Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനില്‍ ലളിത ജീവിതം, ലണ്ടനില്‍ ഉള്‍പ്പെടെ ആഡംബരക്കെട്ടിടങ്ങള്‍, ദൂബായില്‍ വില്ലകള്‍….കോടികളുടെ സ്വത്തുമായി അലി ഖമേനിയുടെ മകന്‍ അലി ഖമേനിയുടെ മകന്‍

ഇസ്ലാമിക ആത്മീയത വിളംബരം ചെയ്യുന്ന അലി ഖമേനിയും മക്കളും ഇറാനില്‍ അതീവ ലളിത ജീവിതമാണ് നയിക്കുന്നതെങ്കിലും ഇറാന് പുറത്ത് വലിയ ആഢംബര ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 07:20 pm IST
in World

ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാമിക ആത്മീയത അനുസരിച്ച് ലളിതമായ ജീവിതമാണ് അലി ഖമേനി നിര്‍ദേശിക്കുന്നതെങ്കിലും അലി ഖമേനിയുടെ മക്കള്‍ക്ക് ഇറാന് പുറത്ത് കോടാനുകോടികളുടെ വില്ലകളും ആഡംബര പ്രോപ്പര്‍ട്ടികളും സ്വിസ് ബാങ്ക് നിക്ഷേപങ്ങളും. വര്‍ഷങ്ങള്‍ നീണ്ട യുഎസ് ഉപരോധമുണ്ടെങ്കിലും അതിനെ മറികടന്ന് അവര്‍ വന്‍സ്വത്തുക്കള്‍ വാരിക്കൂട്ടി.

അലി ഖമേനി ഇസ്ലാമിക ആത്മീയത വിളംബരം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ ഇറാന് പുറത്ത് വലിയ ആഢംബര ജീവിതമാണ് ഇവര്‍ നയിക്കുന്നതെന്ന് കണ്ടെത്തല്‍. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉപരോധങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെങ്കിലും അലി ഖമേനിയുടെ കുടുംബം വിദേശത്തേക്ക് ധാരാളം സ്വത്തുക്കള്‍ ഒളിച്ചുകടത്തിയിരുന്നതായി കണ്ടെത്തി. അതിന് ഉദാഹരണമാണ് ഇവര്‍ ലണ്ടനില്‍ ഇവര്‍ക്കുള്ള ബില്യണയേഴ്സ് റോയിലെ കോടികള്‍ വിലമതിക്കുന്ന മണിമാളികകള്‍. ലണ്ടനിലെ ഒരു ആഡംബര വില്ലയുടെ മാത്രം വില 3.61 ലക്ഷം കോടി രൂപയാണ്.

വടക്കൻ ലണ്ടനിലെ “ബില്യണയേഴ്‌സ് റോ” എന്നറിയപ്പെടുന്ന സ്ഥലത്ത് മരങ്ങൾ നിറഞ്ഞ തെരുവിനും , ഉയരമുള്ള വേലികൾക്കും കറുത്ത ഗേറ്റുകൾക്കും പിന്നിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു കൂട്ടം മാളികകൾ എല്ലാം അലി ഖമേനിയുടെ കുടുംബത്തിന്‍റേതാണ്. അതിന്റെ കോമ്പൗണ്ടില്‍ ഇരുണ്ട എസ്‌യുവികളിൽ സ്വകാര്യ ഗാർഡുകൾ പുറത്ത് 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നത് കാണാം.

ദുബായിലും ജര്‍മ്മനിയിലെ ഫ്രാങ്ക്ഫർട്ടിലും എല്ലാം അലി ഖമേനിയുടെ കുടുംബത്തിന് റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കളുണ്ട്. ദുബായില്‍ നിരവധി ആഡംബര വില്ലകളുണ്ട്. ഇത്തരം കോടാനുകോടികളുടെ സ്വത്തിന്റെ ഉടമ ആരെന്നോ? അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ് താബ ഖമേനി. പുറത്തേക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത വിധം കടലാസ് കമ്പനികളിലൂടെയാണ് ഈ സ്വത്തുക്കളത്രയും മൊജ് താബ ഖമേനി പിടിച്ചുവെച്ചത്. മസൂദ് ഖമേനി എന്ന മറ്റൊരു മകനും ഇറാന് പുറത്തെ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നയാളാണ്. അതേ സമയം അലി ഖമേനിയുടെ രാഷ്‌ട്രീയപാത പിന്തുടരുന്ന മൂത്ത മകന്‍ മുസ്തഫ അലി ഖമേനി പൊതുവേ സ്വകാര്യജീവിതം നയിക്കുന്ന ആളാണ്. ഇദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ കാര്യമായി പുറത്തറിഞ്ഞിട്ടില്ല.

കെട്ടിടങ്ങളും സ്ഥളങ്ങളും പേർഷ്യൻ ഗൾഫ് ഷിപ്പിംഗ് കമ്പനികളും 13.8 കോടി ഡോളറിന്റെ സ്വിസ് ബാങ്ക് അക്കൗണ്ടുകളും വരെ ഇദ്ദേഹത്തിന്റെ സ്വത്തില്‍ ഉള്‍പ്പെടുന്നു. ബ്രിട്ടനിലേത് വിലമതിക്കാനാവാത്ത ആഡംബര സ്വത്തുക്കൾ ആണ്. 2019-ൽ ഇറാനെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടെങ്കിലും ഖമേനിയുടെ മേൽ കോടിക്കണക്കിന് ഡോളർ ഫണ്ട് എത്തിക്കാൻ ഈ കടലാസ് കമ്പനികളുടെ ശൃംഖല സഹായിച്ചിട്ടുണ്ട്. ഇറാന്റെ എണ്ണ വിറ്റ് നേടുന്ന പണമാണിതെന്നും പറയുന്നു. സിറിയ, വെനസ്വേല, ആഫ്രിക്ക എന്നിവിടങ്ങളിലും സ്വത്തുക്കളുണ്ട്.

Tags: iranAli KhameneiMojtabaAyatolla Ali Khameneivilla in Dubaiexpensive villa in Dubai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.