Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

ഇക്കുറി കേന്ദ്രസേനയുടെ സംരക്ഷണയില്‍ മമതയുടെ ഗുണ്ടകളെ ഭയക്കാതെ വോട്ട് ചെയ്യാന്‍ കഴിഞ്ഞതോടെ അവരില്‍ ഭൂരിഭാഗവും കുത്തിയത് താമരയ്‌ക്ക്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 06:33 pm IST
in India

തിരുവനന്തപുരം: ഇക്കുറി കേരളത്തില്‍ നിന്നും ബംഗാളികള്‍ കൂട്ടത്തോടെ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ അത് മമതയ്‌ക്ക് വോട്ട് ചെയ്യാന്‍പോയതാണ് എന്ന കരുതിയാല്‍ തെറ്റി. കാരണം കേരളത്തില്‍ ജോലി ചെയ്തുവന്നിരുന്ന ബംഗാളികളില്‍ ഭൂരിഭാഗത്തിനും മമതയുടെ കിരാത ഭരണത്തില്‍ എത്രയോ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ കഴിയാറില്ല. ഇക്കുറി കേന്ദ്രസേനയുടെ സംരക്ഷണയില്‍ മമതയുടെ ഗുണ്ടകളെ ഭയക്കാതെ വോട്ട് ചെയ്യാന്‍ കഴിഞ്ഞതോടെ അവരില്‍ ഭൂരിഭാഗവും കുത്തിയത് താമരയ്‌ക്ക്.

ഇക്കുറി തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്നും പേരുവെട്ടുമെന്ന പ്രചാരണം ശക്തമായപ്പോള്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതായി മാറാതിരിക്കാനാണ് അവര്‍ കെട്ടുംകെട്ടി ബംഗാളിലേക്കും അസമിലേക്കും കിതച്ചോടിയത്. പക്ഷെ അവിടെ എത്തിയപ്പോള്‍ ശക്തമായ സൈനികസാന്നിധ്യം കണ്ടപ്പോള്‍ തന്നെ അവര്‍ മറ്റൊരു ബംഗാളിന് സാക്ഷിയാവുകയായിരുന്നു. ഒരു പ്രശ്നവുമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയുന്ന സാഹചര്യം അവര്‍ ആസ്വദിച്ചു. കാരണം വര്‍ഷങ്ങളായി മമതയുടെ ഗുണ്ടകള്‍ ബൂത്ത് പിടുത്തവും കള്ളവോട്ടുമായി മുന്നേറുകയായിരുന്നു.

പിന്നീട് ഭരണം മാറിയതോടെ ബംഗാളികള്‍ ഭയമില്ലാത്ത അന്തരീക്ഷം ആഘോഷിക്കുകയാണ്. ശമ്പളം അല്‍പം കുറഞ്ഞാലും കുടുംബത്തോടൊപ്പം ജീവിച്ച് പണിയെടുക്കാവുന്ന അന്തരീക്ഷമുള്ളപ്പോള്‍ എന്തിന് സംസ്ഥാനം വിട്ട് പോകണമെന്ന് പലരും ചിന്തിക്കുകയാണ്. സുവേന്ദു അധികാരി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കി. അന്നപൂര്‍ണ്ണയോജനപ്രകാരം സ്ത്രീകള്‍ക്ക് മാസം തോറും 3000 രൂപയാണ് നല്കുന്നത്. 25നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. ങ്ങളുടെ ജന്മനാടുകളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോയവരില്‍ വെറും 40 ശതമാനം ആളുകള്‍ മാത്രമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ബാക്കി 60 ശതമാനത്തോളം വരുന്ന ഭായിമാരും കേരളത്തിലേക്ക് ഇനി വരുന്നില്ലെന്ന ഉറച്ച തീരുമാനത്തിലാണ്.ഒപ്പം കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഭാഗമായി അവരുടെ സ്വന്തം നാട്ടില്‍ തന്നെ ധാരാളം തൊഴിലവസരങ്ങളും മികച്ച കൂലിയും ലഭ്യമാകുന്നതുമാണ് കേരളത്തോടുള്ള പ്രവാസികളുടെ താല്പര്യം കുറയ്‌ക്കുന്നത്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതും ഇവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ ഇടയാക്കിയിരിക്കുന്നു. .

കേരളത്തിന് ഇത് വലിയ ആഘാതം

ഭായിമാരുടെ ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ മലയാളികളായ തൊഴിലാളികള്‍ അമിതമായ കൂലി ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്.. ഇതോടെ വീട് നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ച മലയാളി കുടുംബങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. കെട്ടിടം പണി വിചാരിച്ച സമയത്ത് തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല പണിക്കൂലി ഇരട്ടിയാവുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ വന്‍കിട വികസന പദ്ധതികളെയും തൊഴിലാളി ക്ഷാമം ബാധിക്കുന്നു. കരാര്‍ ജോലികള്‍ പറഞ്ഞ സമയത്ത് ചെയ്യാന്‍ കഴിയാതെ കരാറുകാര്‍ പ്രതിസന്ധിയിലാണ്. പൊതുമരാമത്ത് ജോലികളും റോഡ് നിര്‍മ്മാണങ്ങളും ഫ്ളാറ്റ്- കെട്ടിട നിര്‍മ്മാണങ്ങളും സ്തംഭനാവസ്ഥയിലാണ്.

Tags: building construction stoppedAssamSuvendhu AdhikariLatest newsBJP ruleBengali bhaisBenglalisKerala in crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)
India

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

India

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

പുതിയ വാര്‍ത്തകള്‍

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.