Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയപാത തകര്‍ന്ന സംഭവം; കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 07:51 am IST
in Kerala
കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ സ്ഥലത്ത് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധനക്കെത്തിയപ്പോള്‍

കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ സ്ഥലത്ത് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ധ സംഘം പരിശോധനക്കെത്തിയപ്പോള്‍

കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചകളുണ്ടായെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം. ഇവിടെ ഉണ്ടായിരുന്ന കലുങ്കിന് പകരം ഉണ്ടാക്കിയ ചെറുപാലത്തിന്റെ വീതി കുറവായതും വയല്‍ ഭൂമിയില്‍ യഥാസമയം മണ്ണ് പരിശോധന നടത്താതിരുന്നതും നിര്‍മാണ പ്രവര്‍ത്തികളില്‍ ഉണ്ടായ വീഴ്‌ച്ചയ്‌ക്ക് കാരണമായെന്ന് വിദഗ്ധ സംഘം വിലയിരുത്തി.

കരമണ്ണിന് പകരം ചെളിമണ്ണ് ഉപയോഗിച്ചതും ശരിയായ രീതിയിലുള്ള മണ്ണിന് പകരം കല്ലും മണ്ണും ചേര്‍ന്നതും അഷ്ടമുടി കായലിലെ കളിമണ്ണും, ഇപ്പോള്‍ പരവൂര്‍ കായലിലെ മണ്ണും ഉപയോഗിച്ചതും നിര്‍മാണത്തില്‍ ഉറപ്പില്ലാത്തതാക്കി. നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് കരമണ്ണ് മാഫിയയുമായിട്ടുള്ള ബന്ധം മൂലം നല്ല മണ്ണ് ഉപയോഗിക്കാതെ ഉപയോഗ ശൂന്യമായ മണ്ണ് ഉപയോഗിച്ചെന്നും വിദഗ്ധ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊട്ടിയം, മൈലക്കാട്, ഇത്തിക്കര പോലുള്ള മേഖലകള്‍ ചതുപ്പ് പ്രദേശങ്ങളാണെന്നുള്ള വില്ലേജ് അധികൃതരുടെ മുന്നറിയിപ്പ് ദേശീയപാത അധികൃതര്‍ അവഗണിച്ചു. ദേശീയപാതയിലെ മൈലക്കാട് ഇറക്കവും സമീപപ്രദേശങ്ങളും പൂര്‍ണ്ണമായി വയലിന്റെ നടുവിലൂടെയാണ് കടന്നുപോകുന്നത്. അങ്ങനെയുള്ള സ്ഥലത്ത് തൂണില്‍ പാലം നിര്‍മ്മിക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ച് എളുപ്പത്തിനുവേണ്ടിയാണ് ഒരു സുരക്ഷയും ഇല്ലാതെ വന്‍മതില്‍ നിര്‍മ്മിച്ചതെന്ന് വില്ലേജ് അധികാരികള്‍ ചൂണ്ടിക്കാട്ടി.

കടമ്പാട്ടുകോണം-കൊല്ലം സ്ട്രച്ചറില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കൊട്ടിയം മൈലക്കാടിന് സമീപം പ്രധാനപാതയുടെ സംരക്ഷണഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. നിര്‍മാണം നടക്കുന്നതിനാല്‍ ഇരുഭാഗത്തെയും സര്‍വീസ് റോഡുകള്‍ വഴിയായിരുന്നു ഇവിടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.

വേണ്ട പഠനങ്ങള്‍ നടത്താതെ ആണ് 30 മീറ്റര്‍ ഉയരത്തില്‍ സ്ലാബുകള്‍ അടുക്കി മണ്ണിട്ടത് എന്നാണ് ആക്ഷേപം. നിലവിലെ നിര്‍മാണം ഉപേക്ഷിച്ചു പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ പണിയണം എന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെ ആവശ്യം. തകര്‍ന്ന ഭാഗം പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കും എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തകര്‍ന്ന ഭാഗത്തെ സംരക്ഷണ ഭിത്തികള്‍ ഇളക്കിമാറ്റി മണ്ണ് നീക്കം ചെയ്തശേഷം സര്‍വീസ് റോഡിലെ തകര്‍ച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി.

 

Tags: Kottiyam National highwayNational highway collapse incidentThe expert team evaluated
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയപാതയുടെ തകര്‍ച്ച; കരാര്‍ കമ്പനിയെ കേന്ദ്രം വിലക്കി; വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.