Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചർക്ക ആലേഖനം ചെയ്ത കാവിപതാക അട്ടിമറിക്കപ്പെട്ടു; സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രോസിക്യൂട്ട് ചെയ്യപ്പെടണം: ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2026, 12:14 pm IST
in Kerala

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രസ്ഥാനം പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചർ. 1937ൽ ജവഹരിലാൽ നെഹ്റുവും സർദാർ പട്ടേലും മൗലാനാ മുഹമ്മദ് ആസാദും അടക്കമുള്ള ഏഴംഗ പതാക കമ്മറ്റി ചർക്ക ആലേഖനം ചെയ്ത കാവിപതാക ആർക്ക് വേണ്ടിയായിരുന്നു അട്ടിമറിച്ചത്. 1886 ൽ രബീന്ദ്ര നാഥ ടാഗോർ കോൺഗ്രസ്സ് സമ്മേളനത്തിൽ ആലപിച്ച വന്ദേമാതരത്തെ ദേശീയ ഗാനമാക്കാതെ കോൺഗ്രസ്സ് Cold storage ൽ വെച്ചത് ആർക്കുവേണ്ടിയെന്നും ശശികല ടിച്ചർ ചോദിച്ചു.

വന്ദേമാതരം തിരിച്ചു വരുന്ന ഈ കാലത്ത് കൂടുതൽ ചർച്ചകൾ വേണം. ഏകീകൃത സിവിൽ കോഡ്, ദേശീയ പതാക തുടങ്ങിയ കാര്യങ്ങൾ ഗൗരവ ചർച്ചകൾക്ക് വിധേയമാക്കണമെന്നും ശക്തമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിൽ ഈ നാട് അതിന്റെ പാരമ്പര്യ തനിമയിൽ തന്നെ ലോകഗുരുസ്ഥാനത്തേക്ക് ഉയരണമെന്നും ടിച്ചർ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

മതമൗലികവാദത്തിന്റെ ഭാഗമായി നമുക്ക് നഷ്ടപ്പെട്ടത് ഒരു തുണ്ട് ഭൂമി മാത്രമായിരുന്നോ ?
ഒരിക്കലുമല്ല.
മുറിച്ചു കൊടുത്തു കഴിഞ്ഞ് നമുക്കായി കിട്ടിയ ഭാഗത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്നതിൽ പോലും ഭാഗം വാങ്ങി പോയവരോടുള്ള വിധേയത്വമാണ് പൂർണ്ണമായും പ്രതിഫലിച്ചത്..
മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു രാഷ്ടം പിറന്നുവെങ്കിൽ ഒന്ന് മതേതര രാഷ്‌ട്രമായതെങ്ങനെ ?
ചുരുക്കത്തിൽ പാക്കിസ്ഥാൻ ഒറ്റക്ക് കിട്ടിയവർക്ക് ഇന്ത്യയിൽ തുല്യതയിൽ കൂടുതൽ അധികാരം നിശ്ചയിക്കപ്പെട്ടു.
രാജ്യത്തിന്റെ ഘടന നിശ്ചയിക്കുന്ന അടിസ്ഥാന കാര്യങ്ങളിൽ ഭാഗം വാങ്ങിപോയവർക്കായി എല്ലാ വിട്ടു വീഴ്ചയും ചെയ്തു.
ശരിക്കും സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ്സ് പ്രസ്ഥാനം പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതാണ്
ഇന്ത്യക്കാർക്കെല്ലാം ഒരു സിവിൽ നിയമം എന്നത് ഭരണഘടനയുടെ നിർദ്ദേശ തത്വങ്ങളിൽ തലതാഴ്‌ത്തിയിരുന്നു.
എന്തിനു വേണ്ടിയായിരുന്നു അത്?
എന്തായിരുന്നു അതിന്റെ ധാർമ്മികത ?
മതനിയമം സിവിൽ നിയമമാക്കി കൊടുത്തിട്ടും
ഒരു വിഭാഗം സംതൃപ്തരായോ ?
ദേശീയ പതാക അട്ടിമറിക്കപ്പെട്ടില്ലേ ?
പാക്കിസ്ഥാൻ പോയ ഇന്ത്യക്ക് കാവി പതാക ദേശീയ പതാകയാക്കാൻ ധാർമ്മികമായ അവകാശമുണ്ടായിരുന്നില്ലേ?
ബാധ്യതയുണ്ടായിരുന്നില്ലേ ?
1937 ൽ ജവഹരിലാൽ നെഹ്റുവും സർദാർ പട്ടേലും മൗലാനാ മുഹമ്മദ് ആസാദും അടക്കമുള്ള ഏഴംഗ പതാക കമ്മറ്റി ചർക്ക ആലേഖനം ചെയ്ത കാവിപതാകയല്ലേ ശുപാർശ ചെയ്തത് ?
അത് അട്ടിമറിച്ചത് ആർ ?
എന്തിന് ?
അപ്പുറത്ത് ചന്ദ്രക്കലയും നക്ഷത്രവും പച്ചയും ദേശീയ പതാകയായപ്പോൾ മറിഞ്ഞു വീഴാത്ത ഏത് ദന്ത ഗോപുരമായിരുന്നു ഇവിടെ കാവി ദേശീയ പതാകയാക്കിയാൽ മറിഞ്ഞു വീഴുമായിരുന്നത് ?
കാവി ആരെ പേടിച്ചിട്ടാണോ ഒഴിവാക്കിയത് ?
അവർ എന്നിട്ടും സംതൃപ്തരായോ ?
1885 ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 1886 മുതൽ തന്നെ വന്ദേ മാതരമെന്ന ഗാനം ഉൾക്കൊണ്ടതല്ലേ?
1886 ൽ രബീന്ദ്ര നാഥ ടാഗോർ തന്നെ കോൺഗ്രസ്സ് സമ്മേളനത്തിൽ ആലപിച്ച ഗീതമല്ലേ വന്ദേമാതരം ?
അന്ന് ആർക്കും അതിന്റെ അർത്ഥമറിയാമായിരുന്നില്ലേ ?
1905 മുതൽ ബംഗാൾ വിഭജന വിരുദ്ധ പ്രക്ഷോഭത്തിന്റെ ആവേശം വന്ദേമാതരമായിരുന്നില്ലേ ?
ബ്രിട്ടീഷുകാർ വന്ദേമാതരം നിരോധിച്ചപ്പോൾ ആയിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികൾ നിരന്നു നിന്ന് നിയമം ലംഘിച്ച് വന്ദേ മാതരം ആലപിച്ചില്ലേ ?
ആ വന്ദേമാതരത്തെ ദേശീയ ഗാനമാക്കാതെ കോൺഗ്രസ്സ് Cold storage ൽ വെച്ചത് ആർക്കുവേണ്ടി ?
ആരെ പേടിച്ച് ?
വന്ദേ മാതരത്തിന്റെ ആവേശോജ്വലമായ ചരിത്രം അവകാശപ്പെടാനില്ലാത്ത – ഇന്നും അർത്ഥം നോക്കായിൽ നെറ്റിചുളിയുന്ന ജനഗണമന എങ്ങനെ ആ സ്ഥാനം കരസ്ഥമാക്കി ?
വന്ദേമാതരത്തെ ഒഴിവാക്കായിട്ടും അവർ സംതൃപ്തരായോ ?
വന്ദേമാതരം തിരിച്ചു വരുന്ന ഈ കാലത്ത് കൂടുതൽ ചർച്ചകൾ വേണം
തീരുമാനങ്ങൾ വേണം..
ഏകീകൃത സിവിൽ കോഡ്,
ദേശീയ പതാക
തുടങ്ങിയ കാര്യങ്ങൾ ഗൗരവ ചർച്ചകൾക്ക് വിധേയമാക്കണം..
ശക്തമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കണം.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിൽ ഈ നാട് അതിന്റെ പാരമ്പര്യ തനിമയിൽ തന്നെ ലോകഗുരുസ്ഥാനത്തേക്ക് ഉയരണം

Tags: indiaK.P Sasikala Teachernational flagvandematharam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.