Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 10:25 pm IST
in Kerala

ഭോപാല്‍: ആദ്യഭാര്യ കൂടെയിരിക്കെ രണ്ടാമതും ഒരു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി വിധി. ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ബി പി ശർമ്മ വിധിച്ചത്. അതിനാല്‍ ബിഗെമി (Bigamy- ഒരേ സമയം രണ്ട് ഭാര്യമാരെ വെച്ചിരിക്കല്‍) കുറ്റകരമാക്കുന്ന 494ാം വകുപ്പ് ഇയാള്‍ക്ക് ബാധകമാകില്ലെന്നും ജഡ്ജിയുടെ വിവാദ വിധിയില്‍ പറയുന്നു.

“ഒരു ഭാര്യ ഇരിയ്‌ക്കെ തന്നെ രണ്ടാമത് വിവാഹം കഴിക്കുന്ന ഒരു മുസ്ലീം പുരുഷനെതിരെ ദ്വിഭാര്യാത്വം എന്ന കുറ്റം ചെയ്യുന്നില്ല. കാരണം, ഒന്നിലധികം വിവാഹങ്ങൾ അയാളുടെ സമുദായത്തിന് അനുവദനീയമാണ്. അതിനാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 494 ഇക്കാര്യത്തില്‍ “അസാധുവാണ്” – ജഡ്ജി പറഞ്ഞു. ഒരു ഭാര്യ കൂടെ ജീവിക്കുമ്പോള്‍ രണ്ടാമതും ഒരു വിവാഹം കഴിക്കുന്ന ദ്വിഭാര്യാത്വം (ബിഗെമി-Bigamy) കുറ്റകരമാക്കുന്ന വകുപ്പാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494.ാം വകുപ്പ്.

പകരം ഐപിസി 498-എ, 342, 323, 506 പാർട്ട്-II വകുപ്പുകൾ പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള അധിക കുറ്റങ്ങൾക്കായി വിചാരണ തുടരാമെന്നും കോടതി പറഞ്ഞു.

2002 ഡിസംബറില്‍ ആണ് ഹര്‍ജിക്കാരനായ മുസ്ലീം പുരുഷന്റെ ആദ്യ വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധത്തില്‍ കുട്ടിയുണ്ടായില്ല. അതിനാല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവെന്നും പിന്നീട് 2022 മെയ് മാസത്തിൽ അയാള്‍ രണ്ടാമത് വേറെ വിവാഹം ചെയ്തുവെന്നും പരാതിപ്പെട്ട് ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല പരസ്പര സമ്മതത്തോടെ അല്ലെങ്കിൽ “ഖുല” വഴി അദ്ദേഹത്തിന് “വിവാഹമോചനം” അനുവദിച്ചുകൊടുക്കാന്‍ സ്ത്രീയുടെ മേല്‍ സമ്മർദ്ദമുണ്ടെന്നും ആദ്യ ഭാര്യ പരാതിയില്‍ പറയുന്നു.

മുസ്ലീം വ്യക്തിനിയമം ഒരേസമയം നാല് ഭാര്യമാരെ വരെ അനുവദിക്കുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ സെക്ഷൻ 494 പ്രയോഗിക്കാൻ കഴിയില്ലെന്നും ഹർജിക്കാരനായ മുസ്ലിമിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒരു മുസ്ലീം പുരുഷന്‍ അഞ്ചാമത് വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ മാത്രമേ ഈ വകുപ്പ് പ്രാബല്യത്തിൽ വരൂ എന്നും കേരള ഹൈക്കോടതിയുടെ 2015 ലെ വിധി ഉദ്ധരിച്ചു കൊണ്ട് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു.

Tags: islamic lawLatest newsMadhyaPradesh HighCourtBigamyFour viwes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

World

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.