Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ മോളെ മഹാലക്ഷ്മിയായി സങ്കല്പിച്ചാണ് സ്വീകരിച്ചത് ; പാദപൂജയും, അഷ്ടലക്ഷ്മീ പൂജയും നടത്തി ‘

വേദനയും, ബ്ലീഡിംഗുമൊക്കെയായി കുറേ പ്രാവശ്യം ആശുപത്രിയിലായിരുന്നു.ബ്ലഡില്‍ ഇന്‍ഫക്ഷനുള്ളത് കൊണ്ട് വേദനയുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2026, 02:23 pm IST
in Entertainment

കുഞ്ഞിന്റെ പേരിടൽ വിശേഷങ്ങൾ പങ്ക് വച്ച് നടി ദുർഗ . മഹാലക്ഷ്മി വെല്‍കമിംഗ് ഹോം എന്നായിരുന്നു തീമെന്നും, കുഞ്ഞിനെ നമ്മള്‍ മഹാലക്ഷ്മിയായി സങ്കല്‍പ്പിച്ച്, നമ്മള്‍ വീട്ടിലേക്ക് സ്വീകരിക്കുകയാണെന്നും ദുർഗ പറഞ്ഞിരുന്നു .

‘ . മോളുടെ തൊണ്ണൂറാം ദിവസത്തെ ചടങ്ങായിരുന്നു. പേരിടലും, കുറച്ച് ചടങ്ങുകളുമൊക്കെയുണ്ടായിരുന്നു. നമ്മള്‍ അവളെയും കൊണ്ട് വേദിയിലേക്ക് വരുമ്പോള്‍ വിളക്കൊക്കെ കൊളുത്തിയാണ് സ്വീകരിച്ചത്. പാദപൂജ പോലെയുള്ള ചടങ്ങുകളും ചെയ്തിരുന്നു. ക്ലോത്തിലാണ് ചെയ്തത്. അത് എന്നും സൂക്ഷിച്ച് വെക്കാനുള്ളതാണല്ലോ. പിന്നീട് എട്ട് സ്ത്രീകള്‍ ചേര്‍ന്ന് അഷ്ടലക്ഷ്മി പൂജയും ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു പേര് വിളിച്ചത്. പ്രകൃതി ദുര്‍ഗ അര്‍ജുന്‍ എന്നാണ് മകള്‍ക്ക് പേരിട്ടത്. അതിന് ശേഷം കുഞ്ഞിന്റെ നെറ്റിയിലും, ചെവിയുടെ പുറകിലും കറുത്ത് പൊട്ട് തൊടുവിക്കും. ദൃഷ്ടി കളയുന്നതിന് വേണ്ടി. നോര്‍ത്തുകാരുടെ ചടങ്ങും മിക്സാക്കിയാണ് എല്ലാം ചെയ്തത്.

പൊതുവെ ഞാന്‍ പ്രഗ്നന്‍സി ഭയങ്കരമായി ആഘോഷിക്കുന്നതായിരിക്കും നിങ്ങള്‍ കണ്ടിട്ടുണ്ടാവുക. അത് മാത്രമല്ല, അല്ലാതെയും കുറേ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വീഡിയോ കോളിലൂടെയായിരുന്നു ഞങ്ങള്‍ പേരന്‍സിനോട് ഇതേക്കുറിച്ച് പറഞ്ഞത്. മൂന്ന് മാസം വിശ്രമം വേണമെന്നായിരുന്നു എന്റെ വീട്ടുകാര്‍ പറഞ്ഞത്. ചെറിയ കാര്യങ്ങളാണെങ്കിലും അത് സെലിബ്രേഷനാക്കി മാറ്റുന്നത് ഞാനായിരുന്നു.

വിശ്രമത്തിലായതിനാല്‍ അങ്ങനെ കാര്യമായ സെലിബ്രേഷനൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞ് എല്ലാവരെയും പ്രഗ്നന്‍സി അറിയിക്കാമെന്ന് കരുതിയിരുന്നു. അതിന് ശേഷമായിരുന്നു ആ വീഡിയോ ചെയ്യുന്നത്. അതിനിടയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. വേദനയും, ബ്ലീഡിംഗുമൊക്കെയായി കുറേ പ്രാവശ്യം ആശുപത്രിയിലായിരുന്നു.ബ്ലഡില്‍ ഇന്‍ഫക്ഷനുള്ളത് കൊണ്ട് വേദനയുണ്ടായിരുന്നു.

അങ്ങനെയാണ് അഞ്ച് മാസം റെസ്റ്റെടുത്തത്. ആ സമയത്തും സിനിമയിലെ അവസരങ്ങളൊക്കെ വരുന്നുണ്ടായിരുന്നു. അതൊന്നും സ്വീകരിച്ചില്ല. വേണ്ടെന്ന് വെക്കുമ്പോള്‍ ആ സമയത്ത് സങ്കടം തോന്നിയിരുന്നു ഇപ്പോഴില്ല. അഞ്ച് മാസമൊക്കെ കഴിഞ്ഞതിന് ശേഷം ഞാന്‍ എന്നെ എപ്പോഴും എന്‍ഗേജ്ഡാക്കി വെക്കുമായിരുന്നു. ഫോട്ടോ ഷൂട്ടുകളും, പരസ്യങ്ങളുമൊക്കെ ചെയ്യുമായിരുന്നു. ഒറ്റപ്പെടല്‍ ശരിക്കും അനുഭവിച്ചിട്ടുണ്ട്. അങ്ങനെയുള്ള നിമിഷങ്ങളിലെല്ലാം കരഞ്ഞിട്ടുണ്ട് ‘ . എന്നും ദുർഗ പറയുന്നു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.