Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

വിചിത്ര വാദങ്ങളുമായി ജോണ്‍ ബ്രിട്ടാസ്; സോണിയ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 10:51 am IST
in Kerala

കണ്ണൂര്‍: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെ ഇന്‍ഡി സഖ്യത്തിന്റെ ഭാഗത്ത് നിന്ന് മനപ്പൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കം നടക്കുന്നതായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2023 സപ്തംബര്‍ 28നാണ് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കുന്ന നാരിശക്തി വന്ദന്‍ അധിനിയം പാസായത്. ആ നിയമത്തിന്റെ പ്രയോഗവത്കരണം സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ 16 മുതല്‍ 18 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയത്. എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് ആവശ്യമായ ഭേദഗതിയോടെ നിയമം നടപ്പിലാക്കാനുള്ള തയാറെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. 2029ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാകാന്‍ പോവുകയാണ്. അതിന് മുന്നോടിയായി ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയം അനിവാര്യമാണ്. സെന്‍സസിനെ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തുകയെന്നതാണ് നമ്മുടെ കാഴ്ചപ്പാട്.

പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പ്

ഇന്‍ഡി സഖ്യം ഈ നിയമത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോഴും അതേ ശ്വാസത്തില്‍ തന്നെ എന്തിനാണ് ഇത്രയും തിടുക്കപ്പെട്ട് ഈ കാര്യം ചെയ്യുന്നത് എന്ന തരത്തിലുള്ള ബാലിശമായ അഭിപ്രായവും സമൂഹത്തിന് മുന്നില്‍വെക്കുന്നു. ലോക്‌സഭാ അംഗങ്ങളുടെ 50 ശതമാനം വരുന്ന വര്‍ദ്ധനവ് രാഷ്രീയ കാഴ്ചപ്പാടോട് കൂടി ബിജെപി നടപ്പിലാക്കുന്നതാണ്, വര്‍ദ്ധനവിലൂടെ സ്ത്രീകള്‍ക്ക് ഗുണമൊന്നുമില്ല അതുകൊണ്ട് സംവരണം ആവശ്യമില്ല എന്നതരത്തിലുള്ള തികച്ചും പുരോഗമന വിരുദ്ധമായ ആശയങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. നേരത്തെ നിയമം പാസാക്കിയപ്പോള്‍ ഇത് മോദി സര്‍ക്കാരിന്റെ ചെപ്പടി വിദ്യയാണെന്ന് പറഞ്ഞവരാണ്, ഇപ്പോള്‍ എന്തിനാണ് ധൃതിപിടിച്ച് പാര്‍ലമെന്റ് വിളിച്ച് കൂട്ടുന്നതെന്ന് ചോദിക്കുന്നത്. തികച്ചും ഇരട്ടത്താപ്പാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

സോണിയ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നു

സ്ത്രീകള്‍ പാര്‍ലമെന്റിലേക്ക് വരുമ്പോള്‍ അവര്‍ മറ്റ് ചില സ്വാധീനങ്ങള്‍ക്ക് വശംവദരാകുമെന്നാണ് സോണിയ ഗാന്ധി വിമര്‍ശനമെന്ന നിലയില്‍ ഉന്നയിച്ചത്. സോണിയ ഗാന്ധിയെ പോലുള്ള ഒരാള്‍ക്ക് എങ്ങിനെയാണ് ഇത്തരത്തില്‍ ഒരു ആരോപണമുന്നയിക്കാന്‍ സാധിക്കുന്നത്. ഭാരതത്തിലെ മുഴുവന്‍ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണിത്. ഇത് സ്ത്രീകളുടെ വ്യക്തിത്വത്തിന് നേരെ ഉയരുന്ന ചോദ്യമാണ്. സ്ത്രീ സംവരണം ഇന്‍ഡി സഖ്യം ആഗ്രഹിക്കുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും ഈ നിലപാട് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിചിത്ര വാദങ്ങളുമായി ജോണ്‍ ബ്രിട്ടാസ്

ബില്ലുമായി ബന്ധപ്പെട്ട് ഏറ്റവും അമ്പരപ്പിക്കുന്ന നിലപാടാണ് ജോണ്‍ ബ്രിട്ടാസ് പ്രചരിപ്പിക്കുന്നത്. ലോക്‌സഭാംഗങ്ങളുടെ 50 ശതമാനം വരുന്ന വര്‍ദ്ധനവ് രാഷ്‌ട്രീയ കാഴ്ചപ്പാടിലൂടെ ബിജെപി നടപ്പിലാക്കുന്നതാണെന്നും സ്ത്രീകള്‍ക്ക് ഇത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നതരത്തിലുള്ള ബാലിശവും പുരോഗമന വിരുദ്ധവുമായ ആശയങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കാന്‍ ജോണ്‍ ബ്രിട്ടാസ് ബോധപൂര്‍വം ശ്രമിക്കുകയാണ്. 140 കോടി ജനങ്ങളെ പ്രതിനധീകരിക്കാന്‍ 816 ഓളം എംപിമാര്‍ പാര്‍ലമെന്റിലുണ്ടാവുന്നത് പാര്‍ലമെന്ററി സ്വഭാവത്തെ തന്നെ നഷ്ടപ്പെടുത്തുമെന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. ജനങ്ങള്‍ക്ക് അര്‍ഹമായ അധികാരത്തിന്റെ നിര്‍വഹണം സാധ്യമാകുന്ന വിധത്തില്‍ ജനപ്രതിനിധികളുടെ എണ്ണം കൂടുന്നത് ദോഷകരമാകുന്നതെങ്ങനെയാണ്. ഭരണഘടനാ നിര്‍മാണ വേളയില്‍ ഉയര്‍ന്നുവന്ന ഒരാവശ്യം തന്നെയായിരുന്നു വനിതാ സംവരണം. ഇപ്പോഴുള്ള വിമര്‍ശനം ദുരൂഹമാണെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍, ജില്ലാ സെക്രട്ടറി എം. അനീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് രാഗിണി ടീച്ചര്‍ എന്നിവരും പങ്കെടുത്തു.

Tags: John BrittasSonia GandhiWomen's Reservation BillSadanandan Master MPOpposition double standard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Kerala

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.