Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ സാമ്രാട്ട് ചൗധരിയെ പിന്തുണച്ച് വിഐപി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു; നിഷാദ് സമുദായക്കാര്‍ക്ക് മഹാഘട്ബന്ധനോട് രോഷം

ബീഹാറിലെ വലിയൊരു സമുദായമാണ് നിഷാദ് സമുദായം. ഇവരെ കൂടെനിര്‍ത്താന്‍ വേണ്ടി മുകേഷ് സാഹ്നി നേതൃത്വം നല്‍കുന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുമായി തേജസ്വി യാദവും ലാലുപ്രസാദ് യാദവും ഐക്യമുന്നണി ഉണ്ടാക്കിയെങ്കിലും ഒടുവില്‍ അവരെ ചതിച്ചുവെന്ന് പരസ്യമായി വിളിച്ചുപറയുകയാണ് നിഷാദ് സമുദായക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 06:13 pm IST
in India
സമ്രാട്ട് ചൗധരി ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേരുന്ന വിഐപി പാര്‍ട്ടിയുടെ താരാപൂര്‍ സ്ഥാനാര്‍ഥി ഷകല്‍ദേവ് ബീണ്ഡ്..ബിജെപി സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരിയെയും കാണാം (വലത്ത്) ബിജെപിയുടെ താരാപൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരി (ഇടത്ത്)

സമ്രാട്ട് ചൗധരി ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേരുന്ന വിഐപി പാര്‍ട്ടിയുടെ താരാപൂര്‍ സ്ഥാനാര്‍ഥി ഷകല്‍ദേവ് ബീണ്ഡ്..ബിജെപി സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരിയെയും കാണാം (വലത്ത്) ബിജെപിയുടെ താരാപൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരി (ഇടത്ത്)

പട് ന: ബീഹാറിലെ വലിയൊരു സമുദായമാണ് നിഷാദ് സമുദായം. ഇവരെ കൂടെനിര്‍ത്താന്‍ വേണ്ടി മുകേഷ് സാഹ്നി നേതൃത്വം നല്‍കുന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുമായി തേജസ്വി യാദവും ലാലുപ്രസാദ് യാദവും ഐക്യമുന്നണി ഉണ്ടാക്കിയെങ്കിലും ഒടുവില്‍ അവരെ ചതിച്ചുവെന്ന് പരസ്യമായി വിളിച്ചുപറയുകയാണ് നിഷാദ് സമുദായക്കാര്‍. കാരണം സീറ്റ് വിഭജനക്കാര്യം വന്നപ്പോള്‍ 243ല്‍ 143 സീറ്റുകളും ആര്‍ജെഡി എടുത്തു. 61 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയത്. 20 സീറ്റുകള്‍ സിപിഐ എംഎല്ലിന് നല്‍കി. ബാക്കി 19 സീറ്റുകള്‍ മാത്രമാണ് വിഐപിക്ക് നല്‍കിയത്.

ഇതോടെ സ്ഥാനാര്‍ത്ഥികളാകാമെന്ന് കരുതിയ പല വിഐപി നേതാക്കളും പരസ്യമായി ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിയ്‌ക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരാപൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സമ്രാട്ട് ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച് അവിടുത്തെ വിഐപി സ്ഥാനാര്‍ത്ഥിയായ സുഖല്‍ദേവ് ബീണ്ഡ് ബിജെപിയില്‍ ചേരുകയും ചെയ്തു. മഹാഘട് ബന്ധന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ തോറ്റുകഴിഞ്ഞിരിക്കുന്നു എന്നാണ് പൊതുവായ സംസാരം. സീറ്റ് പങ്കുവെയ്‌ക്കുമ്പോള്‍ നിഷാദ് സമുദായക്കാരെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, പരമ്പരാഗതമായി വിശ്വസിക്കുന്ന മുസ്ലിങ്ങളെയും യാദവസമുദായത്തെയും മാനിക്കുക മാത്രമാണ് തേജസ്വി യാദവ് ചെയ്തത്.

സമ്രാട്ട് ചൗധരി ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി
2024 മുതൽ വിജയ് കുമാർ സിൻഹയ്‌ക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിൽ ബീഹാറിന്റെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നേതാവാണ് സമ്രാട്ട് ചൗധരി. ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാംഗമാണ് സമ്രാട്ട് ചൗധരി പ്രതിപക്ഷ പാര്‍ട്ടികളും ആരാധിക്കുന്ന വ്യക്തിത്വമാണ്. . 2023 മാർച്ച് മുതൽ 2024 ജൂലൈ 25 വരെ അദ്ദേഹം ബിജെപി ബീഹാർ സംസ്ഥാന യൂണിറ്റിന്റെ പാർട്ടി പ്രസിഡന്‍റായിരുന്നു

കൂടെക്കൊണ്ട് നടന്ന് തേജസ്വി യാദവ് വിഐപി പാര്‍ട്ടിയെ തഴഞ്ഞു

ബീഹാറിലെ 50ഓളം സീറ്റുകളില്‍ 3 ശതമാനത്തോളം നിഷാദ് സമുദായക്കാരാണ്. ഇതുവെച്ചാണ് വിഐപിയുടെ മുകേഷ് സാഹ്നി മഹാഘട്ബന്ധനില്‍ വിലപേശിയിരുന്നത്. 40 സീറ്റുകളാണ് ഇയാള്‍ ആവശ്യപ്പെട്ടത്. പക്ഷെ ഒടുവില്‍ കിട്ടിയത് വെറും 19 സീറ്റുകള്‍ മാത്രം. അതും ഉറപ്പില്ല. ഇതിനിടെ നിഷാദ് സമുദായക്കാരുടെ കോട്ടയായ ബോചഹ, ആലം നഗര്‍ എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഒരുപോലെ പിടിമുറുക്കിയതും വിഐപി പാര്‍ട്ടിക്ക് ക്ഷീണമായി. 40 സീറ്റുകളും ഉപമുഖ്യമന്ത്രിസ്ഥാനാവും ചോദിച്ച് മുകേഷ് സാഹ്നിയെ കൂടെ വിളിച്ച് വഞ്ചിച്ചതുപോലെയായി. ഇതോടെ ഇന്‍ഡിസഖ്യം ശരിയല്ലെന്നും മഹാഘട്ബന്ധന്‍ ചതിയന്മാരാണെന്നും വരെ മുകേഷ് സാഹ്നി വിളിച്ചുപറഞ്ഞു. നിഷാദ് സമുദായക്കാര്‍ ഒന്നടങ്കം മഹാഘട്ബന്ധനെയും ഇന്ത്യാമുന്നണിയെയും വെറുത്തിരിക്കുകയാണ്. ഇത് വോട്ടിംഗില്‍ മഹാഘട്ബന്ധന് വലിയ ക്ഷീണമുണ്ടാക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

 

 

 

Tags: samrat ChaudharyVIPBihar assembly electionBihar Assembly election 2025Mukesh SahniVikassheel Insan PartyNishad community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏത് ക്രിമിനൽ ആയാലും അടിവേര് ഇളക്കും : കുറ്റവാളികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി എടുക്കുമെന്ന് സാമ്രാട്ട് ചൗധരി

India

വലിയവനോ ചെറിയവനോ എന്നില്ല, എല്ലാത്തിനെയും പിടിച്ച് അകത്തിടും ; സാമ്രാട്ട് ചൗധരി ആഭ്യന്തര വകുപ്പ് ഏറ്റെടുത്തതോടെ കുറ്റവാളികളുടെ കണ്ടകശനി തുടങ്ങി 

India

ഒടുവില്‍ ബീഹാറില്‍ ആഭ്യന്തരം, ഉപമുഖ്യമന്ത്രി പദവികള്‍ ബിജെപി കൈകളില്‍, കരുത്തുറ്റ സമ്രാട്ട് ചൗധരി ക്രമസമാധാനം കൈകാര്യം ചെയ്യും

India

കോണ്‍ഗ്രസും രാഹുലും മാറണമെന്ന ആവശ്യം ശക്തം; അഖിലേഷ് യാദവിനെ നേതാവാക്കണം

ജേണലിസ്റ്റ് കെ.ജെ. ജേക്കബ്ബ് (ഇടത്ത്) രാഹുല്‍ ഗാന്ധി (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ നാടാറുമാസം കാടാറുമാസം കൊണ്ട് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.