Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 13, 2026, 12:13 pm IST
in Kerala

കോഴിക്കോട്: ഈ വര്‍ഷത്തെ വിഷുദിനമായ ഏപ്രില്‍ 15 മേടം ഒന്നാണോ, രണ്ടാണോ എന്നതില്‍ ജ്യോതിഷ പണ്ഡിതര്‍ക്കിടയില്‍ തര്‍ക്കം. കോഴിക്കോട് മുതല്‍ തെക്കോട്ടുള്ള കാലഗണനാ രീതിയനുസരിച്ച് മേടം ഒന്നിനാണ് വിഷുദിനം. എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത് മേടം ഒന്ന് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ജോതിഷമനുസരിച്ചുള്ള കാലഗണനയില്‍ തെക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളിലും കാലങ്ങളായി നിലനില്‍ക്കുന്ന വ്യത്യാസമാണ് തര്‍ക്കത്തിന് അടിസ്ഥാനം.

മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന മേടം ഒന്ന് മാത്രമേ വിഷുവായി കണക്കാക്കാന്‍ സാധിക്കൂ എന്നാണ് വടക്കന്‍ ജില്ലകളിലെ ജ്യോതിഷ പണ്ഡിതിന്മാരുടെ പക്ഷം. എന്നാല്‍ വിഷു സംക്രമം വരുന്നത് മേടം ഒന്നിന് പകല്‍ ഒമ്പത് മണി 34 മിനുട്ടിനാണെന്നതിനാല്‍ ‘കൊള്‍വീല പകല്‍ ഒന്നിനും’ എന്ന പ്രമാണമനുസരിച്ച് മേടം രണ്ടിനാണ് വിഷു എന്നാണ് പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ ടി.കെ. മുരളീധര പണിക്കര്‍ പറയുന്നു.

അതേസമയം, ഇത് തെറ്റാണെന്നും സംക്രമം കഴിഞ്ഞുള്ള ദിവസമാണ് മേടം ഒന്നായി കണക്കാക്കേണ്ടതെന്നും അതിനാല്‍ ഈ വര്‍ഷത്തെ വിഷുദിനമായ ഏപ്രില്‍ 15 മേടം ഒന്ന് തന്നെയാണെന്നും വടക്കേ മലബാറിലെ പ്രമുഖ ജ്യോതിഷിയും മറത്തുകളി പണിക്കരുമായ പാണപ്പുഴ പത്മനാഭപ്പണിക്കര്‍ പറയുന്നു. രാത്രിയും പകലും സമമായി വരുന്ന സമയത്തെ കുറിക്കുന്ന വിഷുവം എന്നത് ലോപിച്ചാണ് വിഷു എന്ന വാക്കുണ്ടായത്. തുല്യമായത് എന്നര്‍ത്ഥം. ശാസ്ത്രീയമായ കാലഗണനപ്രകാരം ഇങ്ങനെ വരുന്ന ദിനം ഇപ്പോള്‍ മീനം ഏഴാണ് (മാര്‍ച്ച് 21). അതായത് സമരാത്രം വരുന്നത് മീനമാസം ഏഴിനാണ്. ദിനരാത്രങ്ങള്‍ തുല്യമായി വരുന്ന മറ്റൊരു ദിനം കൂടിയുണ്ട്. മീനം ഏഴ് കഴിഞ്ഞ കൃത്യം ആറ് മാസത്തിന് ശേഷം കന്നി ഏഴിനാണത് (സപ്തംബര്‍ 23). എന്നാല്‍ കേരളത്തില്‍ ആചരണത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ പണ്ടുകാലത്ത് വിഷുവം വന്നിരുന്ന മേടം ഒന്ന് വിഷു ആയി തുടര്‍ന്നുപോരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജ്യോതിശാസ്ത്ര രംഗത്ത് നിലനില്‍ക്കുന്ന വടക്കന്‍-തെക്കന്‍ കാലഗണനാ വ്യത്യാസം പരിഹരിച്ച് ഏകീകരിക്കാനുള്ള ശ്രമം മുമ്പ് നടന്നിരുന്നു. ഗുരുവായൂരില്‍ വച്ച് ഇതിനായി ചേര്‍ന്ന പണ്ഡിതന്മാരുടെ കൂടിച്ചേരലില്‍ സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തയാറാക്കുന്ന കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഇന്നും ഈ വ്യത്യാസം നിലനില്‍ക്കുന്നു.

Tags: hindufestivalVishuMedam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

പുതിയ വാര്‍ത്തകള്‍

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.