Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 03:53 pm IST
in Kerala, Alappuzha

മങ്കൊമ്പ്: നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആശയകുഴപ്പം, കര്‍ഷകര്‍ക്ക് ആശങ്ക. നെല്ലു സംഭരണം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മുഖേനയും, പിആര്‍എസ് വായ്‌പ ഒഴിവാക്കി സംഭരണ സമയത്തു തന്നെ നെല്ലു വില നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മുന്‍പും പല പ്രാവശ്യം നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.

വര്‍ഷങ്ങള്‍ മുന്‍പ് ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിച്ചെങ്കിലും, സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ ഇല്ലായിരുന്നു. സ്വകാര്യ കെട്ടിടങ്ങളില്‍ നെല്ല് സംഭരിച്ച് വയ്‌ക്കുകയും ചെയ്തിരുന്നു. അന്നു ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ജില്ലയില്‍ നെല്ല് സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ ഉള്ള സഹകരണ സംഘങ്ങള്‍ നാമ മാത്രമാണ്. ഈ സാഹചര്യത്തില്‍ നെല്ല്, സഹകരണസംഘങ്ങള്‍ എവിടെ സംഭരിക്കുമെന്ന് ചോദ്യം ഉയരുന്നു. മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏല്‍പ്പിക്കുന്നതിലൂടെ ഇപ്പോള്‍ അനുഭവിക്കുന്നതിലും അധികം ദുരിതമായിരിക്കും കര്‍ഷകര്‍ക്ക് ഉണ്ടാകുക. സഹകരണ സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും.

പിആര്‍എസ് വായ്‌പ അവസാനിപ്പിച്ച് നേരിട്ടു നല്‍കും എന്നു പറയുന്നുണ്ടെങ്കിലും കര്‍ഷകരുടെ അക്കൗണ്ടിലൂടെ മാത്രമേ പണം നല്‍കാന്‍ കഴിയൂ. അതു കേരള ബാങ്കു വഴി ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കും. ഇപ്പോള്‍ കനറാ ബാങ്കു വഴിയും എസ്ബിഐ വഴിയുമാണ് വില നല്‍കുന്നത്. ഇനിയും ബാങ്ക് മാറണമെങ്കില്‍ വീണ്ടും കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കേണ്ടി വരും. പുഞ്ചക്കൃഷിയില്‍ ജില്ലയില്‍ മാത്രം 35000 ഹെക്ടറിലധികം കൊയ്‌ത്ത് നടക്കും. കഴിഞ്ഞ സീസണില്‍ 54 മില്ലുകള്‍ രംഗത്തുണ്ടായിട്ടും സംഭരണം അവതാളത്തിലായി.

പ്രാദേശിക തലത്തില്‍ സഹകരണ സംഘങ്ങളുടെയും, പാടശേഖര സമിതികളുടെയും, കര്‍ഷകരുടെയും, ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും. അവരുടെ ഉടമസ്ഥതയിലുള്ള മില്ലുകള്‍, അല്ലെങ്കില്‍ വാടകയ്‌ക്കെടുക്കുന്ന മില്ലുകള്‍, അതുമല്ലെങ്കില്‍ സ്വകാര്യ മില്ലുകള്‍ വഴിയോ ആകാം സംഭരണം എന്നാണ് പറയുന്നത്. കൊയ്‌ത്തിനു ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതെല്ലാം എങ്ങനെ സാധ്യമാകുമെന്നാണു കര്‍ഷകര്‍ ചോദിക്കുന്നത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ വെറും തെരഞ്ഞെടുപ്പ് സ്റ്റാണ്ടായി മാറാനാണ് സാദ്ധ്യത. സംഭരണം പ്രതിസന്ധിയിലായാല്‍ സ്വകാര്യ മില്ലുകാരുടെ കടുത്ത ചൂഷണങ്ങള്‍ക്ക് കര്‍ഷകര്‍ വിധേയരാകേണ്ടി വരും.

Tags: armersgovernmentCooperative societiesPaddy procurementPRS loanPaymentAgriculture policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Kerala

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

Automobile

മോട്ടോര്‍ വാഹന വകുപ്പിലും സര്‍ക്കാരിന്‌റെ ക്‌ളിയറന്‍സ് സെയില്‍, ഞങ്ങള്‍ പോകും മുന്‍പു തന്നാല്‍ പിഴ പകുതി മതി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.