Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭൂമി പത്രത്തിന് ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും വിമര്‍ശിക്കുന്ന ‘മീശ’ നോവലിന്റെ ഹാങ്ങോവര്‍; ശബരിമല കീഴ്ശാന്തി എസ്. ഹരീഷ് പോറ്റിയെന്ന്

മാതൃഭൂമി ദിനപത്രം ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും സംസ്കാരശൂന്യമെന്ന് വിളിച്ചുപറയുന്ന 'മീശ' നോവലിന്റെ ഹാങ്ങോവറിലാണെന്ന് വിമര്‍ശനം. മീശ എന്ന ഹിന്ദു വിരുദ്ധ നോവല്‍ എഴുതിയ എസ്. ഹരീഷ് എന്ന ആളുടെ പേരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല കീഴ്ശാന്തിയുടെ പേരായി മാതൃഭൂമി നല്‍കിയത്. ഈ വാര്‍ത്തയുടെ ക്ലിപ്പിംഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 08:02 pm IST
in Kerala

തിരുവനന്തപുരം: മാതൃഭൂമി ദിനപത്രം ഇപ്പോഴും ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും സംസ്കാരശൂന്യമെന്ന് വിളിച്ചുപറയുന്ന ‘മീശ’ നോവലിന്റെ ഹാങ്ങോവറിലാണെന്ന് വിമര്‍ശനം. മീശ എന്ന ഹിന്ദു വിരുദ്ധ നോവല്‍ എഴുതിയ എസ്. ഹരീഷ് എന്ന ആളുടെ പേരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശബരിമല കീഴ്ശാന്തിയുടെ പേരായി മാതൃഭൂമി നല്‍കിയത്. ഈ വാര്‍ത്തയുടെ ക്ലിപ്പിംഗ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

എസ്. ഹരീഷ് പോറ്റിയെ ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തു എന്നാണ് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാസ്തവത്തില്‍ എസ്. ഹരീഷല്ല, കെ. ഹരീഷ് പോറ്റിയെയാണ് ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുത്തത്. ഹരീഷിന്റെ പേരിന്റെ ഇനീഷ്യല്‍ എസ് എന്നാണ് മാതൃഭൂമി നല്കിയിരിക്കുന്നത്. ഇത് മീശ നോവല്‍ എഴുതിയ നോവലിസ്റ്റിനോടുള്ള മാതൃഭൂമിയുടെ ചായ് വാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം.

തിരുവനന്തപുരം ബാലരാമപുരത്ത് പൊന്മേനി മഠത്തില്‍ കെ. ഹരീഷ് പോറ്റിയാണ് കഴിഞ്ഞ ദിവസം ശബരിമല കീഴ്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇതിന് പകരം എസ്. ഹരീഷ് പോറ്റി എന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നത്.

മാതൃഭൂമി പ്രസിദ്ധീകരിച്ച എസ്. ഹരീഷിന്റെ മീശ ഹിന്ദു വിരുദ്ധ നോവല്‍

കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ എന്ന് എസ്. ഹരീഷ് അവകാശപ്പെടുന്നുണ്ടെങ്കിലും ഹിന്ദു സ്ത്രീകളുടെ ക്ഷേത്രദര്‍ശനത്തെയും ക്ഷേത്രത്തെയും എല്ലാം വളരെ നിലവാരമില്ലാത്ത രീതിയിലാണ് നോവല്‍ വിമര്‍ശിക്കുന്നത്. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്‌ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്നത് ഉള്‍പ്പെടെ ഒട്ടേറെ ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ കഥാപാത്രങ്ങളെക്കൊണ്ട് ഈ നോവല്‍ പറയിക്കുന്നുണ്ട്. ഈ സംഭാഷണങ്ങള്‍ ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള ശ്രമത്തേയും തുടർന്നാണ് എസ്. ഹരീഷ് നോവൽ പിൻവലിച്ചത്. പിന്നീട് ഡി.സി.ബുക്സ് അത് പുസ്തകമായി പ്രസിദ്ധീകരിച്ചു.

Tags: SABARIMALAS. HarishK Harish PottySabarimala KizhshanthiMathrubhumi Daily
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.