Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”തൊഴിലാളികൾ അവർക്ക് വെറും ആയുധം മാത്രം; കേന്ദ്ര സർക്കാരിനെ അട്ടിമറിക്കുകയാണ് ആത്യന്തിക ലക്ഷ്യം”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 07:26 pm IST
in Kerala, News

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തൊഴിലാളി പ്രേമത്തിന്റെ ഉള്ളു തുറന്നുകാട്ടപ്പെടുന്നു. തൊഴിലാളികൾ അവർക്ക് പണിശാലകളിലെ വെറും ഉപകരണം മാത്രം. കർഷകരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റുകൾ നടത്തുന്ന സമരങ്ങളുടെ ലക്ഷ്യം കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കുകയാണ്. എഐടിയുസി, സിഐടിയു പോലുള്ള കമ്മ്യൂണസ്റ്റ് തൊഴിലാളികൾ തുറന്നുകാട്ടപ്പെടുന്നു. കേരള സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോർഡ് അംഗവും ബിഎംഎസ് ദേശീയ നിർവാഹക സമിയതിയംഗവുമായ സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ജന്മഭൂമി യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകൾ. അഭിമുഖം രണ്ടുഭാഗങ്ങളായി ഈ ലിങ്കിലൂടെ കാണാം, കേൾക്കാം. https://www.youtube.com/watch?v=opUdIeyv3uo
ആലപ്പുഴയിൽ നടന്ന എഐടിയുസിയുടെ 42ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭഗമായി നടന്ന സമ്മേളനത്തിൽ സെൻട്രൽ ബിഎസംഎസ്സിന്റെ പ്രതിനിധിയായി ഞാനാണ് പങ്കെടുത്തത്. വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിരുന്ന ആ യോഗത്തിൽ എഐടിയുസി അഖിലേന്ത്യാ തലത്തിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് അവിടെ അവിതരിപ്പിച്ചു, ഇംഗ്ലീഷിലായിരുന്നു. എന്താണ് എഐഎടിയുസിയുടെ ആത്യന്തിക ലക്ഷ്യം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. അതിൽ എഴുതിവെച്ചിരിക്കുന്നു, ‘വീ വാണ്ട് ടു പുൾ ഡൗൺ ദ് ബിജെപി-ആർഎസ്എസ് ലഡ് മോദി ഗവൺമെന്റ്. ഫോർദാറ്റ് വീ ഹാവ് ടു പ്രൊപ്പഗേറ്റ് എഗൈൻസ്റ്റ് ദ ഇവിഎം ആൻഡ് ബ്രിങ് ബാക് ദ ബാലറ്റ് പേപ്പർ’ (നമ്മുക്ക് ബിജെപി-ആർഎസ്എസ് നയിക്കുന്ന മോദി സർക്കാരിനെ താഴെ വീഴിക്കണം, അതിനായി നമ്മൾ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെതിരേ പ്രചാരണം നടത്തണം, ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണം). എഐടിയുസി എന്ന തൊഴിലാളി സംഘനയുടെ മുദ്രാവക്യമാണ്, ഉണ്ണിത്താൻ വിശദീകരിക്കുന്നു.
മറ്റൊരു സംഭവം ദൽഹിയിൽ മലയാള മനോരമ നടത്തിയ ഒരു സംവാദത്തിൽ സിഐടിയുവിന്റെ ദേശീയ സെക്രട്ടറി പ്രസംഗിച്ചത് ഇങ്ങനെയാണ്: കർഷക സമരം നടന്നത് 2020 ൽ ആയിരുന്നു ആരംഭിച്ചത്. ആദ്യ ലേബർകോഡ് അവതരിപ്പിക്കപ്പെട്ടപ്പോൾ. ആ സമരത്തിന്റെ അഞ്ചാം വർഷമായ 2025 നവംബർ 26 ന് ഞങ്ങൾ അതേ കർഷകരേയും ഈ രാജ്യത്തെ തൊഴിലാളികളെയും യുവാക്കളേയും മാധ്യമപ്രവർത്തകരേയും അടക്കം സംഘടിപ്പിച്ചുകൊണ്ട് ഞങ്ങൾ വലിയൊരു പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. എന്താണിതിൽ അടങ്ങിയിരിക്കുന്നത്, ഉണ്ണിത്താൻ ചോദിക്കുന്നു.
തൊഴിലാളി സംഘടനകൾ തൊഴിൽകോഡു സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അവർക്ക് ഈ കോഡുകൾ ഒരു ടൂളാണ്, കേന്ദ്ര സർക്കാരിനെതിരേ പ്രചാരണം നടത്താനുള്ള ഉപകരണം. അവർ അവസരം കാത്തിരിക്കുകയാണ്. തൊഴിലാളികൾക്ക് 12 മുതൽ 16 മണിക്കൂർവരെ പണിയെടുക്കേണ്ടിവരുമെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ കോഡിലെ ആദ്യ വാക്യം ജോലി എട്ടുമണിക്കൂർ ആയിരിക്കണം എന്നാണ്. പക്ഷേ ഒരു തൊഴിലാളി ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്നും ചെയ്യിക്കരുതെന്നും കർശന വ്യവസ്ഥയുണ്ട്, ഉണ്ണിത്താൻ വിവിരിക്കുന്നു.
രണ്ടുഭാഗമുള്ള അഭിമുഖം പൂർണ്ണമായി ഇവിടെ കാണാം:

Tags: AITUCcitu#LabourCode#TRadeUndionsAndLabours#LaboursAreTools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

Main Article

ലേബര്‍ കോഡിനെ എതിര്‍ക്കുന്നവര്‍ ചരിത്രം പരിശോധിക്കണം

Kerala

തൊഴിലാളികളേ, നിങ്ങൾ ചോദിക്കണം മന്ത്രി ശിവൻകുട്ടിയോട്, മന്ത്രി ആർക്കൊപ്പമാണെന്ന്

Kerala

ചുണയുണ്ടെകിൽ ഡൽഹിയിൽ പോയി നരേന്ദ്രമോദിയെ തടഞ്ഞ് നോക്കൂ ; എന്തേ നിനക്കൊക്കെ അതിനുള്ള ചങ്കൂറ്റം ഉണ്ടോ..? കമ്യൂണിസ്റ്റുകാരെ വെല്ലുവിളിച്ച് ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.