Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നുണ പറയുമ്പോള്‍ ജയന്തിന് ചുറ്റും മീഡിയക്കൂട്ടം…ജയന്ത് അന്ന് ധര്‍മ്മസ്ഥലയെ കടിച്ചുകീറാന്‍ വെമ്പിയ പുലി…പൊലീസ് റെയ്ഡിന് ശേഷം എലി

ധര്‍മ്മസ്ഥലക്ഷേത്രത്തെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൂട്ടക്കൊല നടത്തുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കുമ്പോള്‍ ടി. ജയന്ത് എന്ന ധര്‍മ്മസ്ഥല സംരക്ഷണ സമിതി നേതാവ് ഒരു സിംഹം പോലെയായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം പൊലീസ് ബെംഗളൂരുവിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം ജയന്തിന് മിണ്ടാട്ടമില്ലാതായി. കാരണം അയാള്‍ പറഞ്ഞ നുണ കയ്യോടെ പ്രത്യേക അന്വേഷണസംഘം പിടിച്ചുകഴിഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 09:35 pm IST
in India
ധര്‍മ്മസ്ഥലയെക്കുറിച്ച് നുണപറയുമ്പോള്‍ ടി. ജയന്തിന് ചുറ്റും മീഡിയക്കൂട്ടം(ഇടത്ത്) പൊലീസ് ജയന്തിന്‍റെ ബെംഗളൂരുവിലെ വാടകവീട് റെയ്ഡ് ചെയ്ത ശേഷം തകര്‍ന്നടിഞ്ഞ ജയന്ത്. മരുന്നിന് രണ്ട് ടിവി ചാനല്‍ പോലുമില്ല (വലത്ത്)

ധര്‍മ്മസ്ഥലയെക്കുറിച്ച് നുണപറയുമ്പോള്‍ ടി. ജയന്തിന് ചുറ്റും മീഡിയക്കൂട്ടം(ഇടത്ത്) പൊലീസ് ജയന്തിന്‍റെ ബെംഗളൂരുവിലെ വാടകവീട് റെയ്ഡ് ചെയ്ത ശേഷം തകര്‍ന്നടിഞ്ഞ ജയന്ത്. മരുന്നിന് രണ്ട് ടിവി ചാനല്‍ പോലുമില്ല (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലക്ഷേത്രത്തെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൂട്ടക്കൊല നടത്തുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കുമ്പോള്‍ ടി. ജയന്ത് എന്ന ധര്‍മ്മസ്ഥല സംരക്ഷണ സമിതി നേതാവ് ഒരു പുലി പോലെയായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം പൊലീസ് ബെംഗളൂരുവിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം ജയന്തിന് മിണ്ടാട്ടമില്ലാതായി. കാരണം അയാള്‍ പറഞ്ഞ നുണ കയ്യോടെ പ്രത്യേക അന്വേഷണസംഘം പിടിച്ചുകഴിഞ്ഞിരിക്കുന്നു.

ധർമ്മസ്ഥല സംരക്ഷണ സമിതി നേതാവ് മഹേഷ് തിമ്മരോടിയുടെ വലംകൈയാണ് ടി.ജയന്ത്‌. ജയന്തിനെ സ്തുതുപാടിക്കൊണ്ട് മാധ്യമം പത്രം എഴുതിയത് ഇപ്പോള്‍ വായിക്കുമ്പോള്‍ ചിരിവരും:”തീര്‍ത്ഥാനടപവിത്രതയുടെ കാണാമറയത്ത് ദക്ഷിണ കന്നട ജില്ലയിലെ ധര്‍മ്മസ്ഥലയില്‍ നടമാടിയ കൂട്ടശവസംസ്കാര ഭീകരത അനാവരണം ചെയ്യാന്‍ സന്നദ്ധനായി നേര്‍സാക്ഷി ടി.ജയന്ത് രംഗത്ത്. മഞ്ഞുമലയുടെ ചെറുതുണ്ടം മാത്രമാണ് മുന്‍ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയതെന്ന് ടി.ജയന്ത്. ഏകദേശം 15 വര്‍ഷം മുന്‍പ് ധര്‍മ്മസ്ഥല ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച മനസ്സിനെ വല്ലാതെ വേട്ടയാടുന്നുണ്ട്. പൊലീസ് ഇടപെടലോ പോസ്റ്റ്മോര്‍ട്ടമോ ഇല്ലാതെ ഒരു മൃഗജഡം കണക്കെ ആ പെണ്‍കുട്ടിയുടെ ശവശരീരം രഹസ്യമായി സംസ്കാരിച്ചു”- ധര്‍മ്മസ്ഥല വിവാദത്തിന്റെ ആദ്യനാളില്‍ മാധ്യമം ദിനപത്രത്തില്‍ അച്ചടിച്ച് വന്ന ജയന്തിന്റെ മൊഴിയാണിത്. ശുദ്ധനുണയാണെന്ന് പിന്നീട് തെളിഞ്ഞ മൊഴി.

എത്ര സ്വാഭാവികമായാണ് ഇയാള്‍ എഷ്യാനെറ്റ്, ന്യൂസ് 18 മലയാളം, 24 ന്യൂസ്, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളില്‍ ധര്‍മ്മസ്ഥലയെ ഭീകരകേന്ദ്രമാക്കി ചിത്രീകരിക്കുന്ന നുണക്കഥകള്‍ പറഞ്ഞത്. ഒരു ഗ്രാമീണ ശൈലിയിലുള്ള ഇയാളുടെ സംസാരം കേട്ടാല്‍ ആര്‍ക്കും സത്യമാണെന്നേ തോന്നൂ. പക്ഷെ അന്ന് ടി. ജയന്തിന്റെ വാക്കുകള്‍ കേട്ടവര്‍ ധര്‍മ്മസ്ഥലയെ ഒരു ഭീകരകേന്ദ്രമായും അവിടുത്തെ ഭരണാധികാരികളെ കൊലയാളികളും ബലാത്സംഗവീരന്മാരായും കണ്ടു. പക്ഷെ ജയന്ത് നുണ പറയുകയാണെന്ന് പിന്നീട് തെളിഞ്ഞു. ധര്‍മ്മസ്ഥയെ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തിയവര്‍ എത്ര വിദഗ്ധമായാണ് പിണിയാളുകളെ തെരഞ്ഞെടുത്തത് എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. മാത്രമല്ല, മലയാള മാധ്യമങ്ങളില്‍ സംസാരിക്കുമ്പോള്‍ താന്‍ ഒരു മലയാളിയാണെന്നാണ് കന്നട ഭാഷ കലര്‍ന്ന മലയാളത്തില്‍ ജയന്ത് പറഞ്ഞത്. പക്ഷെ എത്രയോ കാലമായി ഇയാള്‍ കര്‍ണ്ണാടകയില്‍ താമസക്കാരനാണ്.

ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യനാണ് പൊലീസിനെ ജയന്തിന്റെ ബെംഗളൂരുവിലെ വസതിയില്‍ എത്തിച്ചത്. അതായത് ബെംഗളൂരുവിലെ ജയന്തിന്റെ ഈ വാടകവീട്ടില്‍ ജയന്തും ശുചീകരണത്തൊഴിലാളിയും ഗൂഢാലോചനയുടെ ഭാഗമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

അതുവരെ താന്‍ മലയാളിയാണെന്ന് പറഞ്ഞിരുന്ന ജയന്തിന്റെ ബെംഗളൂരുവിലെ വസതി റെയ്ഡ് ചെയ്തപ്പോഴാണ് ഇയാള്‍ എത്രയോ കാലമായി കര്‍ണ്ണാടകയില്‍ താമസിക്കുന്നയാളാണെന്ന് തെളിഞ്ഞത്. ശുചീകരണത്തൊഴിലാളിക്കൊപ്പം രഹസ്യമായി ദല്‍ഹിയില്‍ ഏതോ ഒരു വലിയ രാഷ്‌ട്രീയനേതാവിനെക്കാണാന്‍ ജയന്തും പോയിരുന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. എവിടെന്നോ സംഘടിപ്പിച്ച ഒരു തലയോട്ടിയുമായി സുപ്രംകോടതിയെ സമീപിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും തെളിഞ്ഞു. മഹേഷ് തിമ്മരോടി മാത്രമല്ല, ദല്‍ഹിയിലെ ഒരു വലിയ രാഷ്‌ട്രീയക്കാരന്‍ ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ ഉണ്ട്. ഇത് ആരെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ വിളിയിലാണ് സിദ്ധരാമയ്യ ധര്‍മ്മസ്ഥല കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഈ ഉന്നതവ്യക്തിയുമായി ജയന്ത് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പിടിക്കപ്പെട്ട ശേഷം ഇയാള്‍ തനിക്കൊന്നുമറിയില്ലെന്നും ശുചീകരണത്തൊഴിലാളി പറഞ്ഞ കഥ ശരിയാണെന്ന് താന്‍ വിശ്വസിക്കുകയായിരുന്നുവെന്നും പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുകയാണ് ജയന്ത്.

ജയന്തിന്റെ കല്ലുവെച്ച നുണകള്‍… ന്യൂസ് 18 മലയാളം നല്‍കിയ വീഡിയോ

Tags: DharmasthalaDharmasthala mass burialMahesh ThimmarodiT JayanthJayanthmass murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

Kerala

മന്ത്രി എം.ബി.രാജേഷ് പെട്ടു; വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സിഐടിയു നേതാവും

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ വിചാരണ ഉടൻ: ഇന്ത്യയെ നടുക്കി നൂറുകണക്കിന് ജഡം കുഴിച്ചിട്ടുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ലോറിക്കാരൻ മനാഫ്അടക്കം പ്രതികൾ

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)
India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.