കൊച്ചി : ഇസ്രയേലിൽ ഇസ്ലാമിക ഭീകരവാദത്തിന് മുന്നിൽ ജീവിതം ബലിയർപ്പിക്കേണ്ടിവന്ന നിരപരാധികൾക്ക് ആദരവ് അർപ്പിച്ച് ക്രിസ്ത്യൻ സംഘടനയായ കാസ . ഇസ്രയേലിൽ കടന്ന് കയറി തലങ്ങും വിലങ്ങും നിരപരാധികളെ നിഷ്കരണം കൊന്നുതള്ളിയത് അവരെല്ലാം കാഫിറുകളാണെന്നുള്ള ഉറപ്പിലാണെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കാശ്മീരിലെ പഹൽഗാമില്‍ കൊന്നുതള്ളിയത് മതം ഉറപ്പുവരുത്തിയിട്ടായിരുന്നു എന്നുമാത്രം . ഈ രണ്ടു കൂട്ടരുടെയും ഈ കിരാത പ്രവർത്തികൾ സ്വതന്ത്ര സമര പോരാട്ടമാണെന്ന് ന്യായീകരിക്കുന്നവർ നമുക്കിടയിലുണ്ട് എന്നത് മാത്രം മറക്കാതിരിക്കുക- എന്നും കാസ പറയുന്നു.
കിട്ടേണ്ടതെല്ലാം കിട്ടി കഴിഞ്ഞപ്പോൾ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനത്തിന് മനസ്സിലായി ഇസ്രായേൽ എന്താണെന്ന് എന്ന് കാസ മറ്റൊരു പോസ്റ്റിലും പറയുന്നു.. കുലവും അറ്റ് കാർന്നോമ്മാരും ചത്തു തുലഞ്ഞ് മുച്ചോടും മുടിഞ്ഞു കഴിഞ്ഞപ്പോൾ ബന്ദികളെ നിരുപാധികം വിട്ടയച്ച് ഗാസ വിട്ട് പോയിക്കോളാമെന്ന് ഹമാസ് .
ഹമാസിന്റെ ഒട്ടുമിക്ക നേതാക്കളും പരലോകത്ത് എത്തി, ഒളിതാവളങ്ങളും ആയുധപ്പുരകളും ടണലുകളുമെല്ലാം ഇസ്രായേൽ തകർത്തു തരിപ്പണമാക്കി , ഏത് രാജ്യത്ത് പോയി ഒളിച്ചാലും അവിടെയെല്ലാം പിന്തുടർന്ന് തീർക്കുമെന്ന് ഇസ്ലാമിക ഭീകരവാദികൾക്ക് ഇസ്രായേൽ കാട്ടിക്കൊടുത്തു , ഗാസാ തകർന്നു തരിപ്പണമായി , ഇസ്രായേലിൽ കടന്നു നിരപരാധികളെ കൂട്ടക്കൊല ചെയ്തപ്പോൾ ആഹ്ലാദിച്ചവരും പടക്കം പൊട്ടിച്ചവരുമെല്ലാം എല്ലാം നഷ്ടപ്പെട്ടു ഗാസ വിട്ട് പലായനം ചെയ്യേണ്ടി വന്നു
കുറേ കാഫിറിങ്ങളെ കേരളം ഉൾപ്പെടെ ലോകം മുഴുവൻ ഇസ്രായേലിനെതിരെ തെരുവിൽ കുരങ്ങന്മാരെ പോലെ തുള്ളിച്ചു പാലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ കോമാളിത്തരം നടത്താനായി എന്നതൊഴിച്ചാൽ ഇവിടുത്തെ ഉൾപ്പെടെയുള്ള ഒരു മതമൗലികവാദ ഭീകരവാദികളും ഒന്നും നേടിയില്ല-എന്നും കാസ പറയുന്നു.
















