Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎന്നില്‍ പാകിസ്ഥാനെതിരെ ഭാരതം; ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 06:38 am IST
in India

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ ഭാരതത്തിന്റെ അവിഭാജ്യഘടകം. എപ്പോഴും അങ്ങിനെയായിരിക്കുമെന്ന് യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഹരീഷ് പര്‍വതനേനി. സമാധാനത്തിനായുള്ള നേതൃത്വം എന്ന വിഷയത്തില്‍ യുഎന്നില്‍ നടന്ന തുറന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിനെ കുറിച്ച് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നത് ഭാരതത്തേയും ജനങ്ങളേയും ദ്രോഹിക്കുന്നതില്‍ അവര്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. യുഎന്നിന്റെ എല്ലാ യോഗങ്ങളിലും വേദികളിലും തങ്ങളുടെ ഭിന്നിപ്പിക്കല്‍ അജണ്ട പാകിസ്ഥാന്‍ പിന്തുടരുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കിടെ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരപ്രവര്‍ത്തനങ്ങളില്‍ പതിനായിരക്കണക്കിന് ഭാരതീയരാണ് മരിച്ചത്.

65 വര്‍ഷങ്ങള്‍ മുമ്പ് സിന്ധു നദീജല കരാറില്‍ ഭാരതം പാകിസ്ഥാനുമായി ഒപ്പുവെച്ചത് വിശ്വാസത്തോടെയും സൗഹൃദ മനോഭാവത്തോടെയുമാണ്. എന്നാല്‍ പാകിസ്ഥാന്‍ ഭാരതത്തിനെതിരെ മൂന്ന് തവണ യുദ്ധത്തില്‍ ഏര്‍പ്പെടുകയും നിരവധി തവണ രാജ്യത്തേക്ക് ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുകയുമുണ്ടായി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ മതത്തിന്റെ പേരില്‍ 26 നിരപരാധികളായ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും രൂക്ഷമായി വിമര്‍ശിച്ചു.

നിപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചത്. അതിര്‍ത്തികടന്നുള്ള എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ നിര്‍ത്തിവെക്കുമെന്ന് അതുകൊണ്ടാണ് അവരെ അറിയിച്ചത്. പട്ടാള മേലധികാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യമാണ് പാകിസ്ഥാന്‍.

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ്, ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനുള്ള മാര്‍ഗമാണ്. പ്രധാനമന്ത്രിയെ ജയിലിലടച്ചും, ഭരണകക്ഷിയെ നിരോധിച്ചും, 27-ാം ഭേദഗതിയിലൂടെ ഭരണഘടന അട്ടിമറിച്ച് പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നല്‍കിക്കൊണ്ടുമാണ് പാകിസ്ഥാനെന്നും സ്വന്തം ജനങ്ങളുടെ ഇഷ്ടങ്ങളെ മാനിക്കുന്നതെന്നും പര്‍വതനേനി പരിഹസിച്ചു.

പാകിസ്ഥാനെ ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം എന്ന് വിശേഷിപ്പിച്ച അദ്ദേഹം പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളേയും ഭാരതം പൂര്‍ണ ദൃഢനിശ്ചയത്തോടെ തന്നെ നേരിടുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags: Jammu and KashmirLadakhPak terrorismIndus Water TreatyHarish Parvatneni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്‌ക്ക് നേരെ വൃദ്ധൻ വെടിയുതിർത്തു : 20 വർഷത്തെ പകയുണ്ടെന്ന് പ്രതി

India

പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന ഇറാൻ അനുകൂല തീവ്രവാദ പ്രസംഗകരെ വെറുതെ വിടില്ല ; ഇന്ത്യയിൽ അക്രമ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

India

ഖമേനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിലെ ഷിയാ മുസ്ലീങ്ങൾ ; ട്രംപും നെതന്യാഹുവും സ്വന്തം മരണ വാറണ്ടുകൾ എഴുതിയിട്ടുണ്ടെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.