Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ബീഹാർ: ഇൻഡിയിൽ കലഹംതന്നെ; നേതാക്കൾ ദൽഹിക്ക്, പത്രിക കൊടുക്കാൻ ഇനി അഞ്ചുദിവസംമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 03:49 pm IST
in News, India

 

പാറ്റ്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, ഭരണകക്ഷിയായ എൻഡിഎയിലും പ്രതിപക്ഷമായ മഹാ ഗഢ്ബന്ധനിലും സീറ്റ് വിഭജന ചർച്ചകൾ ശക്തമായി. എന്നാൽ എൻഡിഎ ധാരണയ്‌ക്ക് അടുത്തെത്തിയെങ്കിലും ഇൻഡി സഖ്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഒക്ടോബർ 17 ന് ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പ്രക്രിയ അവസാനിക്കുമ്പോഴും, ഇൻഡി ബ്ലോക്കിലെ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, ഇടതുപക്ഷം എന്നിവർക്ക് സീറ്റ് വിഭജനത്തിൽ ചർച്ച എങ്ങുമെത്തിക്കാനായിട്ടില്ല.
ഇന്ന് ആർജെഡി തലവൻ ലാലു പ്രസാദ് യാദവും മകനും അവകാശിയുമായ തേജസ്വി യാദവും ദൽഹിയിലാണുള്ളത്. ഇത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഉന്നതതല ചർച്ചകൾ നടത്തുമെന്നാണ് അഭ്യൂഹങ്ങൾ. സീറ്റ് വിതരണവും സ്ഥാനാർത്ഥി നിർണ്ണയവും തീരുമാനിക്കാൻ ആർജെഡി അടുത്തിടെ പ്രസാദിനെ ‘അധികാരപ്പെടുത്തി’. എന്നാൽ തീരുമാനം മാത്രം ഉണ്ടാകുന്നില്ല.

വോട്ടർ അധികാർ യാത്ര അടിത്തറയും പിന്തുണയും കൂട്ടിയെന്ന് വാദിച്ച് കോൺഗ്രസ് കൂടുതൽ സീറ്റ് ആവശ്യപ്പെടുകയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസവും പിടിവാശിയുമാണ് കാര്യങ്ങൾ നീളാൻ കാരണം. 2020 ലെ പോലെ 70 സീറ്റുകളിൽ മത്സരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായാണ് വിവരം, അന്ന് അവർക്ക് വെറും 19 സീറ്റിലേ വിജയിക്കാൻ കഴിഞ്ഞുള്ളുവെന്നത് മറക്കുന്നു. ലാലുവും തേജസ്വിയും ദൽഹിയിലേക്ക് പോയിരിക്കുന്നതിനു കാരണം നാളെ ഭൂമി- ജോലി കുംഭകോണത്തിൽ കോടതി വാദം കേൾക്കുന്ന തീയതിയായിനാലാണെന്ന് ഒരു വർത്തമാനമുണ്ട്. ആർജെഡി 243 സീറ്റുകളിൽ പകുതിയിലും മത്സരിച്ച് ജയിക്കുമെന്നാണ്‌ള അണികളുടെ അവകാശവാദം. ‘140 ൽ കൂടുതൽ സീറ്റുകൾ ഞങ്ങൾ മത്സരിച്ച 2020 നെ അപേക്ഷിച്ച്, പുതിയ സഖ്യകക്ഷികളെ ഉൾക്കൊള്ളാനാണ് 120 സീറ്റുകളിലേക്ക് ഒതുങ്ങുന്നത്. അതിനപ്പുറം പറ്റില്ല. കോൺഗ്രസ് അതുപോലെ കൊച്ചു പാർട്ടികൾക്കായി ത്യാഗം ചെയ്യണം, പ്രാദേശിക ആർജെഡി നേതാൾ പറയലുന്നു. അപ്പോൾ മാത്രമേ ഭരണകക്ഷിയായ എൻഡിഎയ്‌ക്ക് വിശ്വസനീയമായ ഒരു വെല്ലുവിളി ഉയർത്താൻ കഴിയൂ എന്നാണ് വിശദീകരണം.
അതേസമയം, എൻഡിഎ സീറ്റ് വിഭജനം ഏതാണ്ട് പൂർത്തിയാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎയ്‌ക്കുള്ളിൽ, ജെഡി(യു) 243 സീറ്റുകളിൽ 103 എണ്ണത്തിലും മത്സരിക്കാൻ സാധ്യതയുണ്ടത്രേ. ബിജെപി 102 സീറ്റുകളിലും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 20-22 സീറ്റുകളിലും ജിതൻ റാം മാഞ്ചിയുടെ എച്ച്എഎം, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ച തുടങ്ങിയ സഖ്യകക്ഷികൾ പത്തുസീറ്റിൽഎ താഴെയും മത്സരിക്കാൻ ധാരണയായി എന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

Tags: #BiharElction2025#Indi#SeatSharing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസാമിൽ സീറ്റ് ധാരണയായി, ബിജെപി 89 സീറ്റുകളിൽ; എജിപി 26, ബിപിഎഫ് 11

News

സീറ്റുവിഭജനവും കഴിഞ്ഞു; അസമിൽ ഹിമന്ത തയാർ

News

മുംബൈ കോർപ്പറേഷൻ: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടികയായി

News

ബീഹാർ: ആദ്യവട്ട സർവേയിൽ എൻഡിഎതന്നെ മുന്നിൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.