Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1979ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട അവസാനത്തെ ഷായുടെ മകന്‍ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങുന്നു, വീഴാറായി ആയത്തൊള്ള അലി ഖമേനി

ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനി ഭരണത്തില്‍ നിന്നും നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:25 pm IST
in World
റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

റിസ പഹ്ലവി (ഇടത്ത്) അലി ഖമേനി (വലത്ത്)

ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള അലി ഖമേനിയുടെ ഭരണം നിലംപൊത്താറായി എന്ന സൂചന നല്‍കി അമേരിക്കയ്‌ക്ക് പ്രിയങ്കരനായ റിസ പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുന്നതായുള്ള പ്രഖ്യാപനം പുറത്തുവന്നു. അലി ഖമേനി ഒളിച്ചിരിക്കുന്ന ഇടം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മിക്കവാറും അലി ഖമേനിയെ ജീവനോടെ പിടിക്കാനും സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഇറാനില്‍ രാജഭരണം നടത്തിയിരുന്ന പിതാവ് ഷാ 1979ല്‍ നടന്ന ഇസ്ലാമിക വിപ്ലവത്തെതുടര്‍ന്ന് അധികാരമൊഴിഞ്ഞ് ഇറാനില്‍ നിന്നും ഓടിപ്പോരേണ്ടി വന്നു. അന്ന് പിതാവിനൊപ്പം അമേരിക്കയില്‍ എത്തിയ മകന്‍ റിസ പഹ്ലവി 50 വര്‍ഷത്തിന് ശേഷമാണ് മാതൃരാജ്യമായ ഇറാനിലേക്ക് മടങ്ങിയെത്താന്‍ പോകുന്നത്. ഉടനെ വരും എന്ന് പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്ന വീഡിയോകള്‍ അനുസരിച്ച് ഖമേനിയുടെ പട്ടാളവും ജനങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷം നടക്കുകയാണ്. 36 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഖമേനി സര്‍ക്കാര്‍ അവകാശപ്പെടുന്നുവെങ്കിലും 62 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. രണ്ട് ദിവസമായി ഇവിടെ ഇന്‍റര്‍നെറ്റ് നിരോധിച്ചിരിക്കുകയാണ്. ഏകദേശം 2300 പേരെ കലാപകാരികള്‍ എന്ന് മുദ്രുകുത്തി അലി ഖമേനിയുടെ പട്ടാളം പിടികൂടി തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഇസ്ലാമിക വിപ്ലവം എന്ന് വിളിക്കപ്പെടുന്ന 1979ലെ കലാപം ഇറാനെ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു. അന്ന് രാജഭരണം നടത്തിയിരുന്ന ഷായെ അധികാരത്തില്‍ നിന്നും പുറത്താക്കി. പകരം ഇസ്ലാമിക മതമൗലികവാദിയായ ആയത്തൊള്ള ഖമേനി ഇറാന്റെ ഭരണം കയ്യാളി. 1979ല്‍ രാജഭരണം അവസാനിച്ചതായി പ്രഖ്യാപിച്ച ആയത്തൊള്ള ഖമേനി ഇറാനെ ഒരു ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചു. പര്‍ദ്ദധരിക്കല്‍, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കല്‍, ഇഷ്ടംപോലെ വിവാഹം കഴിച്ച് മൊഴിചൊല്ലല്‍ തുടങ്ങി സ്ത്രീവിരുദ്ധമായ ഇസ്ലാമിക നിയമങ്ങള്‍ ഇറാനില്‍ സ്ഥാപിക്കപ്പെട്ടു. ഇപ്പോഴിതാ ആയത്തൊള്ള ഖമേനിയുടെ മകനായ ആയത്തൊള്ള അലി ഖമേനിയുടെ ഇസ്ലാമിക ഭരണത്തിന് തിരശ്ശീല വീഴാറായി.

ഭരണത്തില്‍ തിരിച്ചെത്തിയാന്‍ താന്‍ രാജഭരണം മടക്കിക്കൊണ്ട് വരില്ലെന്ന് റിസ പഹ്ലവി അറിയിച്ചു. ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ കലാപം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഗ്രാമങ്ങളില്‍ നിന്നും നഗരപ്രദേശങ്ങളിലേക്കും ആളിപ്പടരുകയാണ്.

അലി ഖമേനിയുടെ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടില്ല. അതേ സമയം ഖത്തറില്‍ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനുള്ള വിമാനം എത്തിച്ചേര്‍ന്നത് ഇറാന‍ില്‍ ഉടനെ അമേരിക്ക ഇടപെടുമെന്നതിന്റെ സൂചനയായി പറയപ്പെടുന്നു. ഇസ്രയേലും അമേരിക്കയും സംയുക്തമായിട്ടായിരിക്കും ഇറാനില്‍ ഇടപെടല്‍ നടത്തുക. ഇറാനിലെ ജനങ്ങളോട് കലാപത്തില്‍ അണി ചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിട്ടുണ്ട്. എണ്ണ, ഊര്‍ജ്ജം, വാതകം, ഗതാഗതം എന്നീ മേഖലകളിലെ മുഴുവന്‍ തൊഴിലാളികളോടും ജോലി വിട്ട് വിപ്ലവത്തില്‍ അണിചേരാന്‍ റിസ പഹ്ലവി ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതോടെ പുതിയൊരു സ്വതന്ത്രലോകം തുറന്നുകിട്ടുമെന്ന ആവേശത്താല്‍ ജനങ്ങള്‍ കലാപത്തില്‍ അണിചേരുകയാണ്..

അതേ സമയം കലാപകാരികളെ അമര്‍ച്ച ചെയ്യുമെന്നും ഇവരെ കലാപത്തിന് പ്രേരിപ്പിക്കുന്നത് അമേരിക്കയാണെന്നും അലി ഖമേനി ആരോപിക്കുന്നു.

 

 

Tags: iranIslamic ruleAli KhameneiAyatollah Ali KhameneiIran protestRiza PehlaviTrump intervention
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.