Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈഭവ വിദ്യാഭ്യാസം VI: വിവരവും വളര്‍ച്ചയും

ഡോ. ടി.വി. മുരളീവല്ലഭന്‍ by ഡോ. ടി.വി. മുരളീവല്ലഭന്‍
Aug 29, 2025, 06:19 am IST
in Samskriti

സാമ്പത്തിക വളര്‍ച്ചയാണ് രാഷ്‌ട്രവൈഭവത്തിലേക്കുള്ള ആദ്യത്തെ പടി. ഇത് അളക്കാന്‍ അഥവാ കണക്കാക്കാന്‍ സാധിക്കുന്നതാണ്. അതു കൂടുതല്‍ വസ്തുനിഷ്ഠമാണ്. ഉദാഹരണത്തിനു വരുമാന വളര്‍ച്ച അല്ലെങ്കില്‍ വര്‍ദ്ധനവ്, തൊഴില്‍ അവസരങ്ങളുടെ വര്‍ദ്ധനവ്, സമ്പാദ്യ വര്‍ദ്ധനവ് എന്നിവ. ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ഒരു വര്‍ഷത്തെ വരുമാനമോ, സമ്പാദ്യമോ എത്രയെന്നു കണക്കാക്കി അതു വളര്‍ന്നോ തളര്‍ന്നോ എന്നു വ്യക്തമായി കണക്കാക്കാന്‍ കഴിയും.

വളര്‍ച്ചയെ പ്രകടിപ്പിക്കുന്നതും, അത് പ്രതിഫലിക്കുന്നതും സ്ഥിത്‌വിവര കണക്കുകളിലൂടെയാണ്. വിദ്യാഭ്യാസത്തിലെ, വിവരശേഖരണത്തിന്റെ (Information gathering) തലത്തിലാണ് വളര്‍ച്ചയെ കണക്കാക്കുന്നത്. ഉദാഹരണത്തിന് ഒരാളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകാം. പക്ഷേ ആ വര്‍ധനവിന്റെ കൂടുതല്‍ ഭാഗവും മദ്യത്തിനും മയക്കുമരുന്നിനുമാണ് ഉപയോഗിക്കുന്നതെങ്കി എന്ത് ഗുണമാണ് വരുമാന വര്‍ദ്ധനവ് കൊണ്ടുണ്ടാകുന്നത്? ഒരു രാജ്യത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കപ്പെടുന്നതെങ്കില്‍ എന്തു വികസനമാണ് അവിടെനടക്കുന്നത്? അപ്പോള്‍ വളര്‍ച്ച എന്ന് പറയുന്നത്, വെറും ഉപരിതലത്തിലുള്ള തിളക്കം മാത്രമാണ്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പഴഞ്ചൊല്ലാണ് വെറുംവിവരത്തില്‍ അധിഷ്ഠിതമായ വളര്‍ച്ചയില്‍ അടങ്ങിയിട്ടുള്ളത്. ഗുണത്തേക്കാള്‍ എണ്ണത്തിനും അളവിനുമാണിവിടെ പ്രാധാന്യം. പക്ഷേ ഇങ്ങനെയുള്ള സാമ്പത്തിക സൂചികകള്‍ മാത്രം നല്ലൊരു ജീവിതം ഉറപ്പാക്കുന്നില്ല. അതിനാല്‍ സാമ്പത്തിക ചിന്തകര്‍ വിദ്യാഭ്യാസ നിലവാരവും, ആരോഗ്യസ്ഥിതിയും കൂടി ഉള്‍പ്പെടുത്തി വളര്‍ച്ചയെ വിപുലീകരിച്ചു. അപ്പോള്‍ വികസനമെന്ന ആശയത്തിലെത്തി.

അറിവുംവികസനവും
(Knowledge and Development)

എണ്ണി അല്ലെങ്കില്‍ അളന്നു തിട്ടപ്പെടുത്താവുന്നതിനൊപ്പം, താരതമ്യം ചെയ്യാവുന്ന മാനദണ്ഡങ്ങളും കൂടിയാണ് വികസനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിതിയാണ് ഇതില്‍ പ്രധാനം. വരുമാനവും സമ്പാദ്യവു ംഉയരുന്നതിനൊപ്പം മനുഷ്യരുടെ ‘ആയുരാരോഗ്യങ്ങളും’ കൂടി ഉയരുന്നതാണ് പിന്നീടു വന്ന വികസന ദര്‍ശനം.

പാശ്ചാത്യ വികസന മാതൃകയനുസരിച്ചു സാമ്പത്തിക വളര്‍ച്ചയോടൊപ്പം, വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും കൂടി ഉള്‍പ്പെടുത്തുമ്പോള്‍, ആ രാജ്യം വികസനത്തിന്റെ പാതയിലാണ്. ഇതു സാമൂഹ്യതലത്തിലുള്ള മാറ്റമാണ്. ഒരാള്‍ക്ക് എത്ര ആരോഗ്യം അല്ലെങ്കില്‍ എത്ര വിദ്യാഭ്യാസം എന്നത് എണ്ണി മാത്രം തീരുമാനിക്കാന്‍ സാധ്യമല്ല. എത്ര ക്ലാസ്സ് പഠിച്ചു എന്ന് ചോദിച്ചാല്‍ എത്ര വിവരവും അറിവുമുണ്ടെന്നു കൃത്യമായി പറയാന്‍ കഴിയില്ല. അതേപോലെ എത്ര ആരോഗ്യമുണ്ടെന്നുള്ളതും എണ്ണം കൊണ്ടു വിവരിക്കാന്‍ സാധ്യമല്ല. എഴുപത്തഞ്ചു കിലോ തൂക്കവും, ആറടി പൊക്കവുമുണ്ട് എന്നുള്ളതുകൊണ്ട് ആരോഗ്യമുണ്ടാകണമെന്നില്ല. എന്നു പറഞ്ഞാല്‍, ബാഹ്യമായ അളവുകോല്‍ മാത്രംകൊണ്ട് ആരോഗ്യ നിര്‍ണ്ണയം സാധ്യമല്ല. കാരണം, എണ്ണത്തോടൊപ്പം ഗുണം എന്ന ഘടകവും കൂടി, വിദ്യാഭ്യാസ – ആരോഗ്യ മാനദണ്ഡങ്ങളില്‍ അടങ്ങിയിരിക്കുന്നു.

അറിവിന്റെ തലത്തില്‍ നിന്നുകൊണ്ടാണ് നാം വികസനത്തെ സമീപിക്കുന്നത്. അറിവ് രണ്ടു തരത്തിലുണ്ട്; ഒന്ന്, താത്ത്വികം അഥവാ സൈദ്ധാന്തികം, രണ്ട്, പ്രായോഗികം. ആശയങ്ങളെ താത്ത്വികമായും പ്രായോഗികമായും സമൂഹത്തില്‍ കൊണ്ടുവരുമ്പോള്‍ വികസനം നടപ്പില്‍ വരുന്നു. കൃഷിയിലും, വ്യവസായത്തിലും, സാങ്കേതിക വിദ്യയിലും, വിദ്യാലയങ്ങളിലും, ആശുപത്രികളിലും ഒക്കെ വികസനം എത്തിനോക്കുന്നത് തത്ത്വവും അവയുടെ പ്രയോഗവു ംസംയുക്തമായി നടപ്പിലാകുമ്പോഴാണ്.

ഉദാഹരണത്തിന്, ‘സബ് കാ സാത് സബ് കാ വികാസ്’ എന്നുള്ളതൊരു മുദ്രാവാക്യ തത്ത്വമാണ്. അത് നടപ്പിലാക്കാന്‍ വേണ്ടിയാണ്, ഭരണത്തിന്റെ പ ലവകുപ്പുകളും, പല നയങ്ങള്‍ രൂപീകരിക്കുന്നതും അവ പ്രയോഗത്തില്‍ കൊണ്ടുവരുന്നതും

 

Tags: വൈഭവ വിദ്യാഭ്യാസംInformation and GrowthKnowledge and DevelopmentVaibhav Education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വൈഭവ വിദ്യാഭ്യാസം VIII: സുസ്ഥിര വികസനം

Samskriti

വൈഭവ വിദ്യാഭ്യാസം – VII: പുരോഗതി, ബുദ്ധി, വിവേകം

Samskriti

വൈഭവ വിദ്യാഭ്യാസം: സാകല്യപഠനം

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.