Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര വിള ഇന്‍ഷുറന്‍സിന്റെ പ്രയോജനം കേരളത്തില്‍ 45 ലക്ഷം കര്‍ഷകര്‍ക്ക്

2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ കേരളത്തില്‍ നിന്ന് 12,000 പേര്‍ മാത്രം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Aug 8, 2025, 10:20 am IST
in Kerala

പത്തനംതിട്ട: കാര്‍ഷിക വായ്‌പയെടുത്ത കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കിലും കൃഷിനാശത്തിന് നഷ്ടപരിഹാരം നല്കണമെന്ന് കേന്ദ്ര കൃഷി മന്ത്രാലയ തീരുമാനം കേരളത്തില്‍ 45 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനകരം.

വായ്‌പ എടുക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടതും അതു ചെയ്തില്ലെങ്കില്‍ നഷ്ടപരിഹാരം നല്‌കേണ്ട ബാധ്യതയും ബാങ്കുകള്‍ക്കാണെന്ന വ്യവസ്ഥയാണ് കേന്ദ്ര കൃഷി മന്ത്രാലയം കൊണ്ടുവന്നത്. ഇതു സംബന്ധിച്ച് എല്ലാ ബാങ്ക് മേധാവികള്‍ക്കും നബാര്‍ഡിനും കേന്ദ്ര കൃഷിമന്ത്രാലയം ജൂലൈ 28ന് നേരിട്ട് കത്തയക്കുകയും ചെയ്തു.

പുതിയ കേന്ദ്രനയത്തിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക കേരളത്തിലെ കര്‍ഷകര്‍ക്കാണ്. വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്ത കര്‍ഷകര്‍ കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. 45 ലക്ഷത്തോളം കര്‍ഷകരാണ് കേരളത്തില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുള്ളത്.

എന്നാല്‍ 2025-ലെ ഇന്‍ഷുറന്‍സ് പരിധിയില്‍ വെറും 12,000 പേര്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളു എന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന് ലഭിച്ച കണക്ക്. കെസിസി അക്കൗണ്ട് ഉള്ള മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ബാങ്കുകള്‍ അംഗങ്ങളായി ചേര്‍ക്കണമെന്നാണ് വ്യവസ്ഥ. വായ്‌പ എടുക്കുന്ന ഘട്ടത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഇനിമുതല്‍ ഇന്‍ഷുറന്‍സ് വിവരം കൂടി നല്കണം. ഇതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സ് എടുക്കാന്‍ കൃഷിമന്ത്രാലയം അനുമതി നല്കിയിരുന്നു. ഈ കര്‍ഷകര്‍ വായ്‌പ എടുക്കുമ്പോള്‍ ബാങ്കിന്റെ ഇന്‍ഷുറന്‍സ് ഒഴിവാക്കാന്‍ ഓപ്ഷന്‍ ഔട്ട് ഫോറം നല്കിയാല്‍ മതിയായിരുന്നു. ഇത് മറയാക്കി കേരളത്തിലെ ബാങ്കുകള്‍ വായ്‌പാ അപേക്ഷക്കൊപ്പം ഓപ്ഷന്‍ ഔട്ട് ഫോം കൂടി കര്‍ഷകരില്‍ നിന്ന് ഒപ്പിട്ട് വാങ്ങുകയാണെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയം നേരിട്ട് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 27 തരം വിളകളാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നത്. റബര്‍, തെങ്ങ്, മഞ്ഞള്‍, വാഴ, പച്ചക്കറി, മാവ്, പൈനാപ്പിള്‍, കുരുമുളക് ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്.

2016 മുതല്‍ 6000 കോടി രൂപയാണ് പദ്ധതിയിലൂടെ കേന്ദ്ര കൃഷിമന്ത്രാലയം വിതരണം ചെയ്തത്. ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടാത്തതുമൂലം കേരളത്തിലെ 44.80 ലക്ഷം കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭിച്ചതുമില്ല. കേന്ദ്ര പദ്ധതിയില്‍ ചേരാനുള്ള തീയതി ആഗസ്ത് 31 വരെ നീട്ടിയിട്ടുണ്ട്.

Tags: central crop insuranceUnion Ministry of Agriculture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ നെല്‍ക്കൃഷി നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശനത്തിനിടെ കേരള സംയുക്ത കര്‍ഷക വേദി പ്രതിനിധികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തുന്നു
Kerala

നെല്‍കൃഷി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സംഘം കുട്ടനാട്ടില്‍; അടുത്ത മാസം റിപ്പോർട്ട് സമർപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക ജോയിന്റ് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.