Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെനസ്വേലയില്‍ ട്രംപ് കണ്ണ് വെച്ചത് എണ്ണയില്‍ തന്നെ; വെനസ്വേലയുടെ എണ്ണശേഖരത്തിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുത്തുവെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമായ വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മാഡുറോയ്‌ക്കെതിരെ ട്രംപ് നീങ്ങുന്നത് അവിടുത്തെ എണ്ണയില്‍ കണ്ണുവെച്ചാണെന്ന വിമര്‍ശനം ശരിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 08:23 pm IST
in World

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമായ വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മാഡുറോയ്‌ക്കെതിരെ ട്രംപ് നീങ്ങുന്നത് അവിടുത്തെ എണ്ണയില്‍ കണ്ണുവെച്ചാണെന്ന വിമര്‍ശനം ശരിയായി. വെനസ്വേലുടെ എണ്ണശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ഇനി അമേരിക്കയിലെ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ ഖനനം ആരംഭിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.

വെനസ്വേലയുടെ ഭരണാധികാരി നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കി കൊണ്ടുവന്ന ശേഷം തന്റെ ഔദ്യോഗിക വസതിയായ മാര്‍ എ ലാഗോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയുടെ തകര്‍ന്ന എണ്ണ വ്യവസായത്തെ കോടിക്കണക്കിന് ഡോളറുകള്‍ നിക്ഷേപിച്ച് അമേരിക്ക പുനരുജ്ജീവിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം. നിക്കോളാസ് മഡൂറോയെ ബന്ദിയാക്കുന്നതുവരെ വെനസ്വേലയുടെ എണ്ണയുടെ കാര്യം ട്രംപ് മിണ്ടിയിരുന്നില്ല. എന്നാല്‍ മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിപ്പിടിച്ച ശേഷമാണ് ട്രംപ് തന്റെ ഉള്ളിലെ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. അതുവരെ വെനസ്വേല അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തി അവിടെയുള്ള യുവാക്കളെ നശിപ്പിക്കുന്നത് തടയാനാണ് ഈ ഡ്രഗ് മാഫിയകളെ നിയന്ത്രിക്കുന്ന നിക്കോളാസ് മഡൂറോയെ പിടികൂടുന്നതെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ മഡൂറോയെ പിടികൂടിയതിന് ശേഷം മയക്കമരുന്ന് മാഫിയകളെക്കുറിച്ചല്ല, വെനസ്വേലയിലെ എണ്ണ ശേഖരത്തെക്കുറിച്ചാണ് ട്രംപ് സംസാരിക്കുന്നത്.

പ്രസക്തി നഷ്ടപ്പെട്ടുതുടങ്ങിയ അമേരിക്കയുടെ പെട്രോഡോളറിനെ വീണ്ടും ലോകത്തിന്റെ പ്രിയകറന്‍സിയാക്കി മാറ്റാന്‍ അമേരിക്ക പല വഴികളും നോക്കിയിരുന്നു. ഒടുവില്‍ കണ്ടെത്തിയ വഴിയാണ് വെനസ്വേലയുടെ എണ്ണശേഖരം പിടിച്ചെടുക്കുക എന്നത്. ഇത്രയും കാലം റഷ്യയുടെ പുടിന്റെ കൈകളിലായിരുന്നു വെനസ്വേലയുടെ പരോക്ഷനിയന്ത്രണം. ഉക്രൈന്‍ യുദ്ധത്തില്‍ പുടിനെ കുടിക്കിയിട്ടതിന്റെ മറവില്‍ രണ്ട് റഷ്യന്‍ അനുയായി രാജ്യങ്ങളെയാണ് അമേരിക്ക തകര്‍ത്തിരിക്കുന്നത്. ഒന്ന് സിറിയ ആണെങ്കില്‍ രണ്ടാമത്തേത് വെനസ്വേല ആണ്. എന്തായാലും വെനസ്വേലയുടെ സമ്പന്നമായ എണ്ണശേഖരം വില്‍ക്കുക വഴി വീണ്ടും ഡോളറിന് ജീവന്‍വെയ്‌ക്കും. ഏത് വിധേനെയും അമേരിക്കയെ പഴയ പ്രതാപത്തില്‍ എത്തിക്കുമെന്ന വാഗ്ദാനം നിറവേറ്റാന്‍ ശ്രമിക്കുകയാണ് ട്രംപ്. ചരിത്രം പരിശോധിച്ചാല്‍ 2000 വരെ വെനസ്വേലയില്‍ എണ്ണഖനനം നടത്തിയിരുന്നത് അമേരിക്കന്‍ കമ്പനികളാണ്. പിന്നീട് അമേരിക്കയുമായുള്ള ബന്ധം ഉലഞ്ഞതോടെയാണ് അമേരിക്കയിലെ എണ്ണക്കമ്പനികളെ പുറത്താക്കിയത്. അമേരിക്കയുടെ ഈ പഴയ ചരിത്രം വീണ്ടും വെനസ്വേലയില്‍ പുനരജ്ജീവിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

ഏകദേശം 30300 കോടി ബാരല്‍ എണ്ണയാണ് വെനസ്വേലയുടെ എണ്ണ ശേഖരം. ലോകത്തിലെ ആകെ എണ്ണശേഖരത്തിന്റെ അഞ്ചില്‍ ഒന്നാണ് വെനസ്വേലയില്‍ ഉള്ളത്. എണ്ണയില്‍ സമ്പന്നരായ സൗദി അറേബ്യയില്‍ പോലും 26700 കോടി ബാരല്‍ എണ്ണശേഖരമേ ഉള്ളൂ. 20600 കോടി ബാരല്‍ എണ്ണയുള്ള ഇറാനാണ് മൂന്നാം സ്ഥാനത്ത്. ഇപ്പോള്‍ വെനസ്വേല പിടിച്ചെടുത്തതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ എണ്ണശേഖരം ഫലത്തില്‍ അമേരിക്കയ്‌ക്കായി. ഇനി അടുത്ത നാളുകളില്‍ ഇറാനെയും പിടിച്ചെടുക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.

അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കുന്നതിന്റെ ഭാഗമായി സമ്പന്നമായ പ്രകൃതിവിഭവങ്ങള്‍ ഉള്ള രാജ്യങ്ങളെ കീഴടക്കി അവിടുത്തെ സമ്പത്ത് കൊള്ളയടിക്കുകയാണോ അമേരിക്കയുടെ ലക്ഷ്യമെന്ന ചോദ്യം ഉയരുന്നു. മാത്രമല്ല, ധാരാളം അപൂര്‍വ്വ ധാതുശേഖരവും വെനസ്വേലയില്‍ ഉണ്ട്. ഇതും പിടിച്ചെടുക്കല്‍ ട്രംപിന്റെ അജണ്ടയാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

 

Tags: TrumpOilVenezuelaNicolás MaduroUS Oil companiesOil reserve
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

World

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.