Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 07:09 pm IST
inIndia

ന്യൂദല്‍ഹി: കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍. പാര്‍ലമെന്‍റിന്റെ കവാടത്തില്‍ മറ്റ് പ്രതിപക്ഷഎംപിമാര്‍ക്കൊപ്പം ചായകുടിച്ചും ബിസ്കറ്റ് കഴിച്ചും പവിത്രമായ പാര്‍ലമെന്‍റ് മന്ദിരത്തിനെ വെറും ചായക്കടയാക്കി മാറ്റിയ രാഹുലിനെ കഠിനമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അയച്ച കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തുവെന്ന് ദല്‍ഹിയിലെ ചില സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. മകനെ എല്ലാവരും ബഹുമാനിക്കുന്ന ഒരു അന്തസ്സുള്ള രാഷ്‌ട്രീയനേതാവായി കാണണം എന്ന് കരുതിയിരുന്നു സോണിയ. മുതിര്‍ന്ന രാഷ്‌ട്രീയനേതാക്കള്‍ കേവലമായി വിമര്‍ശിച്ചു തള്ളുന്ന ഒരു റൗഡി പരിവേഷമുള്ള വ്യക്തിത്വമായി രാഹുല്‍ അധപതിച്ചത് തെല്ലൊന്നുമല്ല സോണിയയെ വേദനിപ്പിച്ചിരിക്കുന്നത്.

“പാര്‍ലമെന്‍റ് കവാടത്തെ വെറും ചായക്കടയാക്കി മാറ്റി രാഹുല്‍ ഗാന്ധിയും കൂട്ടരും”- ദേവഗൗഢയുടെ പരിഭവം

മകനെ ഗുണദോഷിക്കാന്‍ ആവശ്യപ്പെട്ട് സോണിയയ്‌ക്ക് അയച്ച കത്തില്‍ ഉടനീളം രാഹുല്‍ ഗാന്ധിയുടെ നിരുത്തരവാദിത്വത്തെ ശക്തമായി ദേവഗൗഡ വിമര്‍ശിച്ചിട്ടുണ്ട്.. പാര്‍ലമെന്‍റില്‍ ഈയിടെ നടക്കുന്ന സംഭവവികാസങ്ങളില്‍ അങ്ങേയറ്റം തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ദേവഗൗഡ പറയുന്നു. “പ്രതിപക്ഷത്തിന്റെ അന്തസ്സില്ലാത്ത പെരുമാറ്റ രീതി നമ്മുടെ പാര്‍ലമെന്‍റിന്റെ ജനാധിപത്യ അടിത്തറയെയാണ് നശിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാര്‍ പാര്‍ലമെന്‍റില്‍ വലിയ കോലാഹലം ഉണ്ടാക്കുന്നു, മുദ്രാവാക്യം മുഴക്കുന്നു. പഴയകാലത്ത് മൗലാന അബ്ദുള്‍ കലാമും അംബേദ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും അടിത്തറയിട്ട പാര്‍ലമെന്‍റ് ഇത്രയും നിലവാരമില്ലാത്ത രീതിയില്‍ കാണുന്നത് ഇപ്പോഴാണ്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എനിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ അവര്‍ ഒരിയ്‌ക്കലും പാര്‍ലമെന്‍റ് കവാടത്തില്‍ തടസ്സമുണ്ടാക്കുന്ന രീതിയില്‍ കുത്തിയിരുന്നിട്ടില്ല. അവിടെ കുത്തിയിരുന്ന് ചായകുടിക്കുകയും ബിസ്കറ്റ് തിന്നുകയും വഴി പാര്‍ലമെന്‍റിനെ ഒരു ചായക്കടയ്‌ക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. ഇതേക്കുറിച്ച് മകന്‍ രാഹുല്‍ ഗാന്ധിയോട് സംസാരിക്കണമെന്നും പാര്‍ലമെ‍ന്‍റിന്റെ അന്തസ്സിലേക്ക് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കണമെന്നും ദേവഗൗഡ സോണിയാഗാന്ധിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മറുപടിക്കത്തില്‍ മകനെ ഗുണദോഷിക്കാമെന്ന് സോണിയ എഴുതിയോ?

ഈ കത്തിന് ദേവഗൗഡയ്‌ക്ക് സോണിയഗാന്ധി മറുപടി നല്‍കിയെന്നാണ് ദല്‍ഹി വൃത്തങ്ങള്‍ പറയുന്നത്. അതില്‍ മകനെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്നും സോണിയാഗാന്ധി എഴുതിയിട്ടുണ്ടത്രെ. ഇവിടെ മകന്റെ വിചിത്രമായ പെരുമാറ്റ രീതികളില്‍ മനം നൊന്ത ഒരു അമ്മയെ കാണാമെന്നും ആര്‍. രാജഗോപാലിനെപ്പോലെയുള്ള മുതിര്‍ന്ന ജേണലിസ്റ്റുകള്‍ പറയുന്നു. അധികം താമസിയാതെയാണ് സോണിയാഗാന്ധിക്ക് രോഗബാധയുണ്ടായത്. മകനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിച്ചതിലുള്ള ഒരു അമ്മയുടെ വേദനയാണോ ഈ രോഗബാധയ്‌ക്ക് പിന്നിലെന്നും ചിലര്‍ വിലയിരുത്തുന്നു.

204 പ്രമുഖ വ്യക്തികളും രാഹുലിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് തുറന്ന കത്തെഴുതി
രാഹുല്‍ ഗാന്ധഇയുടെ പാര്‍ലമെന്‍റ് കവാടത്തിലെ‍ വില കുറഞ്ഞ പെരുമാറ്റ രീതിയെ വിമര്‍ശിച്ച് 204 പ്രമുഖ വ്യക്തികളും ഈയിടെ തുറന്ന കത്തെഴുതിയിരുന്നു. മകര്‍ ദ്വാര്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റിനെ കവാടത്തില്‍ ഇരുന്നുള്ള രാഹുല്‍ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ എംപിമാരുടെയും ചായകുടിയും ബിസ്കറ്റ് തീറ്റയും അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി 116 വിരമിച്ച ഉന്നത കരസേന ഉദ്യോഗസ്ഥരും 84 മുന്‍ ബ്യൂറോക്രാറ്റുകളും തുറന്ന കത്തെഴുതിയിരുന്നു. ഇതും സോണിയാഗാന്ധിയെ വേദനിപ്പിച്ചിരുന്നു.

രാഹുലിനെ ആരൊക്കെയോ തെറ്റായ വഴിയിലൂടെ നയിക്കുന്നു
പലരും രാഹുല്‍ ഗാന്ധിയെ മുതലെടുക്കുകയും തെറ്റായ രീതിയില്‍ നയിക്കുകയും ചെയ്യുന്നുവെന്ന മനോവിഷമം സോണിയാഗാന്ധിയ്‌ക്കുണ്ട്. അതിപ്പോള്‍ പാര്‍ലമെന്‍റ് കവാടത്തിലൂടെ മറ്റൊരാള്‍ക്ക് കയറിപ്പോകാന്‍ പറ്റാത്തവിധം തടസ്സപ്പെടുത്തി കുത്തിയിരുന്നു അവിടെയിരുന്ന ചായയും ബിസ്കറ്റും കഴിക്കുന്ന തീരിയിലേക്ക് കാര്യങ്ങള്‍ അധപതിപ്പിച്ചിരിക്കുന്നുവെന്ന വിഷമം സോണിയയ്‌ക്കുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Parliament into a teashopRahul GandhicongressSonia GandhiDevegowdaLatest newsParlament entranceMakar dwar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.