Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 01:22 pm IST
in News, Kerala

കൊച്ചി: മത്സ്യ ബന്ധന മേഖലയിൽ പ്രവർത്തിച്ച് രാജ്യ വികസനത്തിൽ പങ്കാളികളായ ധീവര സമൂഹത്തിന്റെ ഉന്നമനത്തിന് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വൻ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. സർക്കാരിന്റെ പദ്ധതികൾ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി സർക്കാർ പ്രവർത്തനം വിവരിച്ചു.
കൊച്ചി മറൈൻ ഡ്രൈവിൽ അഖില കേരള ധീവര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷ സമാപന സംഗമം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

കടലിന്റെ മക്കൾക്ക് നമസ്‌കാരം എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത് ഇതിന് സദസ്സിൽനിന്നുണ്ടായ ആഹ്ലാദ പ്രകടനം വൻ പ്രകമ്പനമുണ്ടാക്കുന്നതായി.
ഇന്ന് ചരിത്ര മുഹൂർത്തമാണ്. ഇന്ന് ധീവര സഭ 50 വർഷം തികയ്‌ക്കുകയാണ്. 50 വർഷത്തെ ഈ യാത്രയിലെ നിങ്ങളുടെ പരിശ്രമവും, സേവനമുണ്ട്. കേരളത്തിലെ എല്ലാ ധീവര സമൂഹാംഗങ്ങൾക്കും നന്മ നേരുന്നു.

പ്രധാനമന്ത്രിയായ ഞാൻ അനുഗ്രഹം നൽകാനാണ് വന്നതെന്ന് ഇവിടെ ദിനകരൻജി പറഞ്ഞു. എന്റെ ജനാർദ്ദനൻ ജനതയാണ്. ഞാൻ നിങ്ങളിൽനിന്ന് അനുഗ്രഹം തേടാനാണ് ഞാൻ വന്നത്.
മുമ്പ് ഞാൻ കേരളത്തിൽ വന്നപ്പോൾ സഭയുടെ നേതാക്കളുമായി ഞാൻ മുമ്പ് സംസാരിച്ചിട്ടുണ്ട്. വീണ്ടും വന്നപ്പോൾ ഞാൻ നിങ്ങളുടെ മുഖത്ത് സന്തോഷം കാണുന്നു. കേരളയെ കേരളം ആക്കി മാറ്റിയതിൽ നിങ്ങളുടെ സന്തോഷം ഞാൻ മനസ്സിലാക്കുന്നു. മുഴുവൻ കേരളം വാസികൾക്കും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു.

അഖിലകേരള ധീവര സഭ ജീവന്റെയും പ്രകൃതിയുടെയും സന്തുലനം പ്രകടിപ്പിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്നു. ഭൂമിയും നദിയും സമുദ്രവും പവിത്രമായി കാണുന്നു. സമുദ്രത്തെ നിങ്ങൾ അമ്മയായി കാണുന്നു.

സമുദ്രത്തിന്റെ രക്ഷയുടെ തീരുമാനം, കുരുംബാ ദേവിയുടെ പൂജ, ഇതെല്ലാം പ്രകൃതിയുടെ സംരക്ഷണത്തിന് എത്രമാത്രം സമർപ്പിതമാണെന്ന് തെളിയിക്കുന്നു. ഭഗവാൻ വേദവ്യാസനെ പുജിക്കുന്ന, നിങ്ങളുടെ പൈതൃകത്തിന്റെ ഭാഗമാക്കുന്നതിന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.
കേരളം പവിത്രഭൂമിയാണ്. കൊച്ചി സാമൂഹ്യ നവോത്ഥാനത്തിന്റെ മണ്ണാണ്. ഇവിടെയാണ് പണ്ഡിറ്റ് കറുപ്പൻജി സമൂഹത്തിന് നീതിക്ക് പോരാടിയത്. ഈ അവസരത്തിൽ മാതാ അമൃതാനന്ദമയിയെയും നമിക്കുന്നു. സമർപ്പിത ജീവിതമാണ് അമ്മയുടെത്. അമ്മയുടെ സ്‌നേഹം എനിക്ക് കിട്ടിയത് അനുഗ്രഹമാണ്.
സഭയുടെ സുവർണ്ണ ജഃബിലി നമ്മുടെ പ്രവർത്തനങ്ങൾ ഓർമ്മിക്കാനുള്ളതാണ്. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ, രാമക്ഷേത്ര നിർമ്മാണത്തിൽ, സാമൂഹ്യ സമരസത നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ന് രാജ്യം മുഴുവൻ മത്സ്യബന്ധന സമൂഹത്തിനെ നന്ദിയോടെ ഓർമ്മിക്കുന്നു. പ്രളയ സമയത്ത് ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ നിങ്ങൾ രക്ഷിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അത് മുൻകാല സർക്കാരുകൾ കണ്ടിട്ടില്ല,പരിഗണിച്ചില്ല. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിങ്ങളുടെസമാനതകളില്ലാത്ത പവർത്തനത്തെ അംഗീകരിച്ചു.
നീല വിപ്ലവം എന്ന സങ്കൽപ്പത്തിൽ പ്രത്യേക മന്ത്രാലയംതന്നെ രൂപീകരിച്ചു. പ്രധാനമന്ത്രി മത്സ്യ സംപാത് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ മാത്രം 1400 കോടി നൽകുന്നു. ഇതുമഇലമാണ് കേരളത്തിന്റെ മ്ത്സ്യ സമ്പത്ത് വളരെ വേഗം വളരുന്നത്.
മ്ത്സ്യ പ്രവർത്തക സഹകരണ സംഘങ്ങൾ വഴിയും മറ്റും വൻ സഹായങ്ങളാണ് നൽകുന്നത്. ക്രഡിറ്റ് ഗാരണ്ടി യുവജനങ്ങൾക്ക് വൻ സഹായം നലകുന്നു.
ഇന്ന് സാങ്കേതിക വിദ്യയും മത്സ്യബന്ധന മേഖലയെ സഹായിക്കുന്നു. സർക്കാർ ഈ മേഖലയിൽ വലിയ നേട്ടങ്ങൾക്ക് പദ്ധതികൾ അവതരിപ്പിക്കുന്നു. ദേശീയ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ഇത് സാധ്യമാക്കുന്നു. കടലിൽ പോകുന്നവരുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നു. മുമ്പ് കാലാവസ്ഥയും കടലിൽ പോയാൽ മടങ്ങി വരുന്നതുവരെ ഉത്കണ്ഠയായിരുന്നു. ഇന്നതുമാറി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ സുരക്ഷ ഉറപ്പാക്കുന്നു. കേരളത്തിൽ മാത്രം 7000 ബോട്ടുകൾക്കാണ് ട്രാൻസ്‌പോണ്ടറുകൾ നൽകിയത്. അതിൽ 4500 എണ്ണം പ്രവർത്തിച്ചു തുടങ്ങി.
നമുക്ക് മീൻപിടിത്ത മേഖലയിലെ പുതിയ സംവിധാനങ്ങൾ ഉപയോഗിക്കണം, തീരദേശത്തെ അടിസ്ഥാന സംവിധാനം ഉപയോഗിക്കണം. കേരളത്തിൽ മുതലപ്പൊഴി ഹാർബറിനു മാത്രം 161 കോടി കൊടുത്തു. ആറു ഹാർബറുകൾകൂടി വികസിപ്പിക്കും. അഞ്ചു വർഷത്തിനിടെ 16 ഐസ് പ്ലാന്റുകൾ തുറന്നു.
കേരളത്തിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ സഹായത്തോടെ പുതിയ അവസരങ്ങൾ വിനിയോഗിച്ച് കേരളത്തിലും കടൽപ്പായൽ വികസന പദ്ധതി ആരംഭച്ചിട്ടുള്ളത് സ്ത്രീകൾക്കുൾപ്പെടെ വരുമാനം ഉണ്ടാക്കാൻ സഹായകമാണ്.
കേരളത്തിലിന്ന് ആധുനിക മത്സ്യ ബന്ധന പദ്ധതി നടപ്പാക്കി. 40 ൽ അധികം കൃത്രിമപ്പാരുകൾക്ക് അനുമതി നൽകി. കേരളത്തിലെ എല്ലാവരുടെയും സംരക്ഷണവും കേരളത്തിന്റെ സാമ്പത്തിക ശക്തി വർദ്ധിക്കാനും അതിലൂടെ എല്ലാ വീടുകളിലും സമൃദ്ധിയാണ് ലക്ഷ്യം. ഇതാണ് വികസിത ഭാരതത്തിന്റെ ഘടന. അത് വികസിത കേരളത്തിന്റെയും വളർച്ചയുടെ മാതൃകയാക്കാനാണ് ബിജെപി നയിക്കുന്ന േകന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
നിങ്ങൾ മഹിളകൾ ഉൾപ്പെടെ ഇത്രയും പേർ തിങ്ങി നിറഞ്ഞ് കാണുന്നത് നിങ്ങൾക്ക് വലിയ സ്വപ്‌നം ഉള്ളതുകൊണ്ടാണ്. കേരളത്തിന്റെ വികസനത്തിൽ നിങ്ങളുടെ സംഭാവന കൂടിക്കൂടി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

Tags: PMModiVDheevarasabha#GoldenJubileeDinakaran#MarineDrivekeralanarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.