Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറില്‍ കുടിവെള്ളം കൊണ്ടുവന്നുവെന്ന മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ചടുക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്റെ മുന്നില്‍ വെച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 08:48 pm IST
in Kerala
അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

കോഴിക്കോട്: ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ. പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറില്‍ കുടിവെള്ളം കൊണ്ടുവന്നുവെന്ന മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ചടുക്കിയത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ലേഖകന്റെ മുന്നില്‍ വെച്ചാണ്. പ്രകാശ് ബാബുവിനോടൊപ്പം ജനങ്ങള്‍ കൂടി അണിചേര്‍ന്നതോടെ മുഹമ്മദ് റിയാസിനെ വാനോളം പുകഴ്‌ത്താന്‍ വന്ന റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് കണ്ടം വഴി ഓടേണ്ടി വന്നു.

ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. BJP സ്ഥാനാര്‍ത്ഥി അഡ്വ: പ്രകാശ് ബാബു ബേപ്പൂര്‍ ഹാര്‍ബറിലെ വികസനമില്ലായ്‌മ ചൂണ്ടിക്കാണിച്ചപ്പോള്‍, അത് കയ്യോടെ പൊളിക്കാനിറങ്ങിയതാണ് ഇടതുപക്ഷത്തെ ഊണിലും ഉറക്കത്തിലുംപിന്തുണയ്‌ക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍.

പ്രകാശ് ബാബു: നിങ്ങള്‍ നോക്കൂ. ബേപ്പൂര്‍ ഹാര്‍ബറിലെ മാലിന്യം ..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: അത് മീന്‍ പിടിച്ചുകൊണ്ട് വരുമ്പോള്‍ സ്വാഭാവികമാണ് ( പ്രകാശ് ബാബുവിനെ തേച്ചുവിട്ട സന്തോഷം മുഖത്ത് )
പ്രകാശ് ബാബു: ഓകെ, എന്നാല്‍ ഈ മിന്‍പിടിക്കുന്ന ഇവര്‍ക്കൊരു കുടിവെളള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. അവിടെ വെള്ളമേയില്ല. അപ്പോഴോ?
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: എന്നാല്‍ അങ്ങോട്ട് പോകാം ( വീണ്ടും പ്രകാശ് ബാബുവിലെ തേക്കാന്‍ പോകുന്നതിന്റെ ആവേശം ലേഖകന്റെ മുഖത്ത്)
പ്രകാശ് ബാബു : അതെ അങ്ങോട്ട് പോണം, ആ കുടിവെളള പൈപ്പ് കണ്ടാല്‍ താങ്കള്‍ക്ക് (ലേഖകന്) ബേപ്പൂരില്‍ മുഹമ്മദ് റീയാസിന്റെ വികസനം വെറും ജലകുമിളായാണന്നും, അത് പൊട്ടി പ്പോകുന്നതാണെന്നും മനസിലാകും.
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: അതെന്താ വെളളം കിട്ടുന്നില്ലേ
പ്രകാശ് ബാബു: വെളളം കിട്ടുന്നില്ലന്ന് മാത്രമല്ല, കുടിവെളളത്തിന് 600 രൂപ കൊടുക്കണം. ഇനി താങ്കള്‍ പോയി അത് തുറന്നാല്‍ ശൂന്യതയാണ് കാണുക. വെളളമില്ല.
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍: : നേരത്തെ വെളളം വന്നുകൊണ്ടിരുന്നതല്ലേ
പ്രകാശ് ബാബു: വെളളം വരും , പക്ഷെ ഡെയിലി ഉണ്ടാവില്ല. പിന്നെന്ത് പ്രയോജനം 600 രൂപ കൊടുക്കുന്നതില്‍..
(റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:പ്രകാശ് ബാബു പറഞ്ഞത് ശരിയാണോയെന്ന് അറിയാന്‍ മത്സ്യത്തൊഴിലാളികളോട് ചോദിക്കുന്നു )
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:: വെളളം കിട്ടുന്നില്ലന്ന് പറഞ്ഞത് ശരിയാണോ ?
മത്സ്യ തൊഴിലാളി 1 : വെളളം കിട്ടില്ല സാറേ, പത്ത് മുന്നൂറ്റമ്പത് ബോട്ടുകളുണ്ട്, ബോട്ടിലൊക്കെ മാര്‍ച്ച് കഴിഞ്ഞതോടെ ഒരുതുളളി വെളളമില്ല. പുറത്തുനിന്ന് വലിയ പൈസ കൊടുത്ത് കൊണ്ടുവരികയാണ് വെളളം. അതിനെന്തെങ്കിലും ചെയ്യണം..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍:: ഒരു ബോട്ടിന് എത്ര വെള്ളം ആവശ്യമായി വരും.
മത്സ്യത്തൊഴിലാളി 1: പത്ത് ദിവസത്തേക്ക് 12000 ലിറ്റര്‍ വെളളം വേണം ഒരു ബോട്ടിലേക്ക്..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : എത്രരൂപയാകും
മത്സ്യത്തൊഴിലാളി1: 5000-6000 രൂപയാകും.
മൊട്ട : 600 രൂപയല്ല 5000 ആകും
പ്രകാശ് ബാബു: 600 രൂപ അടച്ചിട്ടാണ് ഇവര് സ്വകാര്യ ഏജന്‍സികളില്‍ നിന്ന് 5000 കൊടുത്ത് വെളളം വാങ്ങുന്നത്. ഇവിടെ എന്ത് വികസനമാണ് കൊണ്ടുവന്നത്..
മത്സ്യത്തൊഴിലാളി 2: ഒറ്റ പൈപ്പ് ലൈനേയുളളു, 5 വര്‍ഷം മുന്‍പ് മുഹമ്മദ് റിയാസ് ഇവിടെവന്ന് ശരിയാക്കാം എന്നുപറഞ്ഞ് പോയതാണ്, പിന്നിങ്ങോട്ട് തിരിഞ്ഞ് നോക്കീട്ടില്ല..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : ഒരു മാറ്റവും ഉണ്ടായില്ലാ?
മത്സ്യത്തൊഴിലാളി 2 : കുടിക്കാനുളള വെളളം, കൈ കഴുകാനുളള വെളളം, വാഷ് ചെയ്യാനുളള വെളളം ഒന്നുമില്ല.. വല്ലപ്പോഴുമേ വെളളം വരൂ..
റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ : അതാണ് അവസ്ഥ
മുഹമ്മദ് റീയാസ് ബേപ്പൂരിലെ ഹാര്‍ബറിനായി ഒന്നും ചെയ്തിട്ടില്ലന്ന് റിപ്പോര്‍ട്ടര്‍ ടിവി ലേഖകന് മനസിലായതോടെ ആ മുഖത്തെ പ്രസരിപ്പൊക്കെ ഇല്ലാതായി. മത്സ്യത്തൊഴിലാളികള്‍ കള്ളം പൊളിച്ചതുകൊണ്ട് മറ്റൊന്നും പറയാനാകാതെ റിപ്പോര്‍ട്ടര്‍ ടിവി ലേഖകന്‍ കണ്ടം വഴി വിട്ടു. എന്‍ഡിഎയെ ജയിപ്പിച്ചാല്‍ ബേപ്പൂരിന്റെ മുഖച്ഛായമാറ്റുമെന്നും മാറാത്തത് പലതും മാറ്റാനാവുമെന്നുമാണ് കെ. പ്രകാശ് ബാബു മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉറപ്പ്.

അതിവേഗം ജനകീയ പ്രശ്നങ്ങളോട് പ്രതികരിക്കുന്ന നേതാവ്എന്നതാണ് അഡ്വ. പ്രകാശ് ബാബുവിന്റെ മെയിന്‍. ഇതെങ്ങിനെ സാധിക്കുന്നു എന്ന റിപ്പോര്‍ട്ടര്‍ ലേഖകന്റെ ചോദ്യത്തിന്റെ പ്രകാശ് ബാബുവിന്റെ മറുപടി:” ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കുക, ജനങ്ങള്‍ക്ക് വേണ്ടി മരിക്കുക…ഇതാണ് എന്റെ രാഷ്‌ട്രീയം കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ അവകാശനിഷേധം എവിടെയുണ്ടായാലും നിവര്‍ന്ന് നിന്ന് പ്രതികരിയ്‌ക്കും. ”

 

Tags: Mohammed RiyasLatest newsbeyporeKerala Assembly elections 2026election 2026Adv PrakashbabuBeypore assembly seat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

Kerala

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.