Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 07:09 pm IST
in India

ന്യൂദല്‍ഹി: കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍. പാര്‍ലമെന്‍റിന്റെ കവാടത്തില്‍ മറ്റ് പ്രതിപക്ഷഎംപിമാര്‍ക്കൊപ്പം ചായകുടിച്ചും ബിസ്കറ്റ് കഴിച്ചും പവിത്രമായ പാര്‍ലമെന്‍റ് മന്ദിരത്തിനെ വെറും ചായക്കടയാക്കി മാറ്റിയ രാഹുലിനെ കഠിനമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അയച്ച കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തുവെന്ന് ദല്‍ഹിയിലെ ചില സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. മകനെ എല്ലാവരും ബഹുമാനിക്കുന്ന ഒരു അന്തസ്സുള്ള രാഷ്‌ട്രീയനേതാവായി കാണണം എന്ന് കരുതിയിരുന്നു സോണിയ. മുതിര്‍ന്ന രാഷ്‌ട്രീയനേതാക്കള്‍ കേവലമായി വിമര്‍ശിച്ചു തള്ളുന്ന ഒരു റൗഡി പരിവേഷമുള്ള വ്യക്തിത്വമായി രാഹുല്‍ അധപതിച്ചത് തെല്ലൊന്നുമല്ല സോണിയയെ വേദനിപ്പിച്ചിരിക്കുന്നത്.

“പാര്‍ലമെന്‍റ് കവാടത്തെ വെറും ചായക്കടയാക്കി മാറ്റി രാഹുല്‍ ഗാന്ധിയും കൂട്ടരും”- ദേവഗൗഢയുടെ പരിഭവം

മകനെ ഗുണദോഷിക്കാന്‍ ആവശ്യപ്പെട്ട് സോണിയയ്‌ക്ക് അയച്ച കത്തില്‍ ഉടനീളം രാഹുല്‍ ഗാന്ധിയുടെ നിരുത്തരവാദിത്വത്തെ ശക്തമായി ദേവഗൗഡ വിമര്‍ശിച്ചിട്ടുണ്ട്.. പാര്‍ലമെന്‍റില്‍ ഈയിടെ നടക്കുന്ന സംഭവവികാസങ്ങളില്‍ അങ്ങേയറ്റം തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ദേവഗൗഡ പറയുന്നു. “പ്രതിപക്ഷത്തിന്റെ അന്തസ്സില്ലാത്ത പെരുമാറ്റ രീതി നമ്മുടെ പാര്‍ലമെന്‍റിന്റെ ജനാധിപത്യ അടിത്തറയെയാണ് നശിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാര്‍ പാര്‍ലമെന്‍റില്‍ വലിയ കോലാഹലം ഉണ്ടാക്കുന്നു, മുദ്രാവാക്യം മുഴക്കുന്നു. പഴയകാലത്ത് മൗലാന അബ്ദുള്‍ കലാമും അംബേദ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും അടിത്തറയിട്ട പാര്‍ലമെന്‍റ് ഇത്രയും നിലവാരമില്ലാത്ത രീതിയില്‍ കാണുന്നത് ഇപ്പോഴാണ്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എനിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ അവര്‍ ഒരിയ്‌ക്കലും പാര്‍ലമെന്‍റ് കവാടത്തില്‍ തടസ്സമുണ്ടാക്കുന്ന രീതിയില്‍ കുത്തിയിരുന്നിട്ടില്ല. അവിടെ കുത്തിയിരുന്ന് ചായകുടിക്കുകയും ബിസ്കറ്റ് തിന്നുകയും വഴി പാര്‍ലമെന്‍റിനെ ഒരു ചായക്കടയ്‌ക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. ഇതേക്കുറിച്ച് മകന്‍ രാഹുല്‍ ഗാന്ധിയോട് സംസാരിക്കണമെന്നും പാര്‍ലമെ‍ന്‍റിന്റെ അന്തസ്സിലേക്ക് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കണമെന്നും ദേവഗൗഡ സോണിയാഗാന്ധിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മറുപടിക്കത്തില്‍ മകനെ ഗുണദോഷിക്കാമെന്ന് സോണിയ എഴുതിയോ?

ഈ കത്തിന് ദേവഗൗഡയ്‌ക്ക് സോണിയഗാന്ധി മറുപടി നല്‍കിയെന്നാണ് ദല്‍ഹി വൃത്തങ്ങള്‍ പറയുന്നത്. അതില്‍ മകനെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്നും സോണിയാഗാന്ധി എഴുതിയിട്ടുണ്ടത്രെ. ഇവിടെ മകന്റെ വിചിത്രമായ പെരുമാറ്റ രീതികളില്‍ മനം നൊന്ത ഒരു അമ്മയെ കാണാമെന്നും ആര്‍. രാജഗോപാലിനെപ്പോലെയുള്ള മുതിര്‍ന്ന ജേണലിസ്റ്റുകള്‍ പറയുന്നു. അധികം താമസിയാതെയാണ് സോണിയാഗാന്ധിക്ക് രോഗബാധയുണ്ടായത്. മകനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിച്ചതിലുള്ള ഒരു അമ്മയുടെ വേദനയാണോ ഈ രോഗബാധയ്‌ക്ക് പിന്നിലെന്നും ചിലര്‍ വിലയിരുത്തുന്നു.

204 പ്രമുഖ വ്യക്തികളും രാഹുലിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് തുറന്ന കത്തെഴുതി
രാഹുല്‍ ഗാന്ധഇയുടെ പാര്‍ലമെന്‍റ് കവാടത്തിലെ‍ വില കുറഞ്ഞ പെരുമാറ്റ രീതിയെ വിമര്‍ശിച്ച് 204 പ്രമുഖ വ്യക്തികളും ഈയിടെ തുറന്ന കത്തെഴുതിയിരുന്നു. മകര്‍ ദ്വാര്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റിനെ കവാടത്തില്‍ ഇരുന്നുള്ള രാഹുല്‍ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ എംപിമാരുടെയും ചായകുടിയും ബിസ്കറ്റ് തീറ്റയും അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി 116 വിരമിച്ച ഉന്നത കരസേന ഉദ്യോഗസ്ഥരും 84 മുന്‍ ബ്യൂറോക്രാറ്റുകളും തുറന്ന കത്തെഴുതിയിരുന്നു. ഇതും സോണിയാഗാന്ധിയെ വേദനിപ്പിച്ചിരുന്നു.

രാഹുലിനെ ആരൊക്കെയോ തെറ്റായ വഴിയിലൂടെ നയിക്കുന്നു
പലരും രാഹുല്‍ ഗാന്ധിയെ മുതലെടുക്കുകയും തെറ്റായ രീതിയില്‍ നയിക്കുകയും ചെയ്യുന്നുവെന്ന മനോവിഷമം സോണിയാഗാന്ധിയ്‌ക്കുണ്ട്. അതിപ്പോള്‍ പാര്‍ലമെന്‍റ് കവാടത്തിലൂടെ മറ്റൊരാള്‍ക്ക് കയറിപ്പോകാന്‍ പറ്റാത്തവിധം തടസ്സപ്പെടുത്തി കുത്തിയിരുന്നു അവിടെയിരുന്ന ചായയും ബിസ്കറ്റും കഴിക്കുന്ന തീരിയിലേക്ക് കാര്യങ്ങള്‍ അധപതിപ്പിച്ചിരിക്കുന്നുവെന്ന വിഷമം സോണിയയ്‌ക്കുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Parliament into a teashopRahul GandhicongressSonia GandhiDevegowdaLatest newsParlament entranceMakar dwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)
Kerala

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.