Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനം സുരക്ഷാ വീഴ്ചയല്ല ‘ : എല്ലാത്തിനും കാരണം ഇന്ത്യ , ന്യായീകരിച്ച് മടുത്ത് ഷഹബാസിന്റെ മന്ത്രി 

ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് പാകിസ്ഥാൻ തലസ്ഥാനത്ത് ഷിയാ മുസ്ലീങ്ങൾ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നതിനിടെയാണ് ഷിയ മുസ്ലീങ്ങൾ ആക്രമിക്കപ്പെട്ടത്. എന്നാൽ പാകിസ്ഥാൻ സർക്കാർ ഈ സംഭവത്തെ സുരക്ഷാ വീഴ്ചയായി അംഗീകരിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 10:44 pm IST
in World

ഇസ്ലാമാബാദ് : തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചാവേർ ആക്രമണം സുരക്ഷാ വീഴ്ചയാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഷിയ പള്ളിക്ക് നേരെയുണ്ടായ ആക്രമണം സുരക്ഷാ വീഴ്ച മൂലമല്ലെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലേക്കും ഇന്ത്യയിലേക്കും വിരൽ ചൂണ്ടിക്കൊണ്ട് വിദേശ സേനകളാണ് ആക്രമണത്തിന് പിന്നിലെന്നും തരാർ കുറ്റപ്പെടുത്തി.

രാജ്യത്ത് ഭീകരത വളർന്നുവരുന്നതിന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ ഉത്തരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ഇത്രയും വലിയ സ്ഫോടനം നടന്നിട്ടും തരാർ തന്റെ സർക്കാരിന് ലജ്ജയില്ലാതെ ക്ലീൻ ചിറ്റ് നൽകുകയാണ്.  കൂടാതെ രാജ്യത്ത് തീവ്രവാദം വീണ്ടും ഉയർന്നുവരുന്നതിന് പിടിഐ ഉത്തരവാദിയാണെന്ന് അതൗല്ല തരാർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച തീവ്രവാദികൾ പാകിസ്ഥാനിൽ രക്തം ചിന്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമാബാദ് സ്ഫോടനം സുരക്ഷാ വീഴ്ചയല്ല

ഇസ്ലാമാബാദ് സ്ഫോടനം സുരക്ഷാ ഏജൻസികളുടെ പരാജയമായി കരുതുന്നുണ്ടോ എന്ന് തരാറിനോട് ചോദിച്ചപ്പോൾ അങ്ങനെയല്ല പാകിസ്ഥാന്റെ സുരക്ഷാ ഏജൻസികൾ അന്താരാഷ്‌ട്രതലത്തിൽ മാതൃകാപരമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ സുരക്ഷാ ഏജൻസികൾ പ്രശംസനീയമായ ജോലി ചെയ്തു. ഇസ്ലാമാബാദിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ രോഷം പ്രകടിപ്പിച്ച് തരാർ

പാകിസ്ഥാനിൽ അക്രമം വ്യാപിപ്പിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് അതാഉല്ല തരാർ അവകാശപ്പെട്ടു. ഇസ്ലാമാബാദിലെ ചാവേർ ബോംബർ വളരെക്കാലം അഫ്ഗാനിസ്ഥാനിൽ താമസിച്ചിരുന്നുവെന്നും അവിടെ പരിശീലനം നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ ശേഷം ഭീകരൻ പാകിസ്ഥാനിലെത്തി ഇസ്ലാമാബാദിൽ ഭീകരമായ ആക്രമണം നടത്തിയെന്നും തരാർ അവകാശപ്പെട്ടു.

ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഇമാംബർഗ ഖസർ-ഇ-ഖാദിജത്തുൽ കുബ്രയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെയാണ് ആക്രമണകാരി സ്വയം പൊട്ടിത്തെറിച്ചത്. പള്ളിയിൽ പ്രാർത്ഥനയ്‌ക്കായി 600 മുതൽ 700 വരെ ആളുകൾ ഒത്തുകൂടിയിരുന്നു. ചാവേർ ആക്രമണത്തിൽ 36 പേർ മരിച്ചതായിട്ടാണ് പാകിസ്ഥാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. കൂടാതെ പരിക്കേറ്റ 170 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

Tags: pakistanBomb BlastIslamabadShia Muslim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.