Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

ചില ഐടി സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരെ കമ്പനികളിലെ ഉന്നതര്‍ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2026, 07:43 pm IST
in India

മുംബൈ : മഹാരാഷ്‌ട്രയിലെ നാസിക്കിലെ ചില ഐടി കമ്പനികളില്‍ നടക്കുന്നത് കോര്‍പറേറ്റ് ജീഹാദെന്ന് ആരോപണമുയരുന്നു. ഇവിടുത്തെ ചില ഐടി സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരെ കമ്പനികളിലെ ഉന്നതര്‍ നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഈ ഐടി കമ്പനികളെ കേന്ദ്രീകരിച്ച് മതപരിവർത്തന മാഫിയകൾ.പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നു. നാസിക്കിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ ഇസ്ലാമിസ്റ്റുകൾ ആയ അതേ കമ്പനിയിലെ തന്നെ സീനിയര്‍ ജീവനക്കാർ മതപരിവര്‍ത്തനം എന്ന ഗൂഢലക്ഷ്യത്തോടെ സമീപിക്കുകയാണെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. .

ഇതിനാടി വ്യാജമായി വിവാഹ വാഗ്ദാനം വരെ ഇവര്‍ നല‍്കും. ചിലപ്പോള്‍ പ്രണയക്കെണിയില്‍ കുടുക്കി ലൈംഗികമായി ഉപയോഗപ്പെടുത്തി നിസ്സഹായരാക്കും. ഈ വഴികളെല്ലാം കമ്പനിയിലെ ജൂനിയര്‍ ആയ പെണ്‍കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിലേക്ക് എത്തിക്കാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. 18നും 25നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

മഹാരാഷ്‌ട്രയിലെ നാസിക്കിലുള്ള ഒരു ബഹുരാഷ്‌ട്ര കമ്പനിയുടെ ബിപിഒ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന റാക്കറ്റിനെ ഇപ്പോള്‍ നാസിക്ക് പൊലീസ് അന്വേഷണത്തില്‍ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതൊരു കോർപ്പറേറ്റ് മതപരിവർത്തന ശൃംഖലയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിനോടുവിൽ ഈ കോർപ്പറേറ്റ് ഓഫീസിലെ മതപരിവർത്തന സംഘത്തിന്റെ ഭാഗമായ 6 ടീം ലീഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ ലെവൽ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കോർപ്പറേറ്റ് ജിഹാദ് പുറത്തുവന്നിരിക്കുന്നത്. കമ്പനിയിലെ ടീം ലീഡർമാരായി പ്രവർത്തിച്ചിരുന്ന ആസിഫ് അൻസാരി, ഷാഫി ഷെയ്‌ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്തർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മതം മാറാൻ സമ്മർദ്ദം ചെലുത്തിയതായി കാണിച്ച് എട്ട് വനിതാ ജീവനക്കാർ ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കൂടാതെ കമ്പനിയിലെ ജൂനിയർ ആയ ഒരു ഹിന്ദു യുവാവിനെ ഓഫീസ് സമയത്ത് നിസ്കരിക്കാൻ നിർബന്ധിച്ചു, നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു എന്ന പരാതിയും ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

18നും 25നും ഇടയിൽ പ്രായമുള്ളവരും താരതമ്യേന കുറഞ്ഞ വരുമാനമുള്ള വരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ആയ ജീവനക്കാരെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ഓഫീസിനുള്ളിലെ ഗ്രൂപ്പുകളിലൂടെ പതുക്കെ മതപരമായ ആശയങ്ങൾ കുത്തിവെക്കുകയുമായിരുന്നു പ്രാഥമിക ഘട്ടത്തിൽ പ്രതികൾ ചെയ്തിരുന്നത്. ജോലിസ്ഥലത്തെ ചായകുടി നേരത്തോ ഉച്ചഭക്ഷണ സമയത്തോ ലളിതമായ മതപരമായ ചർച്ചകൾ നടത്തുകയും പിന്നീട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പ്രത്യേക മതവിഭാഗത്തിന്റെ നല്ല വശങ്ങള്‍ കാണിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇവരെ മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു. യുവാക്കളെയും ഇതേ രീതിയിൽ മതപരിവർത്തനത്തിന് ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. വനിതാ ജീവനക്കാരുമായി ടീം ലീഡർമാർ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യാറുണ്ടത്രെ. ഇവരുടെ ലക്ഷ്യം മതപരിവര്‍ത്തനം തന്നെ.
പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.

Tags: Latest newsCorporate JihadNashik IT Companyreligious converstioneconomicaly poor girlsarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.