Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരുന്ധതീ റോയീ, നാണമില്ലെ?.സ്വന്തം ജനതയെ ആക്രമിക്കുന്നത് ഇന്ത്യന്‍ സൈന്യമാണെന്ന് പറയാന്‍… പാകിസ്ഥാന്‍ ബോംബിട്ട് കൊന്നത് കുട്ടികളടക്കം 30 പേരെ

അരുന്ധതീ റോയി എന്ന ബുക്കര്‍ സമ്മാനജേതാവായ എഴുത്തുകാരിയുടെ ഒരു വീഡിയോ ഈയിടെ വൈറലായിരുന്നു. അതില്‍ പറഞ്ഞത് സ്വന്തം ജനതയെ കൊല്ലുന്ന പട്ടാളം ഇന്ത്യയുടേതാണെന്നാണ്. അതേ സമയം പാകിസ്ഥാന്‍ പട്ടാളം അങ്ങിനെയൊന്നും ചെയ്യില്ലെന്നും രാഷ്ടീയ തിമിരം മൂലം അരുന്ധതീ റോയി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2025, 10:21 pm IST
in India, World
പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)

പാകിസ്ഥാന്‍ ഖൈബര്‍ പഷ്തൂണ്‍ ക്വായില്‍ വര്‍ഷിച്ച എട്ട് ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ് പൊട്ടിത്തെറിക്കുന്നു (നടുവില്‍) അരുന്ധതീ റോയി (ഇടത്ത്) അസിം മുനീര്‍ (വലത്ത്)

ഇസ്ലാമബാദ് : അരുന്ധതീ റോയി എന്ന ബുക്കര്‍ സമ്മാനജേതാവായ എഴുത്തുകാരിയുടെ ഒരു വീഡിയോ ഈയിടെ വൈറലായിരുന്നു. അതില്‍ പറഞ്ഞത് സ്വന്തം ജനതയെ കൊല്ലുന്ന പട്ടാളം ഇന്ത്യയുടേതാണെന്നാണ്. അതേ സമയം പാകിസ്ഥാന്‍ പട്ടാളം അങ്ങിനെയൊന്നും ചെയ്യില്ലെന്നും രാഷ്ടീയ തിമിരം മൂലം അരുന്ധതീ റോയി പറയുന്നു.

പക്ഷെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സേന പഷ്തൂണില്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30 പേരാണ് കൊല്ലപ്പെട്ടത്. എട്ടോളം ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബാണ് പാകിസ്ഥാന്‍ സേന വര്‍ഷിച്ചത്. 100 കിലോഗ്രാം ഭാരമുള്ള ബോംബ് വഹിച്ചുള്ളതാണ് ഈ ലേസര്‍ ഗൈഡഡ് ഗ്ലൈഡിംഗ് ബോംബ്. ലേസര്‍ ആണ് കൃത്യമായി ഈ ബോംബിനെ ലക്ഷ്യത്തില്‍ എത്തിക്കുക. മാത്രമല്ല, ഈ ബോംബിനോട് ചേര്‍ന്നുള്ള ചിറകും ഫിനുകളും ബോംബിട്ടാല്‍ നേരെ താഴെ വീഴുന്നതിന് പകരം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കും. തികച്ചും അപകടകാരിയാണ് ഈ ബോംബ്.

സാധാരണപൗരന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ആണ് ബോംബാക്രമണം നടത്തിയത്. സ്ത്രീകളും കൊല്ലപ്പെട്ടു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഖൈബര്‍ പഷ്തൂണ്‍ക്വാ എന്ന പ്രദേശത്തെ ടിറ താഴ്വരയിലേക്കാണ് ബോംബ് പറന്നിറങ്ങിയത്.

പാകിസ്ഥാനിലെ ടിറ താഴ്വരയില്‍ നടത്തിയ ബോംബിങ്ങില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടു എന്നതാണ് പാകിസ്ഥാന്‍ നല്‍കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട്. പക്ഷെ മരണസംഖ്യ ഇതിലും അധികമാണെന്ന് പറയുന്നു. ബുധനാഴ്ച ഈ ബോംബാക്രമണത്തിനെതിരെ ഗ്രാമത്തിലെ സാധാരണ ജനങ്ങള്‍ അണിനിരന്ന 2000 പേര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനം ഇവിടെ നടന്നു. പാകിസ്ഥാനും പാകിസ്ഥാന്‍ സൈന്യത്തിനും എതിരെയാണ് മുദ്രാവാക്യം മുഴങ്ങിയത്. തെഹ് രീക് താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയിലെ അംഗങ്ങളെ വേട്ടയാടാന്‍ എന്ന് പറഞ്ഞാണ് പാകിസ്ഥാന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചത്.

ഇതാണോ അരുന്ധതീ റോയിയെപ്പോലുള്ള എഴുത്തുകാര്‍ വാഴ്‌ത്തുന്ന പാകിസ്ഥാന്‍ സൈന്യവും പാകിസ്ഥാന്‍ ഭരണവും. ഇത്തരം എഴുത്തുകാര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ വ്യക്തമായ വിദേശ അജണ്ടകള്‍ ഉണ്ടെന്ന് വേണം കരുതാന്‍. സത്യം എന്നതുപോലെ ഈ എഴുത്തുകാര്‍ ആധികാരികമായി അവതരിപ്പിക്കുന്ന കാര്യങ്ങള്‍ എത്രത്തോളം നുണയാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണിത്.

പഷ്തൂണ്‍ ക്വായില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ബോംബിങ്ങിന് പിന്നില്‍ യുഎസ് ആണെന്ന് പറയപ്പെടുന്നു. പാകിസ്ഥാനും യുഎസും തമ്മില്‍ ഉണ്ടായ പുതിയ സൗഹൃദത്തിന്റെ ഭാഗമായാണ് ഈ ബോംബിങ്ങ് എന്ന് പറയപ്പെടുന്നു. പാകിസ്ഥാനിലെ വാരിസ്ഥാന്‍, ഖൈബര്‍ പഷ്തൂണ്‍ക്വാ, ബലൂചിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ സുലഭമായി കണ്ടുവരുന്ന റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ട്രംപിന് കണ്ണുണ്ട്. ഇവിടുത്തെ ഭീകരവാദം അവസാനിപ്പിച്ച ശേഷം ഇവിടെ ഖനനം തുടങ്ങാനാണ് അമേരിക്കയുടെ പദ്ധതിയെന്നറിയുന്നു. അല്ലാത്തപക്ഷം ഇത്രയും കര്‍ക്കശമായ ഒരു ബോംബിങ്ങിന് പാകിസ്ഥാനിലെ സൈന്യം ഒരുങ്ങില്ലെന്നാണ് പറയുന്നത്.

Tags: LS6 bombLaser guided gliding bombArundhati RoybombingArundati RoyAsim MunirPakistan bombingKhyber Pashtunkwa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഇറാനും യുഎസിനും ഇടയില്‍ മധ്യസ്ഥനായി പാകിസ്ഥാന്‍; പാകിസ്ഥാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ സഞ്ജയ് ജായും മനീഷ് തിവാരിയും

World

പാകിസ്ഥാനിൽ നിന്ന് സഹായം തേടാൻ സൗദി പ്രതിരോധ മന്ത്രി ഇസ്ലാമാബാദിലെത്തി, അസിം മുനീറിനെ കണ്ടു, ഇസ്ലാമിക രാജ്യം ഇറാനെ ഒറ്റിക്കൊടുക്കുമോ ?

ട്രംപിനൊപ്പം പടം പിടിച്ച് സന്തോഷിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറും (ഇടത്ത്) പാകിസ്ഥാനിലെ അമേരിക്കന്‍ എംബസിയ്ക്ക് തീയിടുന്ന പാകിസ്ഥാന്‍കാര്‍ (വലത്ത്)
World

‘ഇനി എങ്ങിനെ ട്രംപിന്റെ മുഖത്ത് നോക്കും?’ പാകിസ്ഥാനിലെ യുഎസ് എംബസി ജനങ്ങള്‍ തീയിട്ട് നശിപ്പിച്ചതില്‍ ഇളിഭ്യരായി ഷെഹ്ബാസ് ഷെരീഫും അസിം മുനീറും

പാകിസ്ഥാന്‍ അസര്‍ബൈജാന് നല്‍കിയ പൊട്ടാത്ത പീരങ്കിഷെല്ലുകള്‍ (ഇടത്ത്) ഇന്ത്യയെ വെല്ലുവിളിക്കുന്ന അസിം മുനീര്‍ (വലത്ത്)
India

ഷെല്ലുകള്‍ പൊട്ടുന്നില്ല, തോക്കുകള്‍ തുരമ്പിച്ചത്….ഈ പാകിസ്ഥാനാണോ ഇന്ത്യയ്‌ക്കെതിരെ തള്ളുന്നത്…പാകിസ്ഥാനെതിരെ വിമര്‍ശനവുമായി അസര്‍ബൈജാന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.