Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2026, 02:31 pm IST
in Entertainment

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ചുകയറിയ ആളാണ് അഖിൽ മാരാർ. സംവിധാനം ചെയ്‌ത സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബിഗ് ബോസിൽ വിജയി ആയപ്പോൾ അദ്ദേഹത്തിന്റെ താരമൂല്യം ഒന്നുകൂടി ഉയർന്നു. അതിന് ശേഷം പൊതു ഇടങ്ങളിൽ സജീവമാവുകയും രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ അഖിൽ മാരാർ ഇടപെടുകയും നിരന്തരം അഭിപ്രായ പ്രകടനം നടത്തുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ഒടുവിൽ തിരഞ്ഞെടുപ്പ് കളത്തിലേക്ക് കൂടി അഖിൽ ഇറങ്ങിയിരിക്കുകയാണ്. തൃക്കാക്കരയിൽ എൻഡിഎയുടെ ഭാഗമായ ട്വന്റി-20യുടെ സ്ഥാനാർത്ഥിയയാണ് അഖിൽ മാരാർ മത്സരിക്കുന്നത്. തന്റെ രാഷ്‌ട്രീയ ഭാവിയെ കുറിച്ചും പഴയ കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഖിൽ മാരാർ. കൂടാതെ ദിലീപ് കേസുമായി ബന്ധപ്പെട്ടും സി4എൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ വെളിപ്പെടുത്തി.

വളരെ സജീവമായി രാഷ്‌ട്രീയത്തിൽ ഉണ്ടായിരുന്ന ആളാണ് ഞാൻ. സിപിഎമ്മുകാരുടെ അടി കൊണ്ട് തലപൊട്ടി ചോര വന്നയാൾ. സ്വതന്ത്രനായി മത്സരിച്ച്, ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ മുന്നോട്ട് പോയ ആൾ. എന്റെ സത്യസന്ധത കൊണ്ട് കിട്ടിയ വോട്ട് ആയിരുന്നു അന്നത്തേത്. പിന്നീട് ഞാൻ സിനിമ എടുക്കുകയും അതിന് ശേഷം രാഷ്‌ട്രീയ നിരീക്ഷകനായി മാറുകയും ചെയ്‌തു. വിവിധ വിഷയങ്ങളിൽ സംസാരിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിൽ 2016ലും 2024ലും എനിക്കെതിരെ കേസുണ്ട്. പിണറായിയെ തെമ്മാടിയെന്ന് വിളിച്ച ഏത് യൂത്ത് കോൺഗ്രസ് നേതാവുണ്ട്,  ഒരു സിനിമാക്കാരൻ ആയിരുന്നപ്പോഴും മുഖ്യമന്ത്രിയുടെ ചെയ്‌തികൾ ഒക്കെയും ചോദ്യം ചെയ്യുകയും അതിനെ കടന്നാക്രമിക്കുകയും ഒക്കെ ചെയ്‌ത ആളാണ് ഞാൻ. ഫെമിനിസം അറിയാത്ത ആളുകൾ അത് കൈകാര്യം ചെയ്യുമ്പോഴാണ് എതിർപ്പ്. ഞാൻ എന്നും സ്ത്രീകൾക്ക് ഒപ്പമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട സംഭവത്തിൽ മാത്രമാണ് ഞാൻ അനുകൂലിച്ചു എന്ന് ആളുകൾക്ക് ആക്ഷേപമുള്ളത്. അതിന്റെ കാരണം ദിലീപിനെതിരെ ആരും പരാതി പറയാത്തത് കൊണ്ടാണ്. ദിലീപിനെതിരെ ആ പെൺകുട്ടി പറഞ്ഞിട്ടില്ല, അങ്ങനെ പറഞ്ഞെങ്കിൽ 100 ശതമാനവും ഞാൻ അനുകൂലിച്ചേനെ.

ദിലീപിനെതിരെ പൾസർ സുനി എന്ന ക്രിമിനൽ പറഞ്ഞ മൊഴി മാത്രമാണ് ഉള്ളത്. അത് നടനെ കുടുക്കാൻ വേണ്ടി ഉള്ളതാവാനുള്ള സാധ്യതയുണ്ട്. പൾസർ സുനി അത് ചെയ്‌തിട്ടില്ല എന്നല്ല ഞാൻ പറഞ്ഞത്. അയാൾക്ക് പരമാവധി ശിക്ഷ തന്നെ കൊടുക്കണം. ദിലീപ് പറഞ്ഞിട്ടാണ് പൾസർ സുനി അത് ചെയ്‌തത്‌ എന്നതിന് നമുക്ക് തെളിവുകൾ വേണം. അത് നടന്നിട്ടില്ല എന്ന് കോടതിയിൽ തെളിഞ്ഞതാണ്, അതുകൊണ്ടാണ് വെറുതെ വിട്ടത്.

അല്ലാതെ ദിലീപിനെതിരെ ഏത് നടിയാണ് പറഞ്ഞിട്ടുള്ളത്, എന്നെ റേപ്പ് ചെയ്‌തെന്നോ ഉപദ്രവിച്ചെന്നോ. ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോഴും അദ്ദേഹത്തിന്റെ പേര് പറഞ്ഞിരുന്നോ. ഞാൻ ഒരു സ്ത്രീകളെയും കുറ്റം പറഞ്ഞിട്ടില്ല. ഈ നാട്ടിലെ എല്ലാ വൃത്തികേടുകളെയും ന്യായീകരിക്കുന്ന ചില സ്ത്രീകൾക്ക് എതിരെ ഞാൻ പറഞ്ഞിട്ടുണ്ട്. അവരെയൊന്നും സ്ത്രീ എന്ന് പോലും വിളിക്കാൻ കഴിയില്ല. അത്രയും അർത്ഥങ്ങളുള്ള പദമാണ് അത്.

ഞാൻ കോൺഗ്രസിൽ ആയുന്നപ്പോഴും സംഘി എന്ന വിളി കേട്ടിരുന്നു. അതിന് കഴിഞ്ഞ മൂന്ന് നാല് വർഷമായി അതിന് കുറവുണ്ടായിട്ടില്ല. എന്താണ് അത് അർത്ഥമാക്കുന്നത് എന്ന് എനിക്കും അറിയില്ല. നാട്ടിൽ എവിടെ തെറ്റ് കണ്ടാലും അവിടെയൊക്കെ പോയി ഇടപെടുന്ന ഒരാളാണ് ഞാൻ. ഒരിക്കൽ നാട്ടിലെ ഗോഡൗണിൽ നിന്ന് അരി കടത്തിയത് പ്രശ്‌നമാക്കി. വണ്ടി പോലീസ് പിടിക്കുകയും അതിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എന്നെ വിളിപ്പിച്ചു. അന്ന് എനിക്ക് ലഭിച്ചത് അഭിനന്ദനം ആയിരുന്നില്ല.

 

Tags: Latest newsdileepAkhil Mararpinarayi viajayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

India

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.