Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദിയുടെ കാല്‍ വീണ്ടും തൊട്ടു വളങ്ങി നിതീഷ് കുമാര്‍; തടഞ്ഞ് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 07:15 am IST
in India

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി പെട്ടെന്ന് തോളില്‍ പിടിച്ച് തടയുകയും സ്‌നേഹപൂര്‍വം കൈകോര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം മടങ്ങാനായി വിമാനത്തിലേക്ക് കയറുന്നതിനുമുമ്പായിരുന്നു ഇരുനേതാക്കളും ഭാരതീയ സംസ്‌കാരത്തിന്റെ മനോഹര നിമിഷം പങ്കുവെച്ചത്.

74 കാരനായ നിതീഷ് കുമാര്‍ കൂപ്പുകൈകളോടെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് എത്തി പാദസ്പര്‍ശത്തിനായി കുനിയുന്ന ദൃശ്യവും, 75 കാരനായ നരേന്ദ്ര മോദി മൃദുത്വത്തോടെ അദ്ദേഹത്തെ ഉയര്‍ത്തിപ്പിടിച്ച് ഹസ്തദാനം ചെയ്യുന്ന ദൃശ്യവും പ്രേക്ഷകര്‍ ഏറെ പ്രശംസയോടെ ഏറ്റെടുത്തു. രാഷ്‌ട്രീയരംഗത്ത് അപൂര്‍വം കാണുന്ന സൗഹൃദവും പരസ്പര ആദരവുമാണ് ഈ രംഗത്ത് പ്രതിഫലിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പ്രതികരണങ്ങളും നിതീഷ് കുമാറിന്റെ  പ്രവൃത്തിയെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ശിഷ്ടാചാരത്തെയും പ്രതിഫലിപ്പിക്കുന്നതെന്ന നിലയിലാണ്. രാഷ്‌ട്രീയ വാദപ്രതിവാദങ്ങള്‍ക്കപ്പുറം ആളുകളോടുള്ള ആദരവും മാന്യതയും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് നിരവധി ഉപയോക്താക്കള്‍ നിരീക്ഷിച്ചു.

നിരവധി രാഷ്‌ട്രീയ നിരീക്ഷകരും ഈ ദൃശ്യങ്ങളെ ‘നിതീഷ് കുമാറിന്റെ വ്യക്തിത്വത്തെയും ഭാരതീയ സാംസ്‌കാരിക ശിഷ്ടാചാരത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന്  വിശേഷിപ്പിച്ചു. പരസ്പരം വ്യത്യസ്ത കക്ഷികളെ പ്രതിനിധീകരിക്കുന്ന നേതാക്കളായിട്ടും സൗഹൃദവും പരിചരണവും പ്രകടിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണെന്നാണ് അവര്‍ വിലയിരുത്തുന്നത്.

നിതീഷ് കുമാര്‍ മുതിര്‍ന്ന നേതാക്കളോട് ആദരവോടെ പെരുമാറുന്നത് പുതുമയല്ല. കഴിഞ്ഞ നവംബറില്‍ ദര്‍ഭംഗയില്‍ എയിംസിന് തറക്കല്ലിടുന്ന ചടങ്ങിനിടയില്‍ മോദിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചതും അന്ന് പ്രധാനമന്ത്രി തടഞ്ഞതുമുളള സമാന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിതീഷ് കുമാര്‍ മോദിയുടെ പാദങ്ങളില്‍ തൊടുവണങ്ങാന്‍ ശ്രമിച്ചതും എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നവാഡയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിലും മോദിയുടെ കാലില്‍ സ്പര്‍ശിച്ച് നിതീഷ് അനുഗ്രഹം സ്വീകരിച്ചിരുന്നു.

മുതിര്‍ന്നവരോടുള്ള ആദരം തന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നാണ് നിതീഷ് കുമാര്‍ നിരവധി അവസരങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. “രാഷ്‌ട്രീയ സ്ഥാനങ്ങള്‍ മാറാം, പക്ഷേ ആദരത്തിന്റെ സംസ്കാരം മാറ്റാന്‍ പാടില്ല” എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

ബിഹാറിലെ NDA ഭരണം ശക്തിപ്പെട്ടതിനു പിന്നില്‍ മോഡിയുടെയും നിതീഷിന്റെയും ദീര്‍ഘകാല അനുഭവസമ്പത്തും നേതൃപരിചയവുമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് സ്ത്രീശാക്തീകരണ മേഖലയിലെ ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ ബിഹാറിലെ സ്ത്രീകളുടെ വന്‍ പങ്കാളിത്തത്തെ സ്വാധീനിച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Tags: Narendra Modinithish kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.