Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമന്‍ പതാകകള്‍ക്ക് പകരം അവിടെ ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി; ‘അബ്ദുള്‍ മാലിക് അല്‍ ഹൂതിയെ വധിക്കും’

യെമന്റെ പതാക മാറ്റി അതിനുപകരമായി അവിടെ ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഹൂതികളെ താക്കീത് ചെയ്ത് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാര്‍ട്സ്. ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതിയോടായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ ഈ ഭീഷണി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 10:26 pm IST
in World
ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതി (ഇടത്ത്) ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാര്‍ട്സ് (വലത്ത്)

ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതി (ഇടത്ത്) ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാര്‍ട്സ് (വലത്ത്)

ജെറുസലെം::യെമന്റെ പതാക മാറ്റി അതിനുപകരമായി അവിടെ ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഹൂതികളെ താക്കീത് ചെയ്ത് ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാര്‍ട്സ്. ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍ ഹൂതിയോടായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ ഈ ഭീഷണി.

ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയെ വധിക്കുമെന്നും ഇസ്രയേല്‍ കാര്‍ട്സ്

ഇസ്രയേല്‍ ഇപ്പോള്‍ യെമനില്‍ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം യെമന്‍ ഇസ്രയേലിനെതിരെ ചില ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെയാണ് യെമനില്‍ അവരുടെ പതാകകള്‍ എല്ലാം മാറ്റി പകരം ഇസ്രയേലിന്റെ പതാക ഉയര്‍ത്തുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഭീഷണി ഉയര്‍ത്തിയത്. ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയെ വധിക്കുമെന്നും ഇസ്രയേല്‍ കാര്‍ട്സ് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. പക്ഷെ ഇതിനെ പരിഹസിക്കുകയാണ് ഹൂതികള്‍. കൂടുതല്‍ വലിയ ആക്രമണം ടെല്‍ അവീവിന് നേരെ നടത്തുമെന്നാണ് ഹൂതികളുടെ ഭീഷണി.

ഇസ്രയേല്‍-ഹുതി-ഹമാസ് യുദ്ധം രൂക്ഷം

യെമനില്‍ ഹൂതികളും ഇസ്രയേല്‍ സേനയും തമ്മിലുള്ള യുദ്ധം കടുത്തിരിക്കുകയാണ്. ഇസ്രയേല്‍-ഹുതി-ഹമാസ് യുദ്ധം ഇതോടെ എക്കാലത്തേക്കാളും രൂക്ഷമായിരിക്കുന്നു. ഏകീകൃത യെമനില്‍ ഇനി ഇസ്രയേലിന്റെ കൊടി മാത്രം ഉയര്‍ത്തുമെന്നതിനര്‍ത്ഥം അവിടെയും ഇസ്രയേല്‍ കയ്യടക്കാന്‍ പോകുകയാണോ എന്ന സംശയം ഉയരുകയാണ്. ഹമാസിനെ പൂര്‍ണ്ണമായും പുറന്തള്ളി ഗാസ സ്വന്തമാക്കാനുള്ള തീരുമാനത്തിലാണ് ഇസ്രയേല്‍. ഏകദേശം ഒരു ലക്ഷത്തോളം പേര്‍ ഗാസ വിട്ടിരിക്കുന്നു. ഗാസയുടെ മുഖമുദ്രയായ മിക്ക ബഹുനിലക്കെട്ടിടങ്ങളും ഇസ്രയേല്‍ തകര്‍ത്തിരിക്കുന്നു.

തുര്‍ക്കിയും അറബ് രാജ്യങ്ങളും ഹമാസിനെയും ഹൂതികളെ സഹായിക്കും

സൗദി അറേബ്യയുടെ തൊട്ടടുത്ത് കിട്ടുന്ന രാജ്യമാണ് യെമന്‍. ഇസ്രയേല്‍ ഖത്തറില്‍ ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയതോടെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഇസ്രയേലിനെതിരെ നീങ്ങുകയാണ്. തുര്‍ക്കി ഇസ്രയേലിനെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതിനര്‍ത്ഥം ഭാവിയില്‍ തുര്‍ക്കിയും അറബ് രാജ്യങ്ങളും ഹമാസിനെയും ഹൂതികളെയും സഹായിക്കാന്‍ സാധ്യതയുണ്ടെന്നതാണ്.

യെമനില്‍ ഇസ്രയേല്‍ കണ്ണടച്ചുള്ള ആക്രമണമാണ് നടത്തുന്നത്. പത്രമോഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടസമുച്ചയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 31 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ആകെ 35 പേര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഖത്തറിലെ ആക്രമണം : ഡൊണാള്‍ഡ് ട്രംപിന് മുഖം നഷ്ടമായി

അമേരിക്കയ്‌ക്ക് അറബ് രാജ്യങ്ങള്‍ക്കുമുന്‍പാകെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം പ്രതിരോധ സുരക്ഷയ്‌ക്ക് അമേരിക്കയ്‌ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമാണ് ഖത്തര്‍. ഈയിടെ 40 കോടി ഡോളര്‍ വിലയുള്ള ഒരു എയര്‍ ക്രാഫ്റ്റ് തന്നെ ട്രംപിന് സമ്മാനിച്ചിരുന്നു. എന്നിട്ടും ഖത്തറില്‍ നടന്ന ഇസ്രയേലിന്റെ ഡ്രോണ്‍ ആക്രമണം മുന്‍കൂട്ടി അറിയിക്കാനും തടുക്കാനും അമേരിക്കയ്‌ക്ക് സാധിച്ചില്ല എന്നത് അറബ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കാലതാമസം കൂടാതെ സൗദി അറേബ്യ പാകിസ്ഥാനുമായി ഒരു പ്രതിരോധക്കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാന്റെ ആണവായുധങ്ങളുടെ പരിരക്ഷ നല്‍കണമെന്നതാണ് സൗദി അറേബ്യയുടെ ആവശ്യം. അതായത് സൗദിക്ക് അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം.

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ആറ് രാജ്യങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍
ഇസ്രയേല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ആറ് രാജ്യങ്ങള്‍ ആക്രമിച്ചിരിക്കുകയാണ്. പലസ്തീന്‍, യെമന്‍, ടൂണിഷ്യ, ഖത്തര്‍, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇസ്ലാമിക തീവ്രവാദികളായ ഹമാസിന് പിന്തുണ നല്‍കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കാണുന്നിടത്തെല്ലാം ഇസ്രയേല്‍ ആക്രമണം നടത്തുകയാണ്. ഇസ്രയേലിന്റെ ഈ ആക്രമണം കണ്ട് ഞെട്ടിവിറയ്‌ക്കുകയാണ് ലോകം.

Tags: IsraelHouthiAbdul Malik Al HouthiIsrael Kartz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

News

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.