Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“മുസ്ലിം ജഡ്ജിയുടെ വീട്ടില്‍ കൊണ്ടുപോയി… ബീഫ് തീറ്റിച്ചു”-കേരള സ്റ്റോറി 2 വാര്‍ത്താ സമ്മേളനത്തില്‍ ലവ് ജിഹാദില്‍ നിന്നും രക്ഷപ്പെട്ട താര പറഞ്ഞത്

തന്നെ മുസ്ലിം കാമുകന്‍ ഒരു മുസ്ലിം ജഡ്ജിയുടെ വീട്ടില്‍ കൊണ്ടുപോയി ബലമായി ബീഫ് തീറ്റച്ചതിന്റെ കഥ പറഞ്ഞ താര എന്ന പെണ്‍കുട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 11:52 pm IST
in Kerala, India, Entertainment
മുസ്ലിം കാമുകന്‍ തന്നെ ബീഫ് തീറ്റിച്ച അനുഭവം വിവരിച്ച് താര (ഇടത്ത്) കേരളാസ്റ്റോറി 2 സിനിമക്കാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ലവ് ജിഹാദിന്‍റെ ക്രൂരതകള്‍ വിവരിച്ച് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ (നടുവിലും വലത്തും)

മുസ്ലിം കാമുകന്‍ തന്നെ ബീഫ് തീറ്റിച്ച അനുഭവം വിവരിച്ച് താര (ഇടത്ത്) കേരളാസ്റ്റോറി 2 സിനിമക്കാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ലവ് ജിഹാദിന്‍റെ ക്രൂരതകള്‍ വിവരിച്ച് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ (നടുവിലും വലത്തും)

ന്യൂദല്‍ഹി: തന്നെ മുസ്ലിം കാമുകന്‍ ഒരു മുസ്ലിം ജഡ്ജിയുടെ വീട്ടില്‍ കൊണ്ടുപോയി ബലമായി ബീഫ് തീറ്റച്ചതിന്റെ കഥ പറഞ്ഞ താര എന്ന പെണ്‍കുട്ടി. ദല്‍ഹിയില്‍ കേരള സ്റ്റോറി 2ന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃതലാലും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താണ് താര തന്റെ ലവ് ജിഹാദ് അനുഭവങ്ങള്‍ വിവരിച്ചത്.

ഇതോടെ കേരള സ്റ്റോറി 2ല്‍ ബീഫ് തീറ്റിക്കുന്ന രംഗത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ മുഖത്ത് ആഞ്ഞടിക്കുന്ന അനുഭവമായി ആ വാര്‍ത്താസമ്മേളനം മാറി. കേരള സ്റ്റോറി 2 വെറും പ്രൊപ്പഗണ്ടയാണെന്ന് പറഞ്ഞ് തള്ളുന്നവര്‍ക്ക് ഈ യാഥാര്‍ത്ഥ്യം കാണാനുള്ള കണ്ണില്ലേയെന്ന് കാമാഖ്യ നാരായണ്‍ സിങ്ങ് ചോദിക്കുന്നു. ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമയില്‍ ലവ് ജിഹാദില്‍പ്പെട്ട മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നതെന്നും ഇത് മൂന്നും യഥാര്‍ത്ഥ ജീവിതകഥയാണെന്നും സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങ് പറഞ്ഞു.

ലവ് ജിഹാദില്‍ നിന്നും രക്ഷപ്പെട്ട് വന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള താര എന്ന പെണ്‍കുട്ടി തന്നെപ്രേമിച്ച് ചതിച്ച മുസ്ലിം യുവാവിനൊപ്പം കഴിഞ്ഞ 40 ദിവസത്തെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു. താരയെ മാത്രമല്ല, ലവ് ജിഹാദില്‍ കുടുങ്ങിയ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 55 പെണ്‍കുട്ടികളെയാണ് കഴിഞ്ഞ ദിവസം കേരള സ്റ്റോറി 2ന്റെ സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃതലാലും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചത്. ലവ് ജിഹാദിന് ഇരയാക്കപ്പെട്ട 55 പേരും അവരുടെ കുടുംബാംഗങ്ങളായ 33 പേരും വാര്‍ത്താസമ്മേളനവേദിയില്‍ ഉണ്ടായിരുന്നു. അതില്‍ 45 പേര്‍ അവരുടെ കഥ പറ‌ഞ്ഞു. രാജസ്ഥാന്‍, ദല്‍ഹി, മഹാരാഷ്‌ട്ര, ബംഗാള്‍, ബില്‍വാര, ബീഹാര്‍, ഗംഗാപൂര്‍, രാജ്കോട്ട്, ഉദയപൂര്‍, ജമ്മു, ഭോപാല്‍, ജാര്‍ഖണ്ഡ്, ഫരീദാബാദ്, മീററ്റ്, നോയിഡ തുടങ്ങി 30 പെണ്‍കുട്ടികളാണ് ഇവിടെ എത്തിയത്.

താര പറയുന്നു:”മുസ്ലിം യുവാവുമായുള്ള നിക്കാഹ് സര്‍‍ട്ടിഫിക്കറ്റ് ഒപ്പുവെയ്‌ക്കാന്‍ ഞാന്‍ വിസമ്മതിച്ചു. ഒപ്പിട്ടില്ലെങ്കില്‍ അവര്‍ എന്റെ അച്ഛനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തി. അല്ലെങ്കില്‍ എന്നെ വില്‍ക്കുമെന്നും മറ്റൊരാള്‍ക്കും എന്നെ കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. 40 ദിവസമാണ് ഞാന്‍ ആ പിശാചിനൊപ്പം ജീവിച്ചത്. ഈ ദിവസങ്ങളില്‍ അവന്‍ എന്നെ അങ്ങേയറ്റം അധിക്ഷേപിച്ചു. ഒരിയ്‌ക്കല്‍ അവന്റെ നായയെ എന്റെ നേര്‍ക്ക് അഴിച്ചുവിട്ടു പിന്നീടൊരിയ്‌ക്കല്‍ അവന്‍ ഒരു മുസ്ലിം ജഡ്ജിയുടെ അരികില്‍ കൊണ്ടുപോയി. എന്നെ ബീഫ് തീറ്റിച്ചു..” – ഇതുപറയുമ്പോള്‍ താര തേങ്ങിത്തേങ്ങിക്കരയുകയായിരുന്നു. പക്ഷെ ഈ വാര്‍ത്താസമ്മേളനം പാടെ തെറ്റായ രീതിയിലാണ് കേരളത്തിലെ ഇടത്-ജിഹാദി-ലിബറല്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം മുട്ടി അതിവേഗത്തില്‍ വാര്‍ത്താസമ്മേളനം അവതരിപ്പിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊതുവേ കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. മാത്രമല്ല, ലവ് ജിഹാദിന്റെ ഇരകളായി അവതരിപ്പിച്ചതില്‍ കേരളത്തില്‍ നിന്നും പെണ്‍കുട്ടികള്‍ ഇല്ലായിരുന്നെന്നും എല്ലാം ഉത്തരേന്ത്യയിലെ പെണ്‍കുട്ടികള്‍ ആണെന്നുമാണ് കേരളത്തിലെ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയത്. അവര്‍ ഈ വാര്‍ത്താസമ്മേളനത്തിലെ സംഭവവികാസങ്ങള്‍ തമസ്കരിക്കുകയായിരുന്നു.

തന്റെ 16 കാരിയായ മകള്‍ ഒരു മുസ്ലിം പയ്യന്റെ കൂടെ ഓടിപ്പോയതുമുതലുള്ള ക്രൂരതകളാണ് അന്ധന്‍ കൂടിയായ പാവം മനുഷ്യന്‍ അവതരിപ്പിച്ചത്. “ഈ മുസ്ലിം സമുദായം വളരെ ക്രൂരമായ കാര്യമാണ് എന്റെ മകളോട് ചെയ്തത്. വെറും 16 വയസ്സുള്ളപ്പോഴാണ് പ്രേമത്തില്‍ കുടുക്കിയത്. ചെറിയ പെണ്‍കുട്ടികളോടാണ് ഇവര്‍ അതിക്രമം കാട്ടിയത്. പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. “- അന്ധനായ അച്ഛന്‍ പാതി ദേഷ്യവും പാതി സങ്കടവും കലര്‍ത്തിപ്പറഞ്ഞു.

“എന്നെ ഒറ്റയ്‌ക്ക് കിട്ടിയപ്പോഴാണ് അവന്‍ ഒരു ദിവസം പ്രണയത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് അവന്‍ ഒരു ദിവസം ബിരിയാണിയും കൊണ്ട് എന്നെ കാണാന്‍ വന്നു. ആ ബിരിയാണിയില്‍ അവന്‍ എന്തോ കലര്‍ത്തിയിരുന്നു. അത് കഴിച്ചതും എനിക്ക് ബോധം പോയി. അബോധാവസ്ഥയിലായ എന്നെ ശാരീരികമായി ചൂഷണം ചെയ്തു. അതിന്റെ വീഡിയോ ചിത്രീകരിച്ചു. പിന്നീട് ആ വീഡിയോ കാട്ടി എന്നെ ഭീഷണിപ്പെടുത്തി. ഇത് അഞ്ചോ ആറോ മാസം തുടര്‍ന്നു. പിന്നീട് അവന്‍ എന്നെ മഹാരാഷ്‌ട്രയിലെ ഒരു ദര്‍ഗയില്‍ കൂട്ടിക്കൊണ്ടുപോയി. മതം മാറ്റം നടത്തുകയായിരുന്നു. ലക്ഷ്യം. “- മറ്റൊരു പെണ്‍കുട്ടി അവളുടെ ലവ് ജിഹാദ് അനുഭവം വിവരിച്ചു. “ഞങ്ങള്‍ മകളുടെ ഭാവി ആലോചിച്ച് മതപരിവര്‍ത്തനത്തിന് സമ്മതിച്ചു. പിന്നീട് അവളുടെ ജീവിതം നരകമായി”- പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

“16ാം വയസ്സിലാണ് എന്നെ ലവ് ജിഹാദില്‍ കുടുക്കിയത്. അവര്‍ മയക്കമരുന്ന് തന്നെ എന്നെ പീഢിപ്പിച്ചു. പിന്നീട് ബാന്ദ്ര കോടതിയില്‍ കൊണ്ടുപോയി എന്നെ മതപരിവര്‍ത്തനം ചെയ്തു. “- മറ്റൊരു പെണ്‍കുട്ടി തന്റെ ലവ് ജിഹാദ് അനുഭവം വിവരിച്ചു.

ഇതുപോലെ ഹൃദയം മരവിപ്പിക്കുന്ന അനുഭവങ്ങളാണ് 30 പേരും അവതരിപ്പിച്ചത്. പ്രണയത്തിലൂടെ വഞ്ചിച്ച കഥകള്‍ ആണ് എല്ലാം. ഇത്തരം യഥാര്‍ത്ഥ ജീവിത കഥകളില്‍ നിന്നാണ് കേരള സ്റ്റോറി 2 മെനഞ്ഞതെന്ന് സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്ങും നിര്‍മ്മാതാവ് വിപുല്‍ ഷാ അമൃതലാലും പറഞ്ഞു. ഇത് പ്രൊപ്പഗാണ്ട സിനിമയല്ലെന്നും യഥാര്‍ത്ഥ ജീവിത കഥകളാണെന്നുമാണ് കാമാഖ്യ നാരായണ്‍ സിങ്ങ് പറഞ്ഞുവെയ്‌ക്കുന്നത്.

മനോരമയും മാധ്യമവും ദേശാഭിമാനിയും പതിവു തെറ്റിച്ചില്ല

മലയാള മനോരമയുടെ ഈ വാര്‍ത്താസമ്മേളനത്തെക്കുറിച്ചുള്ള തലക്കെട്ടാണ് രസകരം.കേരള സ്റ്റോറി 2 പ്രൊമോഷനും പാളി. ഇരകളായി നിരന്നത് 37 ഉത്തരേന്ത്യക്കാര്‍ എന്നതായിരുന്നു ആ തലക്കെട്ട്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കേരള സ്റ്റോറിയുടെ അണിയറക്കാര്‍ ഓടിപ്പോയി എന്ന രീതിിലാണ് മാധ്യമവും ദേശാഭിമാനിയും തലക്കെട്ടുകള്‍ നല്‍കിയത്. മാതൃഭൂമിയിലും തലക്കെട്ട് ഏതാണ്ട് സമാനമായത് തന്നെ.

 

 

Tags: beefLove JihadLatest newsTaraKerala Story2Kerala Story beyondJihad media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

India

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.