Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ചാവേര്‍ ഉമര്‍ നബിയെയും സ്ഫോടനം നടത്താന്‍ തന്റെ കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിക്കുകയാണ് അഭിഭാഷകയായ സ്മൃതി ചതുര്‍വേദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 10:02 pm IST
in India
സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ചാവേര്‍ ഉമര്‍ നബിയെയും സ്ഫോടനം നടത്താന്‍ തന്റെ കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിക്കുകയാണ് അഭിഭാഷകയായ സ്മൃതി ചതുര്‍വേദി. തന്റെ കക്ഷിയായ അമീര്‍ റാഷിദ് അലിയ്‌ക്ക് തന്റെ ചെയ്തിയില്‍ തെല്ലും മനസാക്ഷിക്കുത്തില്ലെന്നാണ് അഡ്വ. സ്മൃതി ചതുര്‍വേദി കോടതിയില്‍ വാദിച്ചത്.ഇതോടെ ഇവരുടെ അഭിഭാഷക ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.

സ്ഫോടനം നടത്താന്‍ ഉപയോഗിച്ച ഹ്യൂണ്ടായ് ഐ 20 കാറിന്റെ ഉടമ അമീര്‍ റാഷിദ് അലിയ്‌ക്ക് ഒട്ടും കുറ്റബോധമില്ലെന്ന വാദം സാധാരണ പ്രോസിക്യൂഷന് വേണ്ടി വാദിക്കുന്ന അഭിഭാഷകര്‍ ഉയര്‍ത്താറുള്ള വാദമുഖമാണ്. ഈ വാദം സ്മൃതി ചതുര്‍വേദി കോടതി മുന്‍പാകെ ഉയര്‍ത്തിയത് വലിയ അമ്പരപ്പാണ് അഭിഭാഷകലോകം ഉളവാക്കിയിരിക്കുന്നത്. “ഇത് ഇന്ത്യയാണ്. ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്തിയ അഭിഭാഷകയുടെ ലൈസന്‍സ് റദ്ദാക്കണം. പകരം മറ്റൊരു അഭിഭാഷകനെ നിയമിക്കണം.”- സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ ഇങ്ങിനെ പോകുന്നു.

ഉമര്‍നബിയ്‌ക്ക് തന്റെ ഹ്യൂണ്ടായ് ഐ20 കാര്‍ വാടകയ്‌ക്ക് നല്‍കിയതില്‍ തെല്ലും കുറ്റബോധമോ പശ്ചാത്താപമോ തന്റെ കക്ഷിക്ക് ഇല്ലെന്ന് സ്മൃതി ചതുര്‍വേദി മാധ്യമങ്ങളോടും പ്രതികരിച്ചത്. അമീര്‍ റാഷിദ് അലിയെ ന്യായീകരിക്കുന്നത്. സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ അടുത്ത സുഹൃത്താണ് അമീര്‍ റാഷിദ് അലി. കഴിഞ്ഞ ദിവസമാണ് എന്‍ഐഎ അമീര്‍ റാഷിദ് അലിയെ പിടികൂടിയത്.

എന്തായാലും കേസില്‍ വാദം കേട്ട ദല്‍ഹി കോടതി അമീര്‍ റാഷിദ് അലിയെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ദല്‍ഹിയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്തുന്നതില്‍ ചാവേറായ ഉമര്‍ നബിയും അമീര്‍ റാഷിദ് അലിയും ഗൂഢാലോചന നടത്തിയിരുന്നു. കശ്മീര്‍ സ്വദേശിയാണ് അമീര്‍ റാഷിദ് അലി. കേസില്‍ എന്‍ഐഎയ്‌ക്ക് പുറമെ ദല്‍ഹി പൊലീസ്, ഉത്തര്‍പ്രദേശ് പൊലീസ്, ഹരിയാന പൊലീസ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളാണ്.

Tags: Smriti ChaturvediterrorismJaish-e-MohammedDelhi CourtDelhi explosionDelhi blastUmar NabiAmir Rashid Ali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.