Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയോട് പോരാടാൻ കുട്ടികൾ ഉൾപ്പെടെ എല്ലാവരും വീടുകളിൽ ജിഹാദ് പരിശീലനം നടത്തണം ; വിദ്വേഷ വിഷം വമിപ്പിച്ച് അജ്ഞാതൻ വധിച്ച ഉസ്മാന്റെ സഹോദരി

ഇന്ത്യയും അവാമി ലീഗും ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഹാദിയെ ഒരു വിപ്ലവ നേതാവായിട്ടാണ് സഹോദരി വിശേഷിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 09:41 pm IST
in World

ധാക്ക: ബംഗ്ലാദേശിലെ തീവ്രവാദി വിദ്യാർത്ഥി നേതാവും ഇങ്ക്വിലാബ് മഞ്ചിന്റെ വക്താവുമായ ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണം രാജ്യമെമ്പാടും അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾക്ക് പേരുകേട്ടയാളാണ് ഹാദി. ഇപ്പോൾ ഇയാളുടെ സഹോദരിയും അതേ നിലപാട് സ്വീകരിച്ചിരിക്കുന്നു. ഹാദിയുടെ കൊലപാതകത്തിനെതിരെ നടന്ന റാലിയിൽ അവർ ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു. ഇതിനിടയിൽ ഇന്ത്യയും അവാമി ലീഗും ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഹാദിയെ ഒരു വിപ്ലവ നേതാവായിട്ടാണ് സഹോദരി വിശേഷിപ്പിച്ചത്.

കഴിഞ്ഞയാഴ്ച ധാക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് ഉസ്മാൻ ഹാദി സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സയ്‌ക്കിടെ ഉസ്മാൻ മരിച്ചു. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജോയ്‌നഗറിലെ ധാക്ക-8 പാർലമെന്ററി മണ്ഡലത്തിൽ മത്സരിക്കാനുള്ള പദ്ധതി ഹാദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഹാദിയുടെ സഹോദരി ആ സീറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഹാദിയുടെ സഹോദരി എന്താണ് പറഞ്ഞത് ?

ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ലിംഗഭേദമോ പ്രായമോ പരിഗണിക്കാതെ കുട്ടികൾ ഉൾപ്പെടെ എല്ലാ വീട്ടിലും ജിഹാദി പരിശീലനം നടത്തണമെന്ന് ഹാദിയുടെ സഹോദരി ആഹ്വാനം ചെയ്തുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഇന്ത്യയോട് പോരാടാൻ കുട്ടികൾ ഉൾപ്പെടെ എല്ലാ വീട്ടിലും ലിംഗഭേദമില്ലാതെ എല്ലാവർക്കും ജിഹാദി പരിശീലനം നൽകണമെന്നും അവർ പറഞ്ഞു. കൂടാതെ സ്വാതന്ത്ര്യസമര സേനാനികളുമായി തന്റെ സഹോദരനെ താരതമ്യപ്പെടുത്തിക്കൊണ്ട് അവർ വീരവാദങ്ങൾ മുഴക്കി. താൻ ഖുദിറാം ബോസിനെയോ ആസാദിനെയോ കണ്ടിട്ടില്ല, പക്ഷേ ഉസ്മാൻ ഹാദിയെ കണ്ടിട്ടുണ്ട്. ഹാദി ഒരു വിപ്ലവ നേതാവാണെന്നും സഹോദരി പറഞ്ഞു.

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ വികാരം

ഹാദിയുടെ സഹോദരിയുടെ ഈ പ്രസ്താവനകൾ ബംഗ്ലാദേശിൽ ഇതിനകം വളർന്നുവരുന്ന ഇന്ത്യാ വിരുദ്ധ വികാരത്തെ കൂടുതൽ ആളിക്കത്തിച്ചു. ഹാദിയെ ആക്രമിച്ചവർ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി രാഷ്‌ട്രീയ നേതാക്കളും ചില പ്രതിഷേധ ഗ്രൂപ്പുകളും തെളിവുകളില്ലാതെ ആരോപിച്ചു. എന്നിരുന്നാലും, ബംഗ്ലാദേശ് പോലീസും സർക്കാരും ഇത് നിഷേധിച്ചു. ഹാദിയെ ആക്രമിച്ചവർ രാജ്യം വിട്ടതിന് തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി.

Tags: BangladeshdhakaBangladesh violenceRadical Islamistsatrocities against HindusSharif Osman Hadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

India

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

India

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.