Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍; രാജ്യത്ത് അരാജകത്വം

വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ സംസ്കാരച്ചടങ്ങിന് ശേഷം ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 11:31 pm IST
in World
ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍

ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍

ധാക്ക: വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ സംസ്കാരച്ചടങ്ങിന് ശേഷം ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തി മതമൗലികവാദികള്‍. ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയാണ് മതമൗലികവാദികള്‍ ബംഗ്ലാദേശ് പാര്‍മെന്‍റിലേക്ക് ശരിയത്ത് നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയത്.

ഇതോടെ ബംഗ്ലാദേശിലെ അരാജകത്വം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. സൈന്യമാകട്ടെ ഇവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ കയ്യും കെട്ടി നില്‍ക്കുകയാണ്. ഇതിനര്‍ത്ഥം. വ്യക്തമായ ഉദ്ദേശ്യങ്ങളോടെ നടപ്പാക്കുന്ന ആസൂത്രണ പദ്ധതിയാണിതെന്നാണ്. ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതാണോ ഇപ്പോഴത്തെ കലാപം എന്നും കരുതപ്പെടുന്നുണ്ട്.

ബംഗ്ലാദേശില്‍ കലാപം നടത്തിയ വിദ്യാര്‍ത്ഥികളെ നയിച്ച ഇന്‍ക്വിലാബ് മഞ്ചിന്റെ നേതാവായ വെടിയേറ്റ് മരിച്ച ഉസ്മാന‍് ഹാദി. ഇദ്ദേഹം ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വെട്ടിമുറിച്ച് ബംഗ്ലാദേശുമായി കൂട്ടിച്ചേര്‍ക്കും എന്ന് ഈയിടെ പ്രസംഗിച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ‍ അരുണാചല്‍ പ്രദേശ്, അസം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളെക്കൂടി ബംഗ്ലാദേശുമായി യോജിപ്പിച്ചുകൊണ്ടുള്ള വിശാല ബംഗ്ലാദേശ് ഭൂപടം പുറത്തുവിടുകയും ചെയ്തിരുന്നു. ഈ ഭൂപടം പുറത്തുവിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഹാദിക്ക് വെടിയേറ്റത്. ഇത് ഇന്ത്യയുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ നിര്‍ദേശപ്രകാരം പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ നടത്തിയ ആക്രമണമാണെന്നാണ് കരുതപ്പെടുന്നത്.

അതുപോലെ ഷേഖ് ഹസീനയെ വിട്ടുനല്‍കണമെന്ന ആവശ്യം ബംഗ്ലാദേശില്‍ ശക്തമാക്കുന്നതിന് പിന്നിലും പാക് ഐഎസ് ഐ നീക്കമുണ്ടെന്ന് കരുതുന്നു. ഒരു ഗാര്‍മെന്‍റ് ഫാക്ടറിയിലെ തൊഴിലാളിയായ ദീപ് ദാസിനെ ഒരു സംഘം ബംഗ്ലാദേശ് വിദ്യാര്‍ത്ഥികള്‍ അടിച്ചു കൊല്ലുകയും മരത്തില്‍ കെട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ബംഗ്ലാദേശിനെതിരെ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് കരുതുന്നു.

Tags: BangladeshShari'a LawShariat lawMuhammed YunusOsman HadiSherif Osman Hadianarchism in Bangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

India

ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്ത് തടയാൻ ശക്തമായ നടപടി സ്വീകരിച്ച് ഇന്ത്യൻ തീരസംരക്ഷണ സേന ; കോടിക്കണക്കിന് രൂപയുടെ ചരക്കുകൾ പിടികൂടി

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പുതിയ വാര്‍ത്തകള്‍

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.