Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

ഇറാഖില്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ അവരുടെ ലൈംഗികമായ ആര്‍ത്തി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന യസീദി സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ യാനാര്‍ മുഹമ്മദിന് ഒടുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട. യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതരാണ് വെടിവെച്ചുകൊന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 11:55 pm IST
in World

ബാഗ്ദാദ്:  ഇറാഖില്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ അവരുടെ ലൈംഗികമായ ആര്‍ത്തി തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്ന യസീദി സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയ യാനാര്‍ മുഹമ്മദിന് ഒടുവില്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയുണ്ട. യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതരാണ് വെടിവെച്ചുകൊന്നത്.

ഇറാഖിലെ ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.

ലൈംഗിക അടിമകള്‍ക്കായി സമരം ചെയ്ത പോരാളി

ഐഎസ് ഐഎസ് ഭീകരര്‍ അവര്‍ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളെ ഒരു വസ്തുപോലെ സ്വന്തമാക്കുന്ന പതിവുണ്ട്. പിന്നീട് ഈ സ്ത്രീകള്‍ അവരുടെ തടവിലാണ്. ഇവര്‍ തുടര്‍ച്ചയായി തീവ്രവാദികളുടെ ബലാത്സംഗത്തിന് ഇരയാകും. ഇതിനെ എതിര്‍ത്താല്‍ വെടിവെച്ച് കൊല്ലും. യസീദി യുവതികളെ മാത്രമല്ല, ചെറിയ പെണ്‍കുട്ടികളെ വരെ ഐഎസ് ഐഎസ് ഭീകരര്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കാറുണ്ട്.

യസീദികള്‍ പോലുള്ള അനിസ്ലാമിക അംഗങ്ങളെ (കാഫിറുകള്‍) തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് പീഡിപ്പിക്കുന്നത് ഇസ്ലാമിക നിയമത്തില്‍ അനുവദനീയമാണ്. യുദ്ധത്തില്‍ കിട്ടുന്ന കൊള്ളമുതലായ സ്ത്രീയെ ഉപയോഗിക്കാമെന്ന് ശരിയയില്‍ പറഞ്ഞിട്ടുണ്ടെന്ന് ഐഎസ് ഐഎസ് വിശ്വസിക്കുന്നു. ഇതിനെ പല മുസ്ലിം പണ്ഡിതരും എതിര്‍ക്കുന്നുണ്ടെങ്കിലും ഐഎസ് ഐഎസ് അത് കാര്യമാക്കുന്നില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ യസീദി സ്ത്രീകള്‍ക്കായി നിരവധി സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. മധ്യ, ദക്ഷിണ ഇറാഖിലായി അവരുടെ സംഘടന പത്ത് സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ നിരന്തര ഭീഷണികളെ തുടര്‍ന്ന് അവയില്‍ ആറെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പരസ്യമായി ശിരോവസ്ത്രം കത്തിച്ചതിന് ശേഷം അവര്‍ക്കെതിരായ ഭീഷണി വര്‍ദ്ധിച്ചു. ഇക്കാലത്ത് കൈത്തോക്കുമായാണ് താന്‍ നടന്നിരുന്നതെന്ന് അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തുടക്കത്തില്‍ അവര്‍ സ്ഥാപിച്ച അഭയകേന്ദ്രത്തില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. 2012 ആയപ്പോഴേക്കും അവരുടെ സംഘടന രണ്ട് അഭയകേന്ദ്രങ്ങള്‍ കൂടി സ്ഥാപിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഭയകേന്ദ്രങ്ങള്‍ അഞ്ചായി വര്‍ദ്ധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ലൈംഗിക അടിമകളാക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത യസീദി സ്ത്രീകള്‍ക്ക് സഹായമെത്തിക്കുന്നതിലാണ് അവര്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. 700-ലധികം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ അവരുടെ ഇടപെടലിലൂടെ കഴിഞ്ഞു.

 

 

 

Tags: ISISiraqLatest newsYanar MuhammedSexual slavesYasidi womenIraq ISIS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.