Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:12 am IST
inIndia

ന്യൂദല്‍ഹി: ഒടുവില്‍ ഈശ്വരന്‍ ആ മാതാപിതാക്കളുടെ ഹൃദയം പിടഞ്ഞുള്ള പ്രാര്‍ത്ഥന കേട്ടു. അവരുടെ പ്രിയ പുത്രനെ ദയാവാനായ ഈശ്വരന്‍ മടക്കി വിളിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ഓരോ മനുഷ്യന്റെയും ഉള്ളില്‍ നോവായി നിറഞ്ഞ ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്കു യാത്രയായി. 13 വര്‍ഷത്തെ യാതനകള്‍ക്കൊടുവില്‍ ഹരീഷിന് അന്തസാര്‍ന്ന മരണത്തിലൂടെ ഇനി നിത്യശാന്തി. രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നല്‍കിയ ഹരീഷ് റാണയുടെ (32) വിയോഗം ഇന്നലെ ദല്‍ഹി എയിംസിലായിരുന്നു. അന്ത്യസമയത്ത് അമ്മ നിര്‍മല ദേവിയായിരുന്നു അടുത്ത്.

13 വര്‍ഷം മുമ്പു നിശ്ചലമായതാണ് ഉത്തര്‍ പ്രദേശ് ഗാസിയാബാദ് സ്വദേശിയായ ഹരീഷിന്റെ ജീവിതം. ചിമ്മിത്തുറക്കുന്ന മിഴികളും അല്‍പം മാത്രമായ മുഖ ചലനങ്ങളും മാത്രമായിരുന്നു ജീവന്റെ അടയാളം. 2013 ആഗസ്തിലായിരുന്നു ഹരീഷിനെ കോമയിലെത്തിച്ച അപകടം. ഛത്തീസ്ഗഡ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരിക്കേ ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്നു വീണ് തലച്ചോറിനു ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സകളെല്ലാം വിഫലമായി. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 13 വര്‍ഷം അച്ഛന്‍ അശോകും അമ്മ നിര്‍മലയും സഹോദരനും സഹോദരിയും ചേര്‍ന്ന് ഒരു കുഞ്ഞിനെയെന്ന പോലെ ഹരീഷിനെ പരിചരിച്ചു.

മകന്റെ ദുരിതം കണ്ടു മടുത്തപ്പോഴാണ് അവനെ തീരാവേദനയില്‍ നിന്ന് എന്നേക്കുമായി രക്ഷിക്കാന്‍ ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ച് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാര്‍ച്ച് 11ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവര്‍ ഘട്ടംഘട്ടമായി ചികിത്സകള്‍ അവസാനിപ്പിച്ചു നിഷ്‌ക്രിയ ദയാ മരണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 14ന് എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 10-ാം ദിനത്തില്‍ മരണം ഹരീഷിനെ വേദനകളില്ലാത്ത ലോകത്തേക്ക് ഒപ്പം ചേര്‍ത്തു.

പഠിക്കാന്‍ മിടുക്കനായിരുന്നു ഹരീഷ്. കോളജിലെ ടോപ്പര്‍. ഇന്നു ഹരീഷ് റാണയെ ലോകമറിയും, ഭാരതത്തില്‍ ആദ്യ ദയാവധത്തിനു വിധേയനെന്ന നിലയില്‍. അതൊരു വേദനയാണ്. നീലക്കുപ്പായമണിഞ്ഞ് ചിരി തൂകുന്ന മുഖവുമായി അവന്‍ അവന്റെ പ്രിയപ്പെട്ടവരുടെ ഉള്ളില്‍ ഇനിയും ജീവിക്കും. പ്രിയപ്പെട്ട ഹരീഷ്…നിനക്ക് ദയാപൂര്‍വം വിട…

Tags: Harish Rana is no more.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.