Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

നാസികിലെ ടിസിഎസ് കമ്പനിയില്‍ നടന്ന ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും പിന്നിലെ ബുദ്ധികേന്ദ്രം നിദാഖാന്‍ എന്ന കമ്പനിയുടെ എച്ച് ആര്‍ മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 07:36 pm IST
in India

നാസിക് : നാസികിലെ ടിസിഎസ് കമ്പനിയില്‍ നടന്ന ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും പിന്നിലെ ബുദ്ധികേന്ദ്രം നിദാഖാന്‍ എന്ന കമ്പനിയുടെ എച്ച് ആര്‍ മാനേജര്‍. ഇവരാണ് കമ്പനിയിലെ വനിതാ ജീവനക്കാരെ സഹപ്രവർത്തകർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കാനും മതപരിവർത്തനത്തിന് പ്രേരിപ്പിക്കാനും കൂട്ടു നിന്നത്. പക്ഷെ കണ്ടാല്‍ ഇവരെ ഒരു മാന്‍പേടയായേ തോന്നൂ. ഈ ലവ് ജിഹാദ്, മതപരിവര്‍ത്തന ലോബിയുടെ ലേഡി ക്യാപ്റ്റൻ എന്നാണ് നിദ ഖാനെ വിളിച്ചിരുന്നത്. നിദാ ഖാനാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നിസ്‌കരിക്കാനും ഹിജാബ് ധരിക്കാനും നിർബന്ധിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തതെന്നും ആരോപിക്കപ്പെടുന്നു.

ഹിന്ദു പെൺകുട്ടികളെ നിങ്ങളുടെ കാമുകിമാരാക്കി വിവാഹം കഴിക്കൂവെന്ന് നിദാഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികൾ നിരന്തരം പറയാറുണ്ടെന്നും ഇതര മതക്കാരോട് മതം മാറാൻ പറയാറുണ്ടായിരുന്നുവെന്നും അവരുടെ മതത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നുവെന്നും നാസിക് ഓഫീസിലെ കരാർ ജീവനക്കാരൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.

നിദാഖാന്റെ ലവ് ജിഹാദ് കെണി എങ്ങിനെ?

ഇനി നിദാ ഖാന്‍ എങ്ങിനെയാണ് ലവ് ജിഹാദ് കെണിയിലേക്ക് ഹിന്ദു പെണ്‍കുട്ടികളെ അകപ്പെടുത്തുന്നത് എന്ന് നോക്കാം.എച്ച് ആര്‍ മാനേജരായ നിദ ഖാൻ ഒരു ഹിന്ദു പെൺകുട്ടിയെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ ഒരു കാര്യം ഉറപ്പ് വരുത്തും. സാമ്പത്തിക പരാധീനത ഉള്ള കുടുംബത്തില്‍ നിന്നും വന്നതാണ് ആ പെണ്‍കുട്ടി എന്ന കാര്യമാണ് ഉറപ്പ് വരുത്തുക. ഈ ജോലി ആ പെൺകുട്ടിക്ക് വളരെ അത്യാവശ്യം ആണെന്നും ഉറപ്പാക്കും. അങ്ങിനെയെങ്കില്‍ ആ പെണ്‍കുട്ടിക്ക് നാസിക്കിലെ ടിസിഎസില്‍ ജോലി ഉറപ്പാണ്. കാരണം നിദ ഖാൻ ആ ഹിന്ദു പെണ്‍കുട്ടിയെ ജോലിക്ക് എടുത്തിരിക്കും. പിന്നീട് ഈ സാമ്പത്തിക പരാധീനത ഉള്ള പശ്ചാത്തലത്തില്‍ നിന്നും വന്ന പെണ്‍കുട്ടിയെ ആസിഫ് അൻസാരി, ഷാഫി ഷെയ്ഖ് , ഷാരൂഖ്ഖുറേഷി, റസാ മേമൻ തൗസിഫ് അത്തർ ഡാനിഷ് ഷെയ്ഖ് തുടങ്ങിയ ജിഹാദി ഗ്രൂമിങ് ടീമിലേക്ക് അയക്കും. ഇവര്‍ ഈ പെണ്‍കുട്ടിയെ പ്രണയോ അടുപ്പമോ ഒക്കെ കാണിച്ച് ഒടുവില്‍ ലൈംഗികമായി ചൂഷണം ചെയ്യും. അതോടെ ആ പെണ്‍കുട്ടി എന്നെന്നേയ്‌ക്കുമായി ഇവരുടെ കുരുക്കില്‍ വീഴും. ഇതാണ് നാസിക്കിലെ ടിസിഎസില്‍ നടന്ന കോര്‍പറേറ്റ് ജിഹാദ്.

പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തിൽ നിദാഖാനാണ് ഈ കമ്പനിയിലെ ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനും ചുക്കാന്‍ പിടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈംഗികാതിക്രമത്തെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി ഇമെയിൽ അയച്ച് പരാതിപ്പെട്ടിട്ടും നിദ ഖാൻ എന്ന HR ഉദ്യോഗസ്ഥ ഇടപെടാൻ തയ്യാറായില്ലെന്നാണ് SIT അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നിദ ഖാനെയും കമ്പനിയിലെ ടീം ലീഡര്‍മാരായ മറ്റ് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആരാണ് നിദ ഖാൻ?
നിദ ഖാൻ TCS ന്റെ പൂനെ ഓഫീസിൽ ജോലി ചെയ്തിരുന്ന HR ഉദ്യോഗസ്ഥയായിരുന്നു. ജീവനക്കാരുടെ പരാതികൾ പരിഹരിക്കൽ, POSH (Prevention of Sexual Harassment) നിയമങ്ങൾ പാലിക്കുന്നതു ഉറപ്പാക്കൽ എന്നിവയായിരുന്നു പ്രധാന ചുമതലകൾ. അവർ തന്നെയാണ് വനിതാ ജീവനക്കാരെ സഹപ്രവർത്തകർക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കാനും മതപരിവർത്തനത്തിന് പ്രേരിപ്പിക്കാനും കൂട്ടു നിന്നതെന്നതാണ് ഏറെ ഗൗരവം നിറഞ്ഞ വിഷയം.

ലിങ്ക്ഡിൻ പ്രൊഫൈൽ പ്രകാരം, നിദ ഖാൻ പൂനെ സാവിത്രിബായി ഫുലെ സർവകലാശാല മുൻ വിദ്യാർത്ഥിനിയാണ്. ഒരു പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരിക്കുകയും ഇത്ര ഗൗരവമേറിയ വിഷയം മേൽ ഉദ്യോഗസ്ഥരിലേക്ക് കൈമാറാതിരിക്കുകയും ചെയ്തതിനാൽ ലൈംഗികാതിക്രമത്തിന് പ്രേരണ നൽകിയെന്ന കുറ്റമാണ് നിദയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags: Religious ConversionLove JihadLatest newsCorporate JihadNidhaKhanNashik TCSLady captain of Love Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

Kerala

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.