Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 11:24 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനാണെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. ഡിസംബര്‍ 27ന് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത് വെറും നാടകം മാത്രമായിരുന്നു എന്നും വ്യക്തം.

കടകംപള്ളിയുടെ ബാങ്ക് അക്കൗണ്ടുകള്‍, ഫോണുകള്‍ എന്നിവ പരിശോധിച്ചില്ല, വീട് റെയ്ഡ് ചെയ്തില്ല. സംശയം തോന്നിയാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്‌ഐടി പറഞ്ഞത് കടകംപള്ളിയെ വെള്ളപൂശാനുള്ള തന്ത്രമായിരുന്നുവെന്നും തെളിയുന്നു. തന്ത്രിയെ പെരുംകള്ളന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്ഥാവന സര്‍ക്കാരിനും പാര്‍ട്ടിക്കും തന്ത്രിയുടെ മേലുള്ള പക സൂചിപ്പിക്കുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

മുന്‍ മന്ത്രി കടകംപള്ളിക്ക് സ്വര്‍ണപാളി കേസില്‍ പങ്കുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് പ്രധാന പ്രതിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാറാണ്. ശ്രീകോവില്‍ പാളികളില്‍ സ്വര്‍ണം പൂശുന്നതിന് സ്‌പോണ്‍സറാകാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് അപേക്ഷ നല്കിയിരുന്നു എന്നതാണ് ആദ്യ വെളിപ്പെടുത്തല്‍. ഇക്കാര്യം പോറ്റിയും ശരിവച്ചതായാണ് സൂചന. പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തു വിടാനുള്ള തീരുമാനം സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു എന്നാണ് പത്മകുമാര്‍ രണ്ടാമത് പറഞ്ഞത്. ഇത് മുഖവിലയ്‌ക്കെടുക്കാന്‍ എസ്‌ഐടി തയാറാകാത്തത് ദുരൂഹത ഉയര്‍ത്തുന്നു. പോറ്റിയെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അടുത്ത ബന്ധം ഇല്ലെന്നുമാണ് കടകംപള്ളി ആദ്യം പറഞ്ഞത്. ബെംഗളൂരു വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന ചിത്രവും വിവിധ ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതായി തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നപ്പോള്‍ മന്ത്രി നിലപാട് തിരുത്തി. പോറ്റിയുടെ വീട്ടില്‍ പോയി എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ കടകംപള്ളിയുടെ കള്ളങ്ങള്‍ അടിമുടി പൊളിഞ്ഞു. എന്നിട്ടും എസ്‌ഐടി മന്ത്രിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.

എന്നാല്‍ യാതൊരു തെളിവുമില്ലാതെ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത എസ്‌ഐടി അദ്ദേഹത്തിന്റെ ഫോണുകള്‍ പിടിച്ചെടുത്തു. വീട് റെയ്ഡ് ചെയ്തു. ബാങ്ക് രേഖകള്‍ പരിശോധിച്ചു. അന്വേഷണ പരിധിയില്‍ വരാത്ത വാജി വാഹനം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തന്ത്രിക്ക് മുഖ്യ പങ്കുണ്ടെന്ന് പ്രസ്താവന ഇറക്കി. ഒടുവില്‍ തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്ന് പറഞ്ഞ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചപ്പോള്‍ മേല്‍ കോടതിയെ സമീപിക്കാന്‍ തുടങ്ങിയ എസ്‌ഐടി ഒടുവില്‍ നിലപാട് മാറ്റിയതിന് പിന്നിലും സര്‍ക്കാര്‍ സമ്മര്‍ദം ഉണ്ടെന്നാണ് സൂചന. ഹൈക്കോടതി നിയന്ത്രണത്തെ മറികടന്ന് മുഖ്യമന്തിയുടെ ഓഫീസ് എസ്‌ഐടിക്ക് മേല്‍ സമര്‍ദം ചെലുത്തിയതാണ് തന്ത്രിയുടെ അറസ്റ്റിന് കാരണമെന്നും തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Kadakampalli Surendranതന്ത്രി കണ്ഠര് രാജീവര്#UnnikrishnanPottyമുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയും കൂട്ടരും നിരത്തിയത് കള്ളക്കണക്ക്, നടന്നത് വന്‍ കൊള്ള; കട്ടത് 1.7 കിലോ സ്വര്‍ണം

Kerala

സോണിയഗാന്ധിയുടെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഹുല്‍ ഗാന്ധി

Kerala

ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ല; സ്വര്‍ണക്കൊളള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുതിയ വെളിപ്പെടുത്തല്‍

Kerala

ദുരൂഹതയുടെ കൂടിക്കാഴ്ച:  ചിത്രം കഥ പറയുന്നു

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.