപ്പിട്ടിറങ്ങും, ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയും!

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; തകർന്ന കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്ന് ആർപ്പൂക്കര പഞ്ചായത്ത്

വര്‍ഷങ്ങളുടെ കാത്തിരിപ്പ്; വിഴിഞ്ഞത്ത് പുതിയ പാലം വരുന്നു

ആള്‍സെയിന്റ്‌സ് - ചാക്ക റോഡ്‌

വിമാനത്താവള വികസനത്തിന് ചാക്ക, ആള്‍സെയിന്റ്‌സ് റോഡ് ഏറ്റെടുക്കുന്നു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

വീണ്ടും മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഗുകേഷ്; ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ചുട്ട മറുപടി

വിംബിള്‍ഡണ്‍:ഈസിയായി ദ്യോക്കോവിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies