Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹമാസ് കൊലപ്പെടുത്തിയത് യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്ത ഏക ഹിന്ദു ബന്ദിയെ ; കൊല്ലാൻ വന്ന ഹമാസ് ഭീകർക്ക് നേരെ ഗ്രെനേഡ് എറിഞ്ഞ ധീരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 06:14 pm IST
in India, World

ഗാസ ; ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാറിനെത്തുടർന്ന്, ബന്ദികളാക്കിയ എല്ലാവരെയും കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു . എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഹമാസ് ബന്ദിയാക്കിയ മകന് വേണ്ടി കാത്തിരുന്ന നേപ്പാളി സ്വദേശികളായ മാതാപിതാക്കളെ തേടി കഴിഞ്ഞ ദിവസം എത്തിയത് മകന്റെ മരണവാർത്തയാണ്. വിപിൻ ജോഷിയുടെ മരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസം ബന്ദികളെ വിട്ടയച്ച കൂട്ടത്തിൽ വിപിൻ ജോഷിയുടെ പേര് ഉണ്ടായിരുന്നില്ല. തങ്ങളുടെ മകൻ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നവർക്ക് താങ്ങാനാകുന്നതിലുമധികമാണ് മകന്റെ മരണം .

കഴിഞ്ഞ മാസം ഹമാസ് പുറത്തുവിട്ട ഇസ്രായേലി ബന്ദികളുടെ ചിത്രങ്ങളിലും വിപിൻ ജോഷി ഉണ്ടായിരുന്നു. സെപ്റ്റംബർ 21 വരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ, എങ്ങനെയാണ് വിപിൻ പെട്ടെന്ന് മരിച്ചത് എന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത് . ഇസ്രായേൽ-ഹമാസ് യുദ്ധവുമായി യാതൊരു ബന്ധവുമില്ലാത്തതും ആ പ്രദേശത്തെ താമസക്കാരനല്ലാത്തതുമായ ഏക ഹിന്ദു ബന്ദിയെ ഹമാസ് എന്തിനാണ് കൊന്നതെന്നാണ് മാതാപിതാക്കൾ ചോദിക്കുന്നത് .

2023 ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചപ്പോൾ 10 നേപ്പാളി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ബന്ദികളാക്കിയവരിൽ ഒരാൾ വിപിൻ ജോഷി ആയിരുന്നു, അദ്ദേഹം ജോലി ചെയ്തിരുന്ന ആലുമിം കിബ്ബറ്റ്സിൽ നിന്നാണ് വിപിൻ ബന്ദിയാക്കപ്പെട്ടത്. വിപിനെ തിരിച്ചെത്തിക്കാൻ കുടുംബം ഏറെ ശ്രമിച്ചിരുന്നു. 2024 ഓഗസ്റ്റിൽ, അദ്ദേഹത്തിന്റെ അമ്മ പത്മ ജോഷിയും 17 വയസ്സുള്ള സഹോദരി പുഷ്പയും ഇസ്രായേലിലേക്ക് പോയി. ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടെൽ അവീവിലെ ഹോസ്റ്റേജ് സ്ക്വയറിൽ നടന്ന റാലികളിൽ അവർ പങ്കെടുത്തു.

കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അദ്ദേഹത്തിന്റെ മരണകാരണം ഹമാസ് ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ആക്രമണ ദിവസം വിപിൻ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തന്റെ നിരവധി സുഹൃത്തുക്കളെ രക്ഷിക്കാൻ അദ്ദേഹം സ്വന്തം ജീവൻ പണയപ്പെടുത്തി. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന നേപ്പാളി വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച്, ഹമാസ് ഫാം ആക്രമിച്ചപ്പോൾ, വിപിൻ ഒരു ഗ്രനേഡ് എടുത്ത് ഹമാസിന് നേരെ എറിഞ്ഞു, അതിലൂടെ നിരവധി ആളുകളെ രക്ഷിച്ചു. അതിനു പിന്നാലെയാണ് ഹമാസ് അദ്ദേഹത്തെ പിടികൂടിയത്.

 

Tags: hinduNepalHamas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

World

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

World

ബാലെൻ ഷാ സത്യപ്രതിജ്ഞ ചെയ്തു; നേപ്പാളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

നിയുക്ത നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (വലത്ത്) ആര്‍.എസ്.പി തലവന്‍ റാബി ലാമിച്ചാനെ (ഇടത്ത് )
Main Article

ഭാരതത്തിന് പുതിയ കൂട്ടാളി, ചൈനയ്‌ക്ക് വെല്ലുവിളി; നേപ്പാളില്‍ ഇനി ബാലെന്‍ ഷാ യുഗം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.