Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം ബംഗ്ലാദേശിൽ അക്രമ സംഭവങ്ങൾ അരങ്ങേറി ; സൂഫി സന്യാസിയുടെ ശവകുടീരം തകർത്ത് മൃതദേഹം കുഴിച്ചെടുത്ത് കത്തിച്ചു

കഴിഞ്ഞ വർഷത്തെ ഭരണ അട്ടിമറിക്ക് ശേഷം മുസ്ലീം മതമൗലികവാദികൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന അക്രമ സംഭവങ്ങൾ ബംഗ്ലാദേശിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 08:06 am IST
in World

ധാക്ക: ബംഗ്ലാദേശിൽ വെള്ളിയാഴ്ച രണ്ട് ഭീകരമായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു വശത്ത് ഇസ്ലാമിക മതമൗലികവാദികൾ ഒരു സൂഫി സന്യാസിയുടെ ശവകുടീരം അശുദ്ധമാക്കുകയും അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിക്കുകയും ചെയ്തു. മറുവശത്ത് പ്രധാനപ്പെട്ട ജാതിയ പാർട്ടിയുടെ ഓഫീസ് തീയിട്ടു നശിപ്പിച്ചു. ഈ പുതിയ അക്രമ സംഭവങ്ങൾ രാജ്യത്തെ മുഴുവൻ പിടിച്ചുകുലുക്കി.

കഴിഞ്ഞ വർഷത്തെ ഭരണ അട്ടിമറിക്ക് ശേഷം മുസ്ലീം മതമൗലികവാദികൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് നടത്തുന്ന അക്രമ സംഭവങ്ങൾ ബംഗ്ലാദേശിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്ബാരി ജില്ലയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് ചില മുസ്ലീം മത മൗലികവാദികൾ സൂഫി ദർവേഷ് നൂറ പഗ്ലയുടെ ശവകുടീരം ലക്ഷ്യമാക്കി ആക്രമണം നടത്തിയത്.

രണ്ടാഴ്ച മുമ്പ് ആണ് നൂറ പഗ്ല മരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം അക്രമികൾ അദ്ദേഹത്തിന്റെ ശവക്കുഴി കുഴിച്ച് മൃതദേഹം പുറത്തെടുത്ത് തീയിട്ടു. കൂടാതെ അദ്ദേഹത്തിന്റെ ദർഗയും നശിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു. ഇതിനുശേഷം നൂറ പഗ്ലയുടെ അനുയായികളും അക്രമികളും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടു. അതിൽ ഒരാൾ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിനു പുറമെ ജനക്കൂട്ടം പോലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങൾക്ക് തീയിട്ടു. ഈ അക്രമ സംഭവങ്ങളിൽ ഗുരുതരമായി പരിക്കേറ്റ 22 പേരെ ചികിത്സയ്‌ക്കായി പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമായതിനാൽ ഇവരെ ഫരീദ്പൂരിലെ മറ്റൊരു വലിയ ആശുപത്രിയിലേക്ക് അയച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഓഫീസ് സംഭവത്തെ ശക്തമായി അപലപിക്കുകയും മനുഷ്യത്വരഹിതവും വെറുപ്പുളവാക്കുന്നതുമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ സംഭവം ധാക്കയിലെ പുരാന പൽത്താൻ പ്രദേശത്താണ് നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം ജാതിയ പാർട്ടിയുടെ (ജെപി) കേന്ദ്ര ഓഫീസ് കത്തിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ സഖ്യകക്ഷിയാണ് ജാതിയ പാർട്ടി. ഗോണോ അധികാർ പരിഷദ് നേതാവ് നൂറുൽ ഹഖ് നൂർ ആക്രമിക്കപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് ആക്രമണം. 2024 ഓഗസ്റ്റ് 5 ന് ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ അട്ടിമറിച്ച ജൂലൈയിലെ പ്രക്ഷോഭത്തിൽ നൂറുൽ ഹഖ് ഭാഗമായിരുന്നു.

Tags: dhakaProf Muhammad YunusMinorities in bangladeshpoliceBangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

Local News

നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസ് : രണ്ട് പ്രതികൾ കൂടി പിടിയിൽ

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

India

സുഖ ജീവിതത്തിന് മകൻ വിലങ്ങുതടി ; അഭിഭാഷകനും രണ്ടാം ഭാര്യയും ചേർന്ന് അഞ്ച് വയസുകാരനെ കൊലപ്പെടുത്തി ; പ്രതികൾക്ക് നാട്ടുകാരുടെ വക മർദ്ദനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.