Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 02:51 pm IST
in Kerala, Pathanamthitta
മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

തിരുവല്ല: തിരുവല്ലയെ ഇന്നുകാണുന്ന തരത്തിലേക്ക് ഉയര്‍ത്തിയത് അഡ്വ. മാമ്മന്‍ മത്തായി എംഎല്‍എയായിരുന്ന കാലഘട്ടത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം തിരുവല്ലയുടെ യുവജനതയ്‌ക്ക് പരിചയപ്പെടുത്താന്‍ നിലവിലെ ഭരണ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

മാമ്മന്‍ മത്തായി കൈപിടിച്ചുയര്‍ത്തിയ ശിഷ്യന്മാരാണ് ഇന്ന് ഇടതിലും വലതിലുമുള്ള കേരളാ കോണ്‍ഗ്രസുകളിലുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ ദീപ്ത സ്മരണയ്‌ക്കായി നാളിതുവരെ ആരും ഒന്നും ചെയ്തിട്ടില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന അനുസ്മരണങ്ങളും വഴിപാടുപോലെയാണ്. ഇടതിലും വലതിലും നാളിതുവരെ ഉണ്ടായ കേരളാ കോണ്‍ഗ്രസ് മന്ത്രിമാരെ മാമ്മന്‍ മത്തായി നയിച്ചതായിരുന്നു. തിരുവല്ല മഴുവങ്ങാട് ചിറയിലുള്ള ബൈപ്പാസ് സിഗ്നലില്‍ സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.

ഒന്‍പതാം കേരള നിയമസഭകളിലെ അംഗമായി തുടക്കം. തുടര്‍ച്ചയായ 3 തവണ തിരുവല്ലയെ പ്രതിനിധീകരിച്ചു. പെരിങ്ങര പഞ്ചായത്തിലെ വാര്‍ഡ് അംഗമായി തുടക്കം. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പെരിങ്ങര സര്‍വീസ് സഹകരണ ബാങ്ക് അദ്ധ്യക്ഷന്‍, പറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ , കുസാറ്റ് സെനറ്റ് അംഗം, തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 91 ല്‍ ഇന്നത്തെ എംഎല്‍ മാത്യു ടി തോമസിനെ പരാജയപ്പെടുത്തിയാണ് മാമ്മന്‍ മത്തായി സീറ്റ് പി ടിച്ചെടുക്കുന്നത്. 96 ലും 2001 ലും മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. മാമ്മന്‍ മത്തായിയുടെ മരണത്തെ തുടര്‍ന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. ജനതാദാളിലെ വര്‍ഗീസ് ജോര്‍ജായിരുന്നു എതിരാളി. എന്നാല്‍ പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിലെ ആരും വിജയം കണ്ടിട്ടില്ല.

തിരുവല്ലയുടെ ശിൽപി

മാമന്‍ മത്തായി….തിരുവല്ലയിലെ ഒരുകാലത്തെ തീപ്പൊരി നേതാവായിരുന്നു. നാടിന്റെ വേദനകളെ നെഞ്ചോട് ചേര്‍ത്തവന്‍. സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകും. നിയമമോ, കീഴ് വഴക്കങ്ങളൊ, ഉദ്യോഗസ്ഥ ദാഷ്ട്യമോ ഒന്നും ഈ മനുഷ്യനെ അലോസരപ്പെടുത്തിയിട്ടില്ല. ഇന്നത്തെ പി.സി.ജോര്‍ജ് ശൈലിയുടെ സമാന പതിപ്പായിരുന്നു ഈ അപ്പര്‍കുട്ടനാടന്‍ കര്‍ഷകന്റെ സകല ഇടപാടുകളും. 26 വര്‍ഷം കഴിഞ്ഞു അദ്ദേഹത്തെ തിരുവല്ലയ്‌ക്ക് നഷ്ടമായിട്ട്. ഇന്നുകാണുന്ന തിരുവല്ല ബൈപ്പാസ് അടക്കം സര്‍ക്കാര്‍ പരിഗണനയില്‍ എത്തിക്കുന്നത് മാമന്‍ മത്തായിയാണ്. റവന്യു ടവര്‍,താലൂക്ക് ആശുപത്രി ആധുനീക വത്കരണം, വില്ലേജ് ഓഫീസുകള്‍,പഞ്ചായത്ത് ഓഫീസുകള്‍, ഗ്രാമറോഡുകളുടെ ടാറിങ്ങ് എന്നുവേണ്ട ഇന്നുകാണുന്ന ആധുനിക തിരുവല്ലയുടെ ശില്പി മാമന്‍ മത്തായിയായിരുന്നു.

Tags: thiruvallaKerala Congresselection 2026Maman Mathayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)
Kerala

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

Kerala

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

Kerala

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.