Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘നേറ്റോ മേധാവി റുട്ടെ ഇന്ത്യയ്‌ക്കെതിരെ നുണ പറയുന്നു, ഇനി ഇത് ആവര്‍ത്തിക്കരുത്, ആവര്‍ത്തിച്ചാല്‍…’ : മാര്‍ക്ക് റുട്ടെയ്‌ക്ക് ഇന്ത്യയുടെ താക്കീത്

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 06:47 pm IST
in World
നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

നേറ്റോ മേധാവി മാര്‍ക് റുട്ടെ (ഇടത്ത്)

ന്യൂദല്‍ഹി: യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.

യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനോട് ഭാവിയില്‍ എന്ത് നിലപാട് പുടിന്‍ കൈക്കൊള്ളും എന്ന കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നേരിട്ട് ചോദിച്ചു എന്നതായിരുന്നു മാര്‍ക്ക് റുട്ടെയുടെ പ്രസ്താവന. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സഭായോഗത്തില്‍ പങ്കെടുക്കാനെത്തിയ മാര്‍ക് റുട്ടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഉക്രൈനുമായി എന്ത് നിലപാടാണ് ഭാവിയില്‍ കൈക്കൊള്ളാന്‍ പോകുന്നതെന്ന് മോദി പുടിനോട് ചോദിച്ചു എന്നും ഇങ്ങിനെ ചോദിക്കാന്‍ കാരണം യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ അടിച്ചേല്‍പ്പിച്ചതുകൊണ്ടാണെന്നും ട്രംപിന്റെ തീരുമാനം ഗുണം ചെയ്തു എന്നുമുള്ള അര്‍ത്ഥത്തിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

“മോദിയും പുടിനുമായി നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഈ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പുടിനുമായി മോദി നേരിട്ട് ഫോണില്‍ ചര്‍ച്ച നടത്തിയിട്ടില്ല”- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വിശദീകരിച്ചു. . ഇന്ത്യയുടെ മേല്‍ യുഎസ് ചെലുത്തിയ അമിത് താരിഫ് റഷ്യയ്‌ക്ക് മേല്‍ വന്‍ആഘാതം ഏല്‍പിച്ചു എന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.

മോദിയും പുടിനും തമ്മില്‍ നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇനി ഭാവിയില്‍ ഇത്തരം നിരുത്തരവാദപ്രസ്താവനകള്‍ നടത്തരുതെന്നും ഇന്ത്യ മാര്‍ക്ക് റുട്ടെയ്‌ക്ക് താക്കീത് നല്‍കി. നേറ്റോ മേധാവിയ്‌ക്കെതിരെ ഇന്ത്യ ഇത്രയും ശക്തമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തയിത്. യുഎസ് അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മോദി പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്നാണ് മാര്‍ക് റുട്ടെ ആരോപിച്ചത്.

Tags: indiamodiMEAUS tariff on IndiaIndia US Tariff warMark RutteNATO Chief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.