Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാഭിമാനി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്..ധര്‍മ്മസ്ഥലയെ നശിപ്പിക്കാന്‍….ദേശാഭിമാനിയുടെ ഭയപ്പെടുത്തുന്ന ധര്‍മ്മസ്ഥല ഗ്രാഫിക് ആര്‍ട്ട് കണ്ടോ?

ധര്‍മ്മസ്ഥലയ്‌ക്കെതിരായ ദുഷ്പ്രചാരണത്തില്‍ ദേശാഭിമാനി പത്രം കാട്ടിയ ആവേശം ഒരു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢഅജണ്ടയ്‌ക്ക് പിന്നിലെ ഇടത്പക്ഷ കരങ്ങള്‍ വ്യക്തമാവുകയാണ്. തുടര്‍ച്ചയായി ഒരു മാസത്തോളം ദേശാഭിമാനി ധര്‍മ്മസ്ഥല ക്ഷേത്ര ട്രസ്റ്റിനും ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കും എതിരെ എഴുതുകയാണ്. അതിന് അവര്‍ പരമാവധി ഭീതി പരത്താന്‍ പാകത്തില്‍ 'ധര്‍മ്മസ്ഥല സ്ത്രീകളുടെ കൂട്ടക്കൊല' എന്ന പേരില്‍ ഒരു പ്രത്യേക ഗ്രാഫിക് ആര്‍ടും ഓരോ വാര്‍ത്തകള്‍ക്കൊപ്പവും ചേര്‍ത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 09:11 pm IST
in Kerala, India
ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മസ്ഥലയെ അപമാനിച്ചുകൊണ്ടുള്ള ഗ്രാഫിക് ആര്‍ട് (വലത്ത്)

ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച ധര്‍മ്മസ്ഥലയെ അപമാനിച്ചുകൊണ്ടുള്ള ഗ്രാഫിക് ആര്‍ട് (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥലയ്‌ക്കെതിരായ ദുഷ്പ്രചാരണത്തില്‍ ദേശാഭിമാനി പത്രം കാട്ടിയ ആവേശം ഒരു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രനഗരിയെ നശിപ്പിക്കാനുള്ള ഗൂഢഅജണ്ടയ്‌ക്ക് പിന്നിലെ ഇടത്പക്ഷ കരങ്ങള്‍ വ്യക്തമാവുകയാണ്. തുടര്‍ച്ചയായി ഒരു മാസത്തോളം ദേശാഭിമാനി ധര്‍മ്മസ്ഥല ക്ഷേത്ര ട്രസ്റ്റിനും ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കും എതിരെ എഴുതുകയാണ്. അതിന് അവര്‍ പരമാവധി ഭീതി പരത്താന്‍ പാകത്തില്‍ ‘ധര്‍മ്മസ്ഥല സ്ത്രീകളുടെ കൂട്ടക്കൊല’ എന്ന പേരില്‍ ഒരു പ്രത്യേക ഗ്രാഫിക് ആര്‍ടും ഓരോ വാര്‍ത്തകള്‍ക്കൊപ്പവും ചേര്‍ത്തിരുന്നു.

കേരളത്തിലെ ഒരു ഇടത് പക്ഷ നേതാവും ധര്‍മ്മസ്ഥലയ്‌ക്കെതിരായ കാമ്പയിനില്‍ ശക്തമായി ചരടുവലിച്ചതായും ആരോപണമുണ്ട്. ദി ന്യൂസ് മിനിറ്റ് എന്ന ബെംഗളൂരു ആസ്ഥാനമായ ഇടത് ചായ് വുള്ള ഓണ്‍ലൈന്‍ വാര്‍ത്താവെബ്സൈറ്റും ദേശാഭിമാനിയ്‌ക്കൊപ്പം നിലകൊണ്ടിരുന്നു.

ശുചീകരണത്തൊഴിലാളിയായ, പെണ്‍കുട്ടികളുടെ ശവം മറവു ചെയ്ത വ്യക്തിയെ ഏറെ ബഹുമാനത്തോടെയാണ് ദേശാഭിമാനി അവതരിപ്പിച്ചിരുന്നത്. ഒരു മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന ഇയാളുടെ മൊഴി വെണ്ടയ്‌ക്കാ അക്ഷരത്തിലാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. “ചത്ത നായയെ കുഴിച്ചിടുന്നതു പോലെയായിരുന്നു മൃതദേഹങ്ങൾ കുഴിച്ചിട്ടത്‌. കുഴിയെടുക്കാൻ കഴിയുന്ന എവിടേയും മൃതദേഹം മറവു ചെയ്തു. താന്‍ അവിടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടവരുണ്ട്. അവരില്‍ നിന്നും ഞാന്‍ വെള്ളം വാങ്ങിക്കുടിച്ചിട്ടുണ്ടെന്ന് അവര്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിടാന്‍ പറഞ്ഞത് പഞ്ചായത്ത് അധികൃതരല്ല. ധര്‍മ്മസ്ഥല ക്ഷേത്രം അധികാരികളാണ്.” – ദേശാഭിമാനി പ്രസിദ്ധീകരിച്ച ശുചീകരണത്തൊഴിലാളിയുടെ മൊഴിയാണിത്. പച്ചക്കള്ളം പറഞ്ഞ ഈ ശുചീകരണത്തൊഴിലാളിയെ വലിയ നന്മമരമായാണ് ദേശാഭിമാനി അവതരിപ്പിച്ചത്.

വാസ്തവത്തില്‍ താന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് ഈ ശുചീകരണത്തൊഴിലാളി തന്നെ ഏറ്റു പറഞ്ഞതോടെ ഇയാളുടെ പേര് തന്നെ മാസ്ക് മേന്‍ എന്നായിരിക്കുകയാണ്. എല്ലാ കള്ളത്തരങ്ങളും ഉള്ളിലൊളിപ്പിച്ച ഇയാള്‍ പറഞ്ഞ കഥകള്‍ മുഴുവന്‍ ആരോ ഇയാളെ പഠിപ്പിച്ച കഥകളായിരുന്നു. കേരളത്തിലെ പെണ്‍കുട്ടിയെ കുഴിച്ചിട്ടു എന്ന പ്രസ്താവന നടത്തിയതിന് പിന്നാലെ കേരളത്തിലെ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഹാജരാക്കാന്‍ ഗൂഢാലോചനയുടെ ഭാഗഭാക്കായ ലോബികള്‍ തയ്യാറെടുത്തിരുന്നതാണത്രെ. അപ്പോഴേക്കും തിരക്കഥ പൊളിഞ്ഞുവീണു. 17 പ്ലോട്ടുകള്‍ കിളച്ചുമറിച്ചിട്ട് നൂറ് മൃതദേഹാവശിഷ്ടങ്ങള്‍ പോയിട്ട് രണ്ട് അസ്ഥികൂടം പോലും തികച്ചും കിട്ടിയില്ല. ഇതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യുന്ന വിധം മാറിയത്. ഇതോടെ മലയാളി പെണ്‍കുട്ടികളുടെ മാതാപിതാക്കളായി നടിച്ച് രംഗത്ത് വരേണ്ടിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടതായും പറഞ്ഞുകേള്‍ക്കുന്നു.

 

Tags: Deshabhimani dailyDharmasthalaDharmasthala controversyLeft in Dharmasthala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡീപ് സ്റ്റേറ്റിന്‍റെ കണ്ണികളില്‍ ഒരാളായ ജോര്‍ജ്ജ് സോറോസ് (വലത്ത്). അമേരിക്കന്‍ ശതകോടീശ്വരനായ ഇദ്ദേഹത്തിന്‍റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ ഉണ്ട്. ജനാധിപത്യവും സ്വതന്ത്രഭാഷണവും വളര്‍ത്താന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ജിഒ സംഘടനകളുടെ പ്രധാനപരിപാടികളില്‍ ഒന്ന് മതപരിവര്‍ത്തനലോബികളെ സഹായിക്കലും ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കലുമാണ്.
India

നരവനെയുടെ ആത്മകഥയിലൂടെ പെന്‍ഗ്വിന്‍ ബുക്സ് ഒളിച്ചുകടത്തുന്നത് ഡീപ് സ്റ്റേറ്റ് അജണ്ട, പ്രതിരോധരംഗത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഗൂഢശ്രമം

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ വിചാരണ ഉടൻ: ഇന്ത്യയെ നടുക്കി നൂറുകണക്കിന് ജഡം കുഴിച്ചിട്ടുവെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച ലോറിക്കാരൻ മനാഫ്അടക്കം പ്രതികൾ

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)
India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു
India

ധര്‍മ്മസ്ഥല കേസില്‍ കൂട്ടശവസംസ്കാരവും ബലാത്സംഗവും ആരോപിച്ചവര്‍ പ്രതികളാകുന്നു…കേസില്‍ വന്‍ ട്വിസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.