Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രം അടച്ചിട്ട് ദേവസ്വം ബോര്‍ഡ്, സ്വന്തമായുള്ള രണ്ടേക്കര്‍ കാണാനില്ല; ഭഗവാന്‍ പുറമ്പോക്ക് ഭൂമിയിലെന്ന് റവന്യൂ രേഖ

സജിചന്ദ്രന്‍ by സജിചന്ദ്രന്‍
Oct 15, 2025, 11:03 am IST
in Kerala, Thiruvananthapuram

പാറശ്ശാല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള പാറശ്ശാല ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന്റെ പഞ്ച ശാന്തിയില്‍പ്പെട്ട അഞ്ച് അമ്പലങ്ങളില്‍ ഉള്‍പ്പെട്ട കാരാളി പൊട്ടക്കുഴി മഹാദേവ ക്ഷേത്രത്തിന്റെയും കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും ഭൂമി അപഹരിക്കപ്പെട്ടു. ക്ഷേത്രങ്ങളില്‍ ഒന്ന് നിലവില്‍ അഞ്ചുസെന്റില്‍ താഴെയും മറ്റൊന്ന് പുറമ്പോക്ക് ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നതായി റവന്യൂ വിഭാഗം പറയുന്നു. അറുപത്തിനാല് സെന്റ് വസ്തു ഉള്ള പൊട്ടക്കുളം ക്ഷേത്രത്തിന്റെ ഭൂമി എവിടെപ്പോയെന്ന ചോദ്യത്തിന് ദേവസ്വം അധികൃതര്‍ക്കും റവന്യൂ ഉദേ്യാഗസ്ഥര്‍ക്കും മറുപടിയില്ല. ക്ഷേത്രത്തിന്റെ വസ്തു തിരിച്ചു പിടിക്കണമെന്ന ഭക്തരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് ചെവിക്കൊണ്ടിട്ടില്ല.

കുടിശ്ശിഖവിള ധര്‍മ്മശാസ്താ ക്ഷേത്രം, വെയിലകം മഹാദേവര്‍ ക്ഷേത്രം, അയ്ങ്കാമം ശിവക്ഷേത്രം, പൊട്ടക്കുളം മഹാദേവര്‍ ക്ഷേത്രം, കാവുംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവയാണ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിനു കീഴില്‍ വരുന്ന അഞ്ച് ഉപക്ഷേത്രങ്ങള്‍. ഇതില്‍ കാവുംകുളം ക്ഷേത്രത്തിന് മാത്രം ഒരേക്കര്‍ അറുപത് സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു ഭാഗം കുളത്തിനായി വിട്ടു നല്‍കി. ശേഷിച്ചഭൂമി കയ്യേറ്റക്കാരുടെ കയ്യിലാണ്. ക്ഷേത്രത്തിനു തൊട്ടടുത്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കൈയേറി പട്ടയം പിടിച്ച് കരം തീര്‍ത്തു. ഭക്തജനങ്ങളുടെ പരാതിയില്‍ പത്തു വര്‍ഷം മുന്‍പ് നെയ്യാറ്റിന്‍കര ഡപ്യൂട്ടി തഹസീല്‍ദാര്‍ സ്ഥലത്തെത്തി ക്ഷേത്രഭൂമി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുകയും കയ്യേറ്റം ചെയ്ത ഇരുപത് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കരമടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ദേവസ്വം റവന്യൂ അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.

ക്ഷേത്ര മുറ്റം വരെ കയ്യേറി മരച്ചീനി കൃഷി ചെയ്യുന്ന നിലയിലായിരുന്നു. 2016 ല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പതിനൊന്നംഗ കമ്മറ്റി രൂപീകരിച്ച് അടഞ്ഞുകിടന്ന ക്ഷേത്രത്തില്‍ പൂജകള്‍ പുനരാരംഭിക്കുകയും ഉത്സവം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാര്‍ പിരിവെടുത്ത് ശാന്തിക്കാരന് ശമ്പളം നല്‍കി ആഴ്ചയിലൊരിക്കല്‍ പൂജ നടത്തി വന്നെങ്കിലും വരുമാനമില്ലാത്ത ക്ഷേത്രത്തില്‍ പൂജ നടത്താനാകില്ലെന്ന് ദേവസ്വം തീരുമാന മെടുത്തതോടെ പത്തുവര്‍ഷത്തോളമായി അന്തിത്തിരി പോലും കൊളുത്താനാകാത്ത നിലയില്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്.

എന്നാല്‍ ദേവസ്വം രേഖകളില്‍ കാവുംകുളം ക്ഷേത്രത്തില്‍ പൂജ നടത്തുന്നതായി പറഞ്ഞ് തട്ടിപ്പു നടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. നിത്യപൂജ നടക്കുന്ന പൊട്ടക്കുളം ക്ഷേത്രത്തിന്റെ 64 സെന്റ് ഭൂമി ഡിജിറ്റല്‍ സര്‍വേയിലും കാണാനില്ല. ക്ഷേത്രം നില നില്‍ക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ പുറമ്പോക്ക് ഭൂമിയിലാണെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും, റവന്യൂ അധികൃതരുടെയും അനാസ്ഥയില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്കുമായി ഉണ്ടായിരുന്ന കോടികള്‍ വില വരുന്ന രണ്ടേക്കറിലധികം ഭൂമിയാണ് നഷ്ടപ്പെട്ടതെന്ന് നാട്ടുകാരും ഭക്തജനങ്ങളും പറയുന്നു.

Tags: Karali Pottakuzhi Mahadeva TempleKavumkulam Sri Dharmashasta TemplePancha ShantiParassala Sree Mahadevar Templetravancore devaswom board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി ചോദ്യം ചെയ്തു

Kerala

കണക്ക് തെറ്റി ദേവസ്വം ബോര്‍ഡ്; രണ്ടു കോടി കാണാനില്ല, ഓഡിറ്റിങ് കൃത്യം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.