Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി മോദിയെ ‘നീ’ എന്ന് വിളിച്ച് അധിക്ഷേപം, മോദിയുടെ അമ്മയെയും അധിക്ഷേപിച്ചു;; അതിര് കടന്ന് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര

രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപം. മോദിയുടെ അമ്മയെയും അധിക്ഷേപിച്ച് പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ട് മുഖം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഹിന്ദിയില്‍ ആണ് പ്രധാനമന്ത്രി മോദിയെയും അമ്മയെയും ചീത്ത വിളിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 09:36 pm IST
in India
മോദി അമ്മയുടെ പാദങ്ങള്‍ കഴുകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്നു (വലത്ത്)

മോദി അമ്മയുടെ പാദങ്ങള്‍ കഴുകുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്നു (വലത്ത്)

പട്ന:: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ പ്രധാനമന്ത്രി മോദിയെ നീ എന്ന് വിളിച്ച് അധിക്ഷേപം. മോദിയുടെ അമ്മയെയും അധിക്ഷേപിച്ച് പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ നിന്നുകൊണ്ട് മുഖം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഹിന്ദിയില്‍ ആണ് പ്രധാനമന്ത്രി മോദിയെയും അമ്മയെയും ചീത്ത വിളിക്കുന്നത്.

രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രിയങ്കയും ചേര്‍ന്ന് ബുധനാഴ്ച ബുള്ളറ്റില്‍ കയറി യാത്ര തുടങ്ങിയ ബീഹാറിലെ ധര്‍ഭംഗയിലെ സ്റ്റേജിലാണ് മോദിയെയും അമ്മയെയും അധിക്ഷേപിച്ചത്.” ഇത് ആരാണ് വിളിച്ചതെന്ന് അറിയില്ല. ആറ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാഘട്ബന്ധന്‍ മുന്നണിയിലെ നേതാക്കള്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു”.- പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബീഹാറിലെ ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു.

“രാഹുല്‍ ഗാന്ധിയ്‌ക്ക് സാഡിസ്റ്റിന്റെ മനസ്സായിക്കഴിഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ ആഹ്ളാദം കണ്ടെത്തുന്ന യുവനേതാവായി രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു. “- ബിജെപിഎംപി സംപിത് പത്ര വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. “ഒരു കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്ന കോണ്‍ഗ്രസിന് ആ മാന്യത നഷ്ടമായി. എത്രയോ വര്‍ഷമായി അധികാരത്തില്‍ നിന്നും പുറത്ത് നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് ഒരു തെരുവ് റൗഡി പാര്‍ട്ടിയായി അധപതിച്ചിരിക്കുന്നു”.- സംപിത് പത്ര പറഞ്ഞു. കഴിഞ്ഞ അഞ്ചാറ് ദിവസമായി ബീഹാറില്‍ രാഹുല്‍ഗാന്ധിയും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നീ എന്നാണ് പ്രധാനമന്ത്രി മോദിയെ അഭിസംബോധന ചെയ്തിരുന്നതെന്നും ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ വീഡിയോയില്‍ കണ്ടതെന്നും സംപിത് പത്ര കുറ്റപ്പെടുത്തി. “കോണ്‍ഗ്രസ് അധിക്ഷേപത്തിന്റെ രാഷ്‌ട്രീയമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. കാരണം ഒരിയ്‌ക്കലും അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാവുന്നതോടെയാണിത്”.-സംപിത് പത്ര അഭിപ്രായപ്പെട്ടു.

അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ തെരഞ്ഞെടപ്പ് കമ്മീഷന്‍ ബീഹാറിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിശോധന നടത്തിയിരുന്നു. ബീഹാറിലെ ആകെയുള്ള 7.89 കോടി വോട്ടര്‍മാരില്‍ മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്ത, ഇരട്ടവോട്ടുകള്‍ ഉള്‍പ്പെടെ 65 ലക്ഷം വ്യാജവോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇത് തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിയ്‌ക്കും സ്വീകാര്യമായില്ല. ഇതോടെയാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധം തുടങ്ങിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനത്തിലെ വിമര്‍നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും രാഹുല്‍ ഗാന്ധിക്ക് ഇതുവരെ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച തര്‍ക്കം ഇപ്പോള്‍ സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ വാദം കേള്‍ക്കള്‍ നടക്കുകയാണിപ്പോള്‍. പൊതുവേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദമുഖങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിക്കുന്നത്. പക്ഷെ അന്തിമവിധി പുറത്തുവന്നിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞതിന് പിന്നാലെയാണ് വോട്ട് അധികാര്‍ യാത്ര സംഘടിപ്പിച്ചത്. ബീഹാറില്‍ ഉടനീളം രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ബൈക്കില്‍ യാത്ര ചെയ്യുന്നത്. ഒരു റൗഡിസംഘത്തിന്റെ യാത്ര പോലെയാണ് ഈ യാത്ര. പൊതുവേ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഈ യാത്ര നടക്കുന്നത്.

ബംഗ്ലാദേശില്‍ സംഭവിച്ചതുപോലെ ഒരു കലാപം ഇന്ത്യയില്‍ നടത്തി മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ അമേരിക്കയിലെ അധികാരസംഘമായ ഡീപ് സ്റ്റേറ്റിന് പദ്ധതിയുണ്ടെന്ന വാര്‍ത്ത ശക്തമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിക്കുക എന്നാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് പറയുന്നു. അത് ഇന്ത്യയില്‍ നടപ്പാക്കുന്ന ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കുന്നതത്രെ. അതിന്റെ ഒരു ടൂള്‍ കിറ്റ് മാത്രമാണ് വോട്ട് അധികാര്‍ യാത്ര.

 

 

Tags: Rahul GandhiBiharSampit PatraTejaswi YadavVote Adhikar Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.