Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരാണ് കള്ളൻ? രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 11:16 am IST
in Kerala, News, India

 

പാറ്റ്‌ന: വോട്ടർ പട്ടികയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെടുന്നു. ബീഹാറിൽ നവാഡ ജില്ലയിലെ ഒരു പൗരൻ സുബോധ് കുമാർ തന്റെ വോട്ട് അന്തിമ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രാഹുൽഗാന്ധി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും പ്രചാരണ വേദികളിൽ ഇതേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതേതത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി

ആരാണ് കള്ളൻ? രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെട്ടു

പാറ്റ്‌ന: വോട്ടർ പട്ടികയുടെ പേരിൽ നുണ പ്രചരിപ്പിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു നുണകൂടി പിടിക്കപ്പെടുന്നു. ബീഹാറിൽ നവാഡ ജില്ലയിലെ ഒരു പൗരൻ സുബോധ് കുമാർ തന്റെ വോട്ട് അന്തിമ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ രാഹുൽഗാന്ധി സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും പ്രചാരണ വേദികളിൽ ഇതേക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. ഇതേതത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.
കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സുബോധ്കുമാറിന്റെ പേര് കരട്‌വോട്ടർ പട്ടികയിലുമില്ല, അന്തിമ പട്ടികയിലുമില്ല. കരട് പട്ടിക സുബോധ് കുമാർതന്നെ പഞ്ചായത്ത് ഓഫീസിൽ പരിശോധിച്ചതാണ്. സുബോധ് കരട് പട്ടിക പരിശോധിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയതിന്റെ ചിത്രവും നവാഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ഇതോടെ രാഹുലിന്റെ മറ്റൊരു നുണ പ്രചാരണംകൂടി പിടിക്കപ്പെട്ടിരിക്കുകയാണ്.
സുബോധ് കുമാറിന്റെ പേര് കരട് പട്ടികയിലില്ലായിരുന്നു. എന്നാൽ ചേർക്കാൻ വേണ്ട ഒരു നടപടിയും സുബോധ് സ്വീകരിച്ചുമില്ല. ഇനി സമയം വരുമ്പോൾ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വോട്ടുചേർക്കാവുന്നതേയുള്ളുവെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ വിശദീകരിച്ചു.
ബീഹാറിൽത്തന്നെ രഞ്ജുദേവി എന്ന വോട്ടർ തന്റെ വോട്ട് റദ്ദാക്കിയെന്ന് നടത്തിയ വെളിപ്പെടുത്തലും രാഹുൽ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, തെറ്റുപറ്റിയെന്ന് സമ്മതിച്ച് രഞ്ജുദേവി ആരോപണം പിൻവലിച്ചിരുന്നു. സുബോധ് കുമാറിനെയും രഞ്ജുവിനെയും പോലുള്ള ലക്ഷക്കണക്കിന് പേർക്ക് വോട്ട് നിഷേധിച്ച് വോട്ടുമോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.

അന്വേഷണത്തിൽ സംഭവം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.
കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സുബോധ്കുമാറിന്റെ പേര് കരട്‌വോട്ടർ പട്ടികയിലുമില്ല, അന്തിമ പട്ടികയിലുമില്ല. കരട് പട്ടിക സുബോധ് കുമാർതന്നെ പഞ്ചായത്ത് ഓഫീസിൽ പരിശോധിച്ചതാണ്. സുബോധ് കരട് പട്ടിക പരിശോധിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയതിന്റെ ചിത്രവും നവാഡ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. ഇതോടെ രാഹുലിന്റെ മറ്റൊരു നുണ പ്രചാരണംകൂടി പിടിക്കപ്പെട്ടിരിക്കുകയാണ്.
സുബോധ് കുമാറിന്റെ പേര് കരട് പട്ടികയിലില്ലായിരുന്നു. എന്നാൽ ചേർക്കാൻ വേണ്ട ഒരു നടപടിയും സുബോധ് സ്വീകരിച്ചുമില്ല. ഇനി സമയം വരുമ്പോൾ ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വോട്ടുചേർക്കാവുന്നതേയുള്ളുവെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ വിശദീകരിച്ചു.
ബീഹാറിൽത്തന്നെ രഞ്ജുദേവി എന്ന വോട്ടർ തന്റെ വോട്ട് റദ്ദാക്കിയെന്ന് നടത്തിയ വെളിപ്പെടുത്തലും രാഹുൽ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, തെറ്റുപറ്റിയെന്ന് സമ്മതിച്ച് രഞ്ജുദേവി ആരോപണം പിൻവലിച്ചിരുന്നു. സുബോധ് കുമാറിനെയും രഞ്ജുവിനെയും പോലുള്ള ലക്ഷക്കണക്കിന് പേർക്ക് വോട്ട് നിഷേധിച്ച് വോട്ടുമോഷ്ടിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം.

Tags: RahulGandhiECexposedVoteChoriFactCheck
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.